ഭക്തവത്സലനായ ഭഗവാനോട്...
Mail This Article
×
ദശകം-17, ശ്ലോകം-11
അന്തേ ഭവത്പുരുഷനീതവിമാനയാതോ
മാത്രാ സമം ധ്രുവപദേ മുദിതോയമാസ്തേ
ഏവം സ്വഭൃത്യജനപാലനലോലധീസ്ത്വം
വാതാലയാധിപ! നിരുന്ധി മമാമയൌഘാൻ.
ഭഗവാന്റെ അനുഗ്രഹത്താൽ രാജപദവിയിലെത്തിയ ധ്രുവൻ ഏറെക്കാലം രാജ്യം ഭരിച്ചതിനു ശേഷം ഭവത്പുരുഷന്മാരായ നന്ദസുനന്ദന്മാർ കൊണ്ടുവന്ന വിമാനത്തിൽ അമ്മയോടൊപ്പം കയറിയിട്ട് പുനരാവൃത്തിരഹിതമായ ധ്രുവപദത്തിൽ സന്തുഷ്ടനായി കഴിയുകയാണല്ലോ. ഭക്തന്മാരെ പാലിക്കുന്നതിൽ ഇത്രയേറെ തൽപരനായ അല്ലയോ ഗുരുവായൂരപ്പാ, എന്റെ രോഗസമൂഹങ്ങളെ ശമിപ്പിച്ചാലും എന്നാണു പ്രാർഥന.
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.)
English Summary : Importance of Narayaneeyam Dashakam-17 Slokam-11
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.