Download Manorama Online App
ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും വലയ്ക്കുന്ന ദഹനസംബന്ധമായ പ്രശ്നമാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ട് മലബന്ധം വരാമെന്നതിനാല്‍ ഇതിന്റെ കാരണം കണ്ടെത്തേണ്ടത് രോഗനിവാരണത്തില്‍ നിര്‍ണ്ണായകമാണ്. മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകമായ ഒരു പരിഹാരമാര്‍ഗ്ഗം മുന്നോട്ട് വയ്ക്കുകയാണ് ഇന്ത്യന്‍
കണ്ണിന്റെ ആരോഗ്യത്തിന് വിറ്റമിൻ എ ആവശ്യമാണ്. വിറ്റമിൻ എ യുടെ അഭാവം നിശാന്ധത മുതൽ അന്ധതയ്ക്കു വരെ കാരണമാകാം. വിറ്റമിൻ എ യുടെ പ്രാധാന്യം മനസ്സിലാക്കി ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് ശരീരത്തിലെത്തിച്ച് ആരോഗ്യം നിലനിർത്തേണ്ടതാണ്. വിറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിറ്റമിൻ എ യുടെ
നിശ്ശബ്ദ ശത്രുവായ ഫാറ്റി ലിവർ ഇന്ന് പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയിലൂടെ ഈ രോഗാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഫാറ്റിലിവറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ഇതാ... ∙ ആഹാരം തവണകൾ കൂട്ടി
വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മിൽ പലരും. നമ്മുടെ ലുക്കിന്റെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്‍ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്‍ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ
ഡിമൻഷ്യ ബാധിതരെ പരിചരിക്കുന്നതിൽ നല്ല കരുതലും ശ്രദ്ധയും ആവശ്യമാണ്. മറവി ഒരു രോഗമാണെന്നും അവർ ചെയ്യുന്നത് തെറ്റല്ലെന്നും മനസ്സിലാക്കിയുള്ള ഇടപെടലാണ് ആവശ്യം. മറവിബാധിതരുടെ പരിചരണത്തിൽ സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ: ∙ ഉറക്കം കൃത്യമാക്കാം. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ
വിഷുവിനു കണിക്കൊന്നയോളം ഡിമാന്റുള്ള മറ്റേതെങ്കിലും പൂവുണ്ടോ? ഈ സ്വർണനിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭംഗി മാത്രമല്ല, ഔഷധഗുണങ്ങളുമുണ്ടെന്ന് അറിയാമോ? മണം പോലുമില്ലാത്ത ഈ പൂവിന് ഔഷധഗുണമോ എന്ന് ചിന്തിച്ചെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. കണിക്കൊന്നയാകമാനം ഔഷധമാണ്.
ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവർക്ക് ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവ് കുറവാണ്. പ്രായമേറുമ്പോൾ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ഇതിനു കാരണം. പ്രായമായവരിൽ സാധാരണ കണ്ടുവരാറുള്ള ഒന്നിലധികം രോഗാവസ്ഥകളും സ്ഥിതി വഷളാക്കുന്നു. ഒന്നിലധികം മരുന്നുകൾ കഴിക്കുന്നതും ചൂടിനോട്
എന്ത് ഭക്ഷണം കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ ഭക്ഷണം കഴിക്കുന്നു എന്നതും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം രാത്രിഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ രാത്രിഭക്ഷണം പൂര്‍ത്തിയാക്കുന്നത്
ക്ലാസിലോ ജോലി സ്ഥലത്തോ ഒക്കെ ഇരിക്കുമ്പോള്‍ മുടി പിടിച്ച് വലിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ശ്രദ്ധിച്ച് വായിക്കുക. ഈ വിചിത്രമായ സ്വഭാവത്തിന് വൈദ്യശാസ്ത്രത്തില്‍ ഒരു പേരുണ്ട്. ട്രിക്കോടില്ലോമാനിയ. ഈ മാനസികരോഗാവസ്ഥയുള്ളവര്‍ക്ക് തലമുടി, കണ്പീലികള്, പുരികം, കൈകാലുകളിലെ മുടി
കടുത്ത വേനൽച്ചൂടിൽ തണുത്ത വെള്ളത്തിൽ നീന്തിത്തുടിക്കുന്നതിന്റെ സുഖം. ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. സ്കൂൾ അവധിയും വേനൽക്കാലവും എത്തുന്നതോടെ നീന്തൽക്കളരികൾ സജീവമാവുകയാണ്. നീന്തൽ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം പുഴയിൽ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. 3 ദിവസത്തിനിടെ
കൗമാരക്കാരായ കുട്ടികളിലെ ആത്മഹത്യാ കണക്കുകൾ പരിശോധിച്ചാൽ അമ്പരക്കും. ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണ് ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്ത് പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ
രാവിലെ പല്ലുതേപ്പും ബെഡ്കോഫിയും കഴിഞ്ഞാൽ പിന്നത്തെ പതിവ് കുളിയാണ്. പണ്ടും ഇന്നും. പണ്ട് ബ്രാഹ്മ മുഹൂർത്തത്തിലെ മുങ്ങിക്കുളിയിലാണ് മലയാളിയുടെ പുലരികൾ ആരംഭിച്ചിരുന്നത്. ധാരാളം സമയമെടുത്തുള്ള നീരാട്ട് ഒരേ സമയം കുളിയും വ്യായാമവും കൂടിയായിരുന്നു. പുലർച്ചെ നാലു നാലരയ്ക്കുള്ള ബ്രാഹ്മ മുഹൂർത്തത്തിൽ ജലത്തിൽ
നിത്യഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഒരു അവശ്യ പോഷണമാണ് പ്രോട്ടീന്‍. പേശികളുടെയും മുടിയുടെയും ചര്‍മ്മത്തിന്റെയും ഹോര്‍മോണുകളുടെയുമൊക്കെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും. 1.
