ഗോകുലത്തിന്റെ മനസ്സു കവർന്ന ഉണ്ണിക്കണ്ണനോട് ഈ പ്രാർഥന
Mail This Article
×
തവ ദധിഘൃതമോഷേ ഘോഷയോഷാജനാനാ-
മഭജത ഹൃദി രോഷോ നാവകാശം ന ശോകഃ
ഹൃദയമപി മുഷിത്വാ ഹർഷസിന്ധൌ ന്യധാസ്ത്വം
സ മമ ശമയ രോഗാൻ വാതഗേഹാധിനാഥ!
ഉണ്ണിക്കണ്ണനായ അങ്ങ് ബാലലീലകളായി ഗോപസ്ത്രീകളുടെ വീടുകളിൽ നിന്നു തൈരും നെയ്യുമൊക്കെ കവർന്നിട്ടും അവരുടെ മനസ്സിൽ കോപമോ ദുഃഖമോ ഉണ്ടായില്ല. കാരണം, അവരുടെ മനസ്സുകളെ നേരത്തേ തന്നെ അങ്ങ് കവർന്നെടുത്ത് സന്തോഷക്കടലