ADVERTISEMENT

ഊട്ടി∙ നീലഗിരിയില്‍ ബലാല്‍സംഗക്കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ്. ഊട്ടി മഹില കോടതിയുടേതാണ് അപൂർവ വിധി.  2017ലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തത്. പ്രതി അന്തോണി വിനോദ് ഗുളിക നല്‍കി രണ്ടു തവണ ഗര്‍ഭം അലസിപ്പിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. 

പോക്സോ കേസില്‍ അപൂർവ്വമാണ് ഇത്തരത്തിലുള്ള വിധി.  പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലാകുന്നത്. തടവിനു പുറമേ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

English Summary : Ooty man jailed for 44 yrs in Pocso 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com