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ
നമ്മുടെ നാട്ടിൽ കാണുന്ന പാമ്പുകളിൽ 80 ശതമാനവും വിഷമില്ലാത്തതാണ്. വിഷമുള്ളതിൽ തന്നെ പ്രധാനപ്പെട്ടത് അണലി, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ) തുടങ്ങിയവയാണ്. വിഷമുള്ള പാമ്പുകൾ തന്നെ വിഷത്തിന്റെ പ്രകൃതമനുസരിച്ചു രണ്ടായി തിരിക്കാം. വിഷം നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് ഒന്നാമത്തേത്. ഉദാ:
ചൂട് കൂടിയതോടെ കഴിവതും വാതിലും ജനലും തുറന്നിടാണ് പലരും നോക്കുന്നത്. അത്രയെങ്കിലും നേരം കുറച്ച് കാറ്റ് കിട്ടിയാൽ ആശ്വാസം. എന്നാൽ ഇടയ്ക്ക് പെയ്യുന്ന മഴ കൊതുകുശല്യം കൂട്ടിയെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായും ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും വർധിച്ചു. ഇനി എത്ര ശ്രദ്ധിച്ച്, ശരീരം മറയ്ക്കുന്ന
ഓട്ടിസം എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായി കഴിഞ്ഞു. ദിനംപ്രതി കൂടുന്ന ഓട്ടിസത്തിന്റെ നിരക്ക് തന്നെയാണ് കാരണം .സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചുവരുന്ന റീജണൽ ഇന്റർവെൻഷൻ കളിലും, ജില്ലാ ആശുപത്രികളിലെ ഡിസ്ട്രിക്ട് ഏർലി ഇൻറർവെൻഷൻ സെൻററുകളിലും, മറ്റ് സ്വകാര്യ ക്ലിനിക്കുകളിലും
കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. കോവിഡിന്റെ ആശങ്കകകൾ അവസാനിച്ചുവെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. തൊണ്ണൂറുകളിൽ ജനിച്ചവർ വളരെ നേരത്തെ ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
നിരുപദ്രവകരമായ ചില തമാശകളും പ്രാങ്കുകളും കൊണ്ട് കുട്ടുകാരെയും കുടുംബത്തിലുള്ളവരെയുമൊക്കെ മണ്ടന്മാരാക്കുന്ന ദിനമാണ് ഏപ്രില്‍ ഒന്ന്. ചിലരുടെ കാര്യത്തില്‍ നല്ലൊരു പൊട്ടിച്ചിരിക്ക് വക നല്‍കുമെങ്കിലും എല്ലാവരും ഈ പ്രാങ്കുകളെ ഒരു പോലെയാകില്ല സ്വീകരിക്കുക. ഏപ്രില്‍ ഫൂള്‍ പ്രാങ്കുകള്‍ മൂലം പല
ജീവിതശൈലീ രോഗങ്ങൾ വളരെകൂടുതലായി കണ്ടുവരുന്ന ഈ കാലത്ത് നോമ്പ് അനുഷ്ഠാനം വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതാണ്. ശാരീരകമായി നമ്മുടെ ആരോഗ്യം നല്ലതാക്കുവാനും, നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുവാൻ സഹായിക്കുന്ന സമയമാണ് നോമ്പുകാലം. എന്നാൽ പ്രമേഹം, ബ്ലഡ് പ്രഷർ, കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ നോമ്പ്
ഭാഗികമായോ പൂര്‍ണ്ണമായോ ഭക്ഷണപാനീയങ്ങള്‍ ഒരു നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ് ഉപവാസം എന്ന് പറയുന്നത്. റംസാന് മാസത്തെ നോമ്പ് നോക്കല്‍ പോലെ മതപരമായ കാരണങ്ങളാലും ഫിറ്റ്നസിനു വേണ്ടിയും ശസ്ത്രക്രിയകള്‍ക്കും പരിശോധനകള്‍ക്കും വേണ്ടിയുമൊക്കെ ഉപവാസം അനുഷ്ഠിക്കുന്നവരുണ്ട്.
മുഖത്ത് മേയ്ക്ക് അപ്പ് ഇടുന്നവരെല്ലാം നിര്‍ബന്ധമായും പിന്തുടരുന്ന ഒരു നിയമമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് എല്ലാ മേയ്ക്ക് അപ്പും നീക്കം ചെയ്യും. മുഖത്തെ സുഷിരങ്ങള്‍ അടയാതിരിക്കാനും മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ വരാതിരിക്കാനുമാണ് ഈ മുന്‍കരുതല്‍. എന്നാല്‍ ഈ കരുതല്‍
മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. മുറിവുകൾക്കും പൊട്ടലുകൾക്കും കാരണമാകുമെന്നു മാത്രമല്ല, ദൈനംദിനകാര്യങ്ങൾ നിർവഹിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെത്തന്നെ അതു ബാധിക്കും. വീഴ്ചയെക്കുറിച്ചുള്ള ഭയവും ചിലപ്പോൾ മാനസികമായി ചിലരെ
റംസാന് നോമ്പ് തുടങ്ങി. ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്ക്കുന്ന കാലയളവാണ് നോമ്പുകാലം. നോമ്പ് ആചരിക്കുന്ന വ്യക്തികള്‍ പ്രത്യേകിച്ച് ഡയബറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം, അമിത
സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ -
മക്കളും കുടുംബവും അന്യദേശങ്ങളിലായതുകൊണ്ട് ഒറ്റപ്പെടലിലും സങ്കടത്തിലുമാണെന്ന് പറയുന്ന ഒട്ടേറെപ്പേരുണ്ട്. പ്രായമായ ദമ്പതികൾ മാത്രമുള്ള വയോജന അണുവീടുകൾ ധാരാളമുണ്ട്. ഉപജീവനത്തിനായി മക്കളെല്ലാം കൂടുവിട്ടു പറന്നെന്ന പരിഭവം മാറ്റിവച്ച് ഈ വീടുകളെയും സന്തോഷത്തിന്റെ ഇടമാക്കേണ്ടേ? മിണ്ടിയും കേട്ടും...
പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. ഇറങ്ങിയാൽ പെള്ളുന്ന വെയിൽ. ചൂടു കാരണം ശരീരം വെന്തുരുകുന്നതു പോലെ. പുറത്തേക്കിറങ്ങിയതിനേക്കാൾ വേഗത്തിൽ അകത്തേക്കു കയറേണ്ടി വരുന്ന സമയമാണിത്. ചൂടും വിയർപ്പും ഒക്കെയായി ആകെ അസ്വസ്ഥരായിട്ടിരിക്കുമ്പോൾ ത്വക്രോഗംകൂടി വരുന്നത് എന്ത് കഷ്ടമാണല്ലേ? വിയർക്കുമ്പോൾ ചെറിച്ചിലും
പകൽ മുഴുവൻ നോമ്പെടുത്ത ശേഷം വൈകിട്ട് നോമ്പുമുറിക്കുന്നതിനു കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തി വയറിലെ പചന പ്രക്രിയകൾ സാധാരണ ഗതിയിലാക്കണം. അൽപ സമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ. ഇതു വിശ്വാസം എന്നതുപോലെ തികച്ചും ശാസ്ത്രീയവുമാണ്
നിറങ്ങളുടെ ഉത്സവമായ ഹോളി ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആസ്മ രോഗികള്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത ഹോളി ആഘോഷത്തില്‍ കൂടുതലാണ്. ഹോളി ആഘോഷിക്കുന്ന ആസ്മ രോഗികള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാന്‍
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി (World TB day) വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. രോഗകാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയിട്ടു 142 വർഷമായി.
ഒരു മനുഷ്യന്റെ ആരോഗ്യത്തിനു അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ഉറക്കം. ശരിയായ രീതിയിലുള്ള ഉറക്കത്തിന്റെയും പല രീതിയിലുള്ള ഉറക്ക വൈകല്യങ്ങൾക്കുറിച്ചുമുള്ള അവബോധം ജനങ്ങൾക്കുണ്ടാകേണ്ടതിന്റെ കാരണവും ഇതുതന്നെയാണ്. ഉറക്ക വൈകല്യങ്ങൾ ഉള്ളവരും കൂർക്കംവലി ഉള്ളവരും ഇതെല്ലാം സാധാരണമല്ലേ എന്നു കരുതി ഇരിക്കാറാണ്
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് അസോസിയേഷന് മേധാവിയും മലയാളിയുമായ എസ്. സോമനാഥ് അടുത്തിടെയാണ് തന്നെ ബാധിച്ചിരുന്ന അര്‍ബുദത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ആദിത്യ എല്‍-1 ദൗത്യത്തിന്റെ വിക്ഷേപണ ദിവസമാണ് തനിക്ക് വയറിലെ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞിരുന്നു. ഇപ്പോള്‍
വളരെ മാന്യമായി പെരുമാറിയിരുന്ന ചില വ്യക്തികൾക്ക് പ്രായമാകുമ്പോൾ പെട്ടെന്ന് പെരുമാറ്റത്തിൽ വ്യത്യാസം കാണപ്പെടുന്നുണ്ടോ? പെട്ടെന്ന് ദേഷ്യപ്പെടുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ടോ? ഒരുപക്ഷേ ഇത് ഫ്രണ്ടോ ടെംപറൽ ഡിമൻഷ്യ (Fronto temporal dementia) എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം. 50–65
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു
ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം വേനൽക്കാലം ഉണ്ടായിരുന്നത് ഇന്ന് പഴങ്കഥയാണ്. വേനലിലെ അസഹ്യമായ ചൂടും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റു പ്രശ്നങ്ങളും എല്ലാവരും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അതല്ല. വേനൽക്കാലം കുറഞ്ഞത് ഒരു മാസമോ അതിലധികമോ നേരത്തേ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണ
നിത്യജീവിതത്തില്‍ പലപ്പോഴും ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി കേള്‍വി ശക്തിയെ തന്നെ
വ്യായാമത്തേക്കാള്‍ പലപ്പോഴും കഠിനമാണ് വ്യായാമത്തിനാവശ്യമായ ഒരു സ്പോര്‍ട്സ് ബ്രാ കണ്ടെത്താന്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല. എല്ലാ വര്‍ക്ക് ഔട്ടിനും പറ്റിയ ഒരു സ്പോര്‍ട്സ് ബ്രാ കിട്ടാനില്ല എന്നതുതന്നെ കാരണം. ജിം വര്‍ക്ക് ഔട്ട് , ഓട്ടം, കായിക ഇനങ്ങള്‍, മലകയറ്റം, യോഗ എന്നിങ്ങനെ ഓരോ
രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍
മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമാണെന്നാണ് കണക്ക്. ശരീരത്തിലെ വിവിധ പ്രക്രിയകള്‍ സുഗമമായി നടക്കുന്നതിന് ഈ ജലാംശം താഴാതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ ദിവസം കുറഞ്ഞ് രണ്ടു മുതല്‍ മൂന്നു വരെ ലീറ്റര്‍ കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടില്‍നിത്തന്നെ
കുട്ടികളുടെ ബുദ്ധിവികാസൃത്തില് സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
നടക്കുകയോ ഓടുകയോ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവർക്ക് ഒഴിച്ചു കൂടാനാകാത്തതാണ് അത്ലറ്റിക് ഷൂകള്‍. ജിം ഷൂ, സ്പോര്‍ട്സ് ഷൂ, സ്നീക്കേഴ്സ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഷൂസുകള്‍ കായിക പ്രകടനത്തെ മെച്ചപ്പെടുത്തുകയും കാലുകള്‍ക്കും ശരീരത്തിനും പരുക്കു പറ്റാതെ കാക്കുകയും
