സര്‍ക്കാര്‍ നടപ്പിലാക്കിയ പോണ്‍നിരോധനത്തിനെതിരെ നടി സോനം കപൂറും രംഗത്ത്. ഇത്തരം കാര്യങ്ങള്‍ നിരോധിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ മാനസികനിലയില്‍ മാറ്റമുണ്ടാകുമെന്ന് ചിന്തിക്കുന്ന വിഡ്ഢികളെയാണ് ആദ്യം നിരോധിക്കേണ്ടതെന്ന് സോനം കപൂര്‍ പറയുന്നു.
ഒരു വീട്ടമ്മയടക്കം നിരവധിപേരുടെ പരാതിക്ക് ഇടയാക്കിയ സംഭവമായിരുന്നു സണ്ണി ലിയോണിന്‍റെ പേരിലുള്ള അശ്ലീല വെബ്സൈറ്റ്. ഗവണ്‍മെന്‍റ് ഒട്ടുമിക്ക അശ്ലീല സൈറ്റുകള്‍ നിരോധിച്ചെങ്കിലും എന്തുകൊണ്ട് സണ്ണി ലിയോണിന്‍റെ പേരിലുള്ള വെബ്സൈറ്റ് നിരോധിക്കാത്തതെന്ന് കമാല്‍ ആര്‍ ഖാന്‍ ചോദിക്കുന്നു.
മാത്രമല്ല സോനം കപൂര്‍ ഈ വിധിക്കെതിരെ രംഗത്തെത്തിയത് നടി സ്ഥിരമായി പോണ്‍വിഡിയോ കാണുന്ന ഒരാളായത് കൊണ്ടായിരിക്കും എന്നും കമാല്‍ ട്വീറ്റ് ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.