നയതന്ത്ര നിറങ്ങളുടെ മഹാറാണിയായിരുന്ന മാർഗരറ്റ് താച്ചറുടെ ചുവപ്പുപെട്ടി ക്രിസ്റ്റീസ് ലേലത്തിൽ താരമായി. ഉരുക്കുവനിതയെന്നറിയപ്പെട്ട ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് പ്രധാന ഔദ്യോഗിക രേഖകളുമായി എല്ലാ ദിവസവും എത്തിയിരുന്ന പെട്ടി 241, 500 പൗണ്ടിനാണു വിറ്റു പോയത്.
ക്രിസ്റ്റീസ് ലേലത്തിൽ താരമായ മാർഗരറ്റ് താച്ചറുടെ ചുവപ്പുപെട്ടി
പരമാവധി 5000 പൗണ്ട് വരെയായിരുന്നു ലേലക്കമ്പനി പ്രതീക്ഷിച്ചിരുന്നത്. ഓഫീസ് പെട്ടിയുൾപ്പെടെ താച്ചറുടെ ശേഖരത്തിലെ 150 വസ്തുക്കളാണ് ക്രിസ്റ്റീസ് ലേല വേദിയിൽ അണിനിരന്നത്.
ക്രിസ്റ്റീസ് ലേലത്തിൽ താരമായ മാർഗരറ്റ് താച്ചറുടെ ചുവപ്പുപെട്ടി
മറ്റ് ഇരുന്നൂറോളം വസ്തുക്കളുടെ ഓൺലൈൻ ലേലം സമാപിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.