ആര്‍ത്തവ കാലത്ത് സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കുമെല്ലാം ഇണങ്ങിയത്, സൗകര്യപ്രദം, ചെലവു കുറവ് എന്നിങ്ങനെ മെന്‍സ്ട്രുവല്‍ കപ്പിനെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ പുതുതായി
പൊതുവേ പ്രായമായവരില്‍ കണ്ടു വന്നിരുന്ന ഒരു അര്‍ബുദമാണ് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടല്‍ കാന്‍സര്‍. എന്നാല്‍ മോശം ഭക്ഷണശൈലി, അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ മൂലം ഇപ്പോള്‍ യുവാക്കളിലും ഈ കാന്‍സര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നു. ലോകാരോഗ്യ
മാർച്ച് 15ന് ലോക നിദ്രാ ദിനം ആണ്. ഉറക്കത്തിനും ഒരു ദിനമോ എന്ന് ചോദിക്കാൻ വരട്ടെ. ഏറെ സങ്കീർണമായ ഒരു ജൈവിക പ്രക്രിയയാണ് ഉറക്കം. ഗുരുതരമായ ശ്വാസതടസ്സം അടക്കമുള്ള ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉറക്കത്തിനിടയിൽ ഉണ്ടാകാം എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം . ആരോഗ്യകരമായ ഉറക്കത്തിന്റെ
ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു
ശരീരത്തില്‍നിന്നു മാലിന്യങ്ങളെ അരിച്ചു കളയുകയാണല്ലോ വൃക്കയുടെ ജോലി. എന്നാൽ അതിനു വൃക്കയ്ക്കു കഴിയുന്നില്ലെങ്കിലോ? രോഗിയാവാൻ മറ്റു കാരണങ്ങളൊന്നും വേണ്ട. വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ ഏതൊക്കെയെന്ന് അറിയും മുൻപ്, എന്തുകൊണ്ടാണ് വൃക്കയുടെ ആരോഗ്യം താറുമാറാകുന്നതെന്നും അറിഞ്ഞിരിക്കണം. ജനിതക കാരണങ്ങൾ
വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകാം. അതേപോലെ തിരിച്ചും. ഗുരുതരമായ വൃക്കരോഗം ചികിത്സിച്ചു മാറ്റാനാവില്ല. അത് ഹൃദയപ്രശ്നങ്ങളിലേക്കു നയിക്കും. എങ്കിലും വൃക്കയുടെ പ്രവർത്തനം തകരാറിലാവാതെ സംരക്ഷിച്ചു കൊണ്ടു പോകാൻ സാധിക്കും. ഹൃദയത്തകരാറുകളും ഗുരുതരവൃക്കരോഗവും പ്രമേഹത്തിൽ
ഗർഭിണിയായിരിക്കുക എന്നത് സന്തോഷം നൽകുന്ന ഒരവസഥയാണ്. എന്നാൽ സ്ത്രീകൾക്ക് ഗർഭകാലത്ത് വൃക്കപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. രക്തത്തിൽ നിന്ന് മലിനവസ്തുക്കളെ അരിച്ചു മാറ്റി ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്ന അവയവങ്ങളാണ് വൃക്കകൾ. പയർമണിയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്. ഗർഭിണികളിൽ,
പുകയില- പുകവലി ജന്യരോഗങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മരണമടയുന്നു എന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര് പുകവലിക്കാരുടെ സാമിപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരത്രേ.
Reasons and Treatments of Glaucoma
ഫോണിൽ മൂന്നുനാല് മിസ്ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
ഇന്ന് ഓരോ സ്ത്രീയും, കുടുബം, വീട്, കരിയർ തുടങ്ങി പല റോളുകൾ ഒരേ സമയം ചെയ്യുന്നവരാണ്. ഈ തിരക്കുകൾക്കിടയിൽ അവർ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുമ്പോഴും തന്റെ പ്രശ്നങ്ങളെ അവര്‍ അവഗണിക്കുന്നു. പലപ്പോഴും രോഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്
ശരീരത്തിന് ആവശ്യമുള്ള പ്രധാനപ്പെട്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി എന്നതൊക്കെ ശരി. എല്ലുകളെ കരുത്തുറ്റതാക്കാനും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനുമൊക്കെ ഈ പോഷണം സഹായിക്കുമെന്നതും നേര്. എന്ന് വച്ച് ആവശ്യമില്ലാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ വാരി
ആർത്തവകാലത്ത് തുണിയായിരുന്നല്ലോ പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സാനിറ്ററി പാഡുകൾ സുലഭമായപ്പോഴും പലരും പേടിയും വ്യക്തമായ അറിവില്ലാത്തതിനാലും തുണി തന്നെയാണ് ഉപയോഗിച്ചത്. കാലം കടന്നു പോയപ്പോൾ ടാംപോണും മെൻസ്ട്രുവൽ കപ്പുമെല്ലാം വിപണികൾ പിടിച്ചെടുത്തു. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ
കല്യാണത്തിന് മുന്‍പ് തന്റെ ചിരി മെച്ചപ്പെടുത്താന്‍ ഡെന്റല്‍ ക്ലിനിക്കിലെത്തി ശസ്ത്രക്രിയക്ക് വിധേയനായ 28കാരന് ഹൈദരാബാദില്‍ ദാരുണാന്ത്യം. ശസ്ത്രക്രിയക്ക് നല്കിയ അനസ്തേഷ്യ ഓവര്‍ഡോസാണ് ലക്ഷ്മി നാരായണ്‍ എന്ന യുവാവിന്റെ ജീവന് കവര്‍ന്നത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 304
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
