ജമ്മു∙ കശ്മീരിൽ നിയന്ത്രണരേഖയ്ക്കു പരിസരത്തുള്ള അഞ്ചു സർക്കാർ സ്കൂളുകളിൽ ഏഴു മാസത്തിനു ശേഷം അധ്യയനം പുനരാരംഭിച്ചു. രജൗറി ജില്ലയിലെ നൗഷേരയിലെ സ്കൂളുകളാണ് തുറന്നത്. പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഷെല്ലിങ് പരിധിക്കുള്ളിലായിരുന്നു പ്രദേശം. ഇവിടെ താമസിക്കുന്ന മൂവായിരം പേരെ പട്ടാളം സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതിനെ തുടർന്നാണ് സ്കൂളുകൾ പൂട്ടിയത്.
Advertisement