കുട്ടി കൊഴുത്തുരുണ്ട് ഗുണ്ടു മണിയായി ഇരിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. മെലിവിനെ പോഷകക്കുറവായി ചേർത്തു വയ്ക്കുന്നവരാണ് പലരും എന്നാൽ കുട്ടികളിലെ അമിതവണ്ണമെന്നാൽ ആരോഗ്യമല്ല. ബിപി ഉയരുന്നതുൾപ്പെെടയുള്ള ഒട്ടേറെ രോഗങ്ങളിലേക്കുള്ള ക്ഷണപത്രമാണെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. പൊണ്ണത്തടിയുള്ളവരിൽ
‘എന്താ... ഇത്രയുറക്കെ പറഞ്ഞിട്ടും നീ കേട്ടില്ലേ...?’. സഹപ്രവർത്തകർ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ മതി നമ്മുടെ നെറ്റി ചുളിയാൻ. പലയാവർത്തി ഇൗ ചോദ്യം കേട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. കാരണം എൺപതു ശതമാനം പേർക്കും കേൾവി സംബന്ധമായി ചെറിയ തോതിലെങ്കിലും പ്രശ്നങ്ങളുണ്ട്. ശരീരത്തിൽ വരുന്ന ചെറിയ
കേൾവി തകരാറുകൾ പ്രായഭേദമില്ലാതെ ആർക്കും വരാം. ചിലപ്പോൾ ജനിതകമായി വന്നേക്കാവുന്ന പ്രശ്നമാണെങ്കിൽ മറ്റു ചിലപ്പോൾ പ്രായക്കൂടുതൽ കൊണ്ടോ ശബ്ദമലിനീകരണം കൊണ്ടോ ഉണ്ടായേക്കാവുന്ന കേൾവിക്കുറവാകാം. ജനിക്കുമ്പോൾ തന്നെ പല കുട്ടികൾക്കും കേൾവിക്കുറവുണ്ടാവാം. ഓരോ 1000 കുട്ടികളിലും 1 മുതൽ 2 വരെ കുഞ്ഞുങ്ങൾ ഒന്നോ
എല്ലാ വർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനമായി ആചരിക്കുന്നത്. കേൾവിശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് ഇത്. പലപ്പോഴും കേൾവിക്കുറവ് വരുമ്പോൾ മാത്രമേ ആളുകള്‍ കേൾവിയുടെ ശക്തിയെപ്പറ്റി ആലോചിക്കാറുള്ളൂ. അതുവരെയും ചെവിയിൽ പെൻസിലും പേനയും കുത്തി, അമിത ശബ്ദങ്ങൾ നിരന്തരം കേട്ട് ചെവിയെ
ലോകത്ത് 100 കോടിയിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും വിളർച്ച, പോഷകാഹാരക്കുറവ്, മൈക്രോന്യൂട്രിയന്റുകളുടെ അഭാവം ഇവ നേരിടുന്നതായി 2023 ലെ യൂണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്ത്രീക്കും പ്രത്യേകമായി ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും ആവശ്യമുള്ളവയും ഉണ്ട്. അവ ഏതൊക്കെ
ഗ്രാമി പുരസ്ക്കാര ജേതാവും പ്രമുഖ ഗായികയുമായ ബിയോണ്‍സ് അടുത്തിടെ താന്‍ ജീവിതകാലം മുഴുവന്‍ പൊരുതിയ ഒരു രോഗത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ശിരോചര്‍മ്മത്തെ ബാധിക്കുന്ന 'സ്കാല്‍പ് സോറിയായിസ്' എന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം പലപ്പോഴും താരനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇന്ത്യയില്‍
ചുട്ടുപൊള്ളുന്ന വെയിൽ. കണ്ണൊന്നുയർത്തി ആകാശത്തേക്ക് നോക്കണമെങ്കില്‍ സൂര്യൻ അസ്തമിക്കണം. ഈ ചൂടിലും വെയിലിലും വാടിക്കരിയാതിരിക്കാൻ ശ്രദ്ധിക്കുകയാണ് എല്ലാവരും. വെള്ളം കുടിച്ചും, ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയും, ഉച്ച സമയത്ത് പുറത്തിറങ്ങാതെയും ഇരുന്നാൽ മാത്രമേ രക്ഷയുള്ളു. കാലാവസ്ഥയിലെ ഈ മാറ്റം ശരീരത്തെ
മനസ്സിന്റെ ഈ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്ന് പോകുക നിസ്സാരമല്ല. ഒരു പ്രഫഷണല്‍ മനശാസ്ത്ര വിദഗ്ധന്റെ സഹായം ഈ ഘട്ടത്തെ തരണം ചെയ്യാന്‍ ആവശ്യമാണ്. വിഷാദരോഗമുള്ളവര്‍ ഇനി പറയുന്ന എട്ട് കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് മനശാസ്ത്ര വിദഗ്ധയും തെറാപിസ്റ്റുമായ അലിസണ് സെപോനര തന്റെ ഇന്‍സ്റ്റാഗ്രാമില്‍
വയറു നിറയെ ഭക്ഷണം കഴിച്ച ശേഷവും വിശക്കാറുണ്ടോ? ഉണ്ട് എന്നാണുത്തരമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണിത്. ഭക്ഷണം, ഹോർമോണുകൾ, ഭക്ഷണസമയം, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങളാകാം ഈ വിശപ്പിനു പിന്നിൽ. വിശപ്പകറ്റാൻ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. അനാരോഗ്യകരമായ ഈ
അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമമില്ലായ്മ, മദ്യപാനം എന്നിവയെല്ലാം കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ്. കരളിന്റെ ആരോഗ്യം മോശമാണെന്ന സൂചന നല്കുന്ന പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 1. ചര്‍മ്മത്തിന് മഞ്ഞ നിറം ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മങ്ങലും മഞ്ഞ നിറവും വരുന്നത്
പ്രസവാനന്തരമുള്ള ആരോഗ്യസംരക്ഷണത്തിന് സ്ത്രീകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൈക്യാട്രിസ്റ്റ് ഡോ. മധുര സമുദ്ര എച്ച്ടി ലൈഫ്സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. 1. ശരീരം പറയുന്നത് കേള്‍ക്കാം മാതൃത്വം ശാരീരികവും വൈകാരികവുമായ പലതും അമ്മയില്‍ നിന്ന് ആവശ്യപ്പെടാറുണ്ട്.
നിത്യജീവിതത്തിലെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായകമാണ്. 1. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ അളവ് ശ്രദ്ധിക്കുക പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയാണ് പലപ്പോഴും അമിതമായ ഉപയോഗത്തിന് കാരണമാകുന്നത്. ഇതിനാല്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍
കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം. എന്താണ് ‘കുടൽ ആരോഗ്യം? കുടലിൻറെ ആരോഗ്യവും മാനസിക ക്ഷമതയും തമ്മിലുള്ള പരസ്പര ബന്ധവും, ഇവ രണ്ടും മെച്ചപ്പെടുത്തുന്നതിനുള്ള പ്രാവർത്തിക സൂചനകളുമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. കുടൽ ആരോഗ്യം എന്നത് നമ്മുടെ
മലയാളത്തിൽ മാത്രമല്ല ലോക സിനിമയിൽ തന്ന ഏറ്റവും കാഴ്ചക്കാരുള്ള ജോണറാണ് ഹൊറർ. കോൺജറിങ്ങും അനബെല്ലും എക്സോർസിസ്റ്റുമെല്ലാം കേരളത്തിലും സൂപ്പർഹിറ്റായ ഇംഗ്ലിഷ് ചിത്രങ്ങളാണ്. ∙ പേടിപ്പിച്ച് കാശ് വാരാം ഏറ്റവും അധികം ബോക്സ്ഓഫിസ് കലക്ഷൻ നേടിയ ഹൊറർ ചിത്രം 2017ൽ പുറത്തിറങ്ങിയ ‘ഇറ്റ് (IT)’ എന്ന ഹോളിവുഡ്
മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ മുഖേനയും തദ്ദേശ സ്ഥാപനങ്ങൾ വഴിയുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അടൽ വയോ അഭ്യുദയ് യോജന മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു
ഇന്ന് വളരെ സാധാരണമായ കാൻസറുകളിൽ ഒന്നാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ. തിരക്കുപിടിച്ച ജീവിതത്തിൽ, അമിതജോലിഭാരം കൊണ്ട് ബുദ്ധിമുട്ടിക്കഴിയുന്നവരാണ് ഇന്ന് പലരും. വ്യായാമം ചെയ്യാൻ സമയമില്ലാത്തതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം, ജങ്ക്ഫുഡിന്റെ ഉപയോഗം എന്നിവയും കാൻസറിനെ ക്ഷണിച്ചു വരുത്തും.
ഭക്ഷണസമയം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. പ്രത്യേകിച്ചും അത്താഴം. വിശപ്പ്, ശീലങ്ങൾ, സംസ്ക്കാരം, ജോലി സമയം, വ്യക്തിപരമായ താൽപര്യങ്ങൾ ഇവയെല്ലാം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും അത്താഴ സമയം. രാത്രി എട്ടുമണിക്കു ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. രാത്രിഭക്ഷണം കഴിക്കാൻ ഏതാണ് മികച്ച
ഭക്ഷണരീതിയിൽ ശ്രദ്ധിക്കണമെന്ന് എപ്പോഴാണു തോന്നുക? ഒന്നുകിൽ എന്തെങ്കിലും അസുഖം വരണം അല്ലെങ്കിൽ ശരീരഭാരം കൂടണം. ഇത്തരം പ്രശ്നങ്ങള്‍ വന്നതിനു ശേഷമാണോ ഭക്ഷണശീലം നന്നാക്കേണ്ടത്? നല്ല ഭക്ഷണം നല്ല ആരോഗ്യവും തരും. ‘എന്നാൽ ശരി, ഇന്നു മുതൽ ഞാൻ ആരോഗ്യപരമായി മാത്രമേ ഭക്ഷണം കഴിക്കൂ’ എന്ന് തീരുമാനിച്ചെങ്കില്‍,
മെഡിറ്ററേനിയന്‍ ഡയറ്റ് പോലുള്ള സസ്യാധിഷ്ഠിത ഭക്ഷണക്രമങ്ങള്‍ രോഗസാധ്യതയും അകാല മരണസാധ്യതയും കുറയ്ക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് അര്‍ബുദ സാധ്യതയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല
ശസ്ത്രക്രിയയ്ക്കു മുമ്പേ ബോധം നഷ്ടപ്പെടുത്തുന്ന വിദ്യ എന്നതിലുപരിയായി അനസ്തീസിയയെക്കുറിച്ചു പൊതുസമൂഹത്തിനു വ്യക്തമായ അവബോധമില്ല. മയക്കുരീതികൾ വ്യത്യസ്തം ശസ്ത്രക്രിയയുടെ പ്രത്യേകതകളനുസരിച്ചു വിവിധതരം അനസ്തീസിയകൾ ഉപയോഗിക്കാറുണ്ട്. ശരീരം മുഴുവൻ മരവിപ്പിക്കുന്ന ജനറൽ അനസ്തേഷ്യ മുതൽ ഏതു ശരീരഭാഗത്താണോ
ഭക്ഷണത്തിലെ പോഷണങ്ങളെ വിഘടിപ്പിച്ച് ഊര്‍ജ്ജമാക്കി മാറ്റി അത് കൊണ്ട് ശരീരത്തിലെ കോശങ്ങളുടെയും പേശികളുടെയും നിര്‍മ്മാണവും അറ്റകുറ്റപണികളുമെല്ലാം നടത്തുന്ന ദൈനംദിന പ്രക്രിയയാണ് ചയാപചയം. ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ ഈ കഴിവിനെ ബാധിക്കുന്ന രോഗങ്ങളെ ചയാപചയ രോഗങ്ങള്‍ അഥവാ
ആസിഡ് റിഫ്ലെക്സ് എന്നും അറിയപ്പെടുന്ന നെഞ്ചെരിച്ചിൽ, നെഞ്ചിലെ എല്ലിനു തൊട്ടു പിന്നിലുണ്ടാകുന്ന എരിച്ചിലും വേദനയുമാണ്. ഭക്ഷണം കഴിച്ചതിനു ശേഷമോ വൈകുന്നേരമോ കിടക്കുമ്പോഴോ കുനിയുമ്പോഴോ എല്ലാം വേദന കലശലാവാം. ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിലിനെ ഭയപ്പെടേണ്ടതില്ല. ഇത് വളരെ സാധാരണമാണ്. എന്നാൽ
അധികനേരം ഇപ്പോഴത്തെ പിള്ളേരെ പിടിച്ചിരുത്താൻ പറ്റില്ലെന്ന് ഓർക്കണം. അവരുടെ താൽപര്യത്തെ ഉണർത്താൻ കഴിയണം. അടിച്ചേൽപ്പിക്കുന്നുവെന്ന തോന്നൽ ഒരിക്കലും ഉണ്ടാക്കരുത്. കഥകളും കടങ്കഥകളും കേട്ടതോ വായിച്ചറിഞ്ഞതോ ആയ കഥകൾ തനതായ ശൈലിയിൽ പറഞ്ഞുകൊടുക്കാം. സചിത്ര പുസ്തകങ്ങൾ പടം കാട്ടി വായിച്ചു കൊടുക്കാം.
തണുപ്പ് കാലം ഏതാണ് തീരാറായി. കമ്പിളിയും കരിമ്പടവും ചുരുട്ടി വച്ച് വേനലിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് പല ഇന്ത്യൻ സംസ്ഥാനങ്ങളും. താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ഈ മാറ്റം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. തണുപ്പ് മാറി വേനൽ വരുമ്പോൾ കരുതിയിരിക്കേണ്ട അഞ്ച് ആരോഗ്യ
പ്രായമായവർക്ക് ഏറെ തലവേദനയുണ്ടാക്കുന്നതാണ് പല്ലിന്റെ പ്രശ്നങ്ങൾ. എന്നാൽ പേടിയും മാനസികസമ്മർദവും മൂലം പലരും ദന്തചികിത്സയ്ക്ക് മടിക്കാറുണ്ട്. അതേസമയം, പുതിയ സാങ്കേതിക വിദ്യകൾ പല്ലിന്റെ പല ചികിത്സകളും ലളിതമാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് അറിയാം... *പല്ലിന്റെ അളവെടുക്കുന്ന പദാർഥം ചിലർക്ക് ഓക്കാനവും
പ്രണയത്തിനു മനുഷ്യനെ പൊളിച്ചു പണിയാൻ കഴിയുമെന്നു തോന്നിയിട്ടില്ലേ? ഇന്നലെ വരെ കാണാത്ത നല്ല സ്വഭാവങ്ങളുള്ള വ്യക്തിയായി ഒരാളെ മാറ്റാൻ കഴിവുള്ള മാജിക് ആണ് പ്രണയം. ആ മാറ്റം തിരിച്ചുമാകാം. അത്രയും മനോഹരമാണ് പ്രണയമെങ്കിലും ആരെങ്കിലും ഒരാൾ വന്ന് ഇഷ്ടം പറഞ്ഞതും ചാടിക്കയറി യെസ് പറഞ്ഞ് കുഴപ്പത്തിലായവർ
എത്ര പെട്ടെന്നാണല്ലേ ഓരോ പ്രണയദിനവും എത്തുന്നത്. പലർക്കും ഫെബ്രുവരി 14 സംഭവബഹുലമല്ലാതെ ഏതൊരു ദിവസവും പോലെ കടന്നുപോകുമെങ്കിലും പ്രണയിതാക്കൾക്ക് ഇതൊരു വലിയ ദിവസം തന്നെയാണ്. പ്രണയം പറയാൻ തയാറെടുക്കുന്നവർക്കും സുപ്രധാന ദിവസം തന്നെ. പണ്ട് എത്രയോ നാളുകൾ ചിന്തിച്ച്, പലയാവർത്തി പ്ലാൻ ചെയ്ത് പേടിച്ചുവിറച്ച്
ശരീരത്തിന്റെ ഫിറ്റ്നസ് എന്നത് ഹൃദയത്തിന്റെ ഫിറ്റ്നസ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ബംഗലൂരുവിലെ സൈക്കിളോട്ടക്കാരന്‍ അനില്‍ കാഡ്സുറിന്റെ മരണം. ഫിറ്റ്നസ് ട്രെയ്നര്‍ കൂടിയായ ഈ 45കാരന്റെ മരണം ഹൃദയാഘാതം മൂലമായിരുന്നു. വ്യായാമത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എത്ര
രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ
ചൂട് കൂടുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിർജലീകരണം. ശരീരത്തിൽ നിന്നു ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ. ആവശ്യത്തിനു വെള്ളം കുടിക്കുകയാണു രക്ഷപ്പെടാനുള്ള വഴി. പുറത്തു വെയിലിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല, വീടിനുള്ളിൽ കഴിയുന്നവർക്കും നിർജലീകരണം മൂലമുള്ള പ്രശ്നങ്ങളുണ്ടാകാം. പ്രായം ചെന്നവരെയും
ഒരിടവേളയ്ക്കു ശേഷം ആരോഗ്യസംവിധാനത്തിലും ജനങ്ങൾക്കിടയിലും ആശങ്കയേറ്റി വീണ്ടും തലപൊക്കിയിരിക്കുകയാണ് കുരങ്ങ് പനി. ക്യസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) അഥവാ മങ്കി ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ച് അടുത്തിടെ കർണ്ണാടകയിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഉത്തരകന്നട ജില്ലകളായ
വൈദ്യശാസ്ത്രം വികസിച്ചിട്ടും ഇന്നും ആളുകൾ ഭയത്തോടെ കാണുന്നതും ചികിത്സ തേടാൻ മടിക്കുന്നതുമായ രോഗമാണ് അപസ്മാരം. രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളാണ് അതിനു പ്രധാന കാരണം. അപസ്മാര രോഗത്തെപ്പറ്റി ആളുകൾക്കിടയിലെ ചില തെറ്റിദ്ധാരണകളും അവയുടെ ശരിയായ വശവും എന്തെന്നു പരിശോധിക്കാം തെറ്റിദ്ധാരണ 1 :
നിത്യവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകളില്‍ കരള്‍ അര്‍ബുദവും ക്രോണിക് ഹെപ്പറ്റൈറ്റിസും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്നു പഠനം. ആര്‍ത്തവവിരാമം സംഭവിച്ച ഒരു ലക്ഷം സ്ത്രീകളില്‍ 20 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് പഠനം
പ്രണയത്തിന് ഹൃദയമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അപ്പോത്തന്നെയങ്ങ് സമ്മതിച്ചുകൊടുത്തേക്കണം. കാരണം പ്രണയത്തിൽ ഹൃദയത്തിനങ്ങനെ വല്യ റോളൊന്നുമില്ല. പ്രണയം ഉണ്ടാക്കുന്നതെങ്ങനെ എന്ന സയൻസ് പുസ്തകത്തിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് സേർച് ചെയ്താൽ പോലും ഹൃദയത്തെ കണ്ടെത്താനാവില്ല. തലച്ചോറിലാണ് പ്രണയം പൂക്കുന്നതെന്നു
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും ആത്മഹത്യകളുടെ എണ്ണം കുറയുന്നില്ല. പ്രണയനൈരാശ്യം, പരീക്ഷപ്പേടി, കുടുംബവഴക്ക്, ജോലി ഭാരം എന്നിങ്ങനെ അതിനു കാരണങ്ങൾ പലതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും 70 കാരനുമെല്ലാം ആത്മഹത്യ ചെയ്തതിനു പുറകിൽ, ‘ഇനി വയ്യ’ എന്ന തോന്നലായിരുന്നിരിക്കാം. പലപ്പോഴും സമ്മർദമാണ്
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊണ്ടും കോവിഡ് കൊണ്ടും പലർക്കും വരണ്ട ചുമ (Dry cough) ബാധിച്ചിരുന്നു. ദൈനംദിന പ്രവൃത്തികളെപ്പോലും ബാധിക്കുന്ന തരത്തിലാണ് ചുമ. അതുകൊണ്ട് തന്നെ തൊണ്ടയ്ക്കും ശ്വസന സംവിധാനത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. വരണ്ട ചുമ അകറ്റാൻ വീട്ടിൽ തന്നെ പരിഹാരങ്ങളുണ്ട്.
ചുമയാണ്. വിട്ടുമാറാത്ത വല്ലാത്ത ചുമ’. വൈറൽ പനി വന്നു മാറിയ ചിലരിൽ ആഴ്ചകളോളം, മറ്റു ചിലരിൽ മാസങ്ങളോളവും ചുമ നീളുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചുമയ്ക്കുന്നത്? ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് (റെസ്പിറേറ്ററി വൈറസ്) മൂലമുണ്ടാകുന്ന പനിക്കു ശേഷം ചുമയുണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. മൂക്കൊലിപ്പിലും
നാടു മുഴുവൻ കൊതുകാണ്; ഒപ്പം ഡെങ്കിപ്പനിയും. രണ്ടാമതും ഡെങ്കി (Dengue Fever) ബാധിച്ചു ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഡോക്ടർ ആൽവിൻ ആന്റണി പറയുന്നു: ‘ഡെങ്കി പടർന്നു പിടിക്കുന്ന സമയമാണ്. സൂക്ഷിക്കണം’. പനി തുടങ്ങി പിറ്റേന്നു ഡോക്ടർ ആശുപത്രിയിലായി. ആദ്യത്തെ ദിവസം പ്ലേറ്റ്ലെറ്റുകളുടെ എണ്ണം
ചോദ്യം : മുതിർന്ന പൗരന്മാരുടെ കേസുകൾക്ക് കോടതിയിൽ എന്തെങ്കിലും തരത്തിലുള്ള മുൻഗണന ലഭിക്കുമോ? – ജോർജ് തോമസ്, കോഴിക്കോട് ഉത്തരം : കേസുകളിൽ തീർപ്പുകൽപിക്കുന്നതിൽ മുതിർന്ന പൗരന്മാർക്കു മുൻഗണന നൽകേണ്ടത് കോടതികളുടെ കടമയാണെന്ന് ഒട്ടേറെ കേസുകളിൽ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്.
കൈകളുടെ ശുചിത്വത്തെ കുറിച്ച് കോവിഡ് കാലത്തിന് ശേഷം പലരും ബോധവാന്മാരാണ്. എന്നാല്‍ അത്രയ്ക്ക് ശ്രദ്ധ നഖങ്ങളുടെ കാര്യത്തില്‍ പലര്‍ക്കും ഉണ്ടോ എന്ന് സംശയമാണ്. നഖത്തിനടിയില്‍ 32 വ്യത്യസ്ത തരം ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നതായി 2021ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
സെർവിക്കൽ കാൻസറിനെ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ. വൈറസിനെതിരെയുള്ള വാക്സീനിലൂടെ ഫലപ്രദമായി തടയാവുന്നതാണ് ഈ അർബുദം. പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം
പവർലിഫ്റ്റിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് തവണ ഗോൾഡ് മെഡലിസ്റ്റ്, മണ്ടല ചിത്രകാരി, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷനിസ്റ്റ്, തന്റെ ഇഷ്ടങ്ങളോരോന്നും തിരിച്ചറിഞ്ഞ് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു സിമി. നിനച്ചിരിക്കാതെയാണ് തന്റെ ശരീരത്തിൽ കാൻസർ ഞണ്ടുകൾ സ്തനാർബുദത്തിന്റെ രൂപത്തിൽ പിടിമുറുക്കിയതായി
Results 1-100 of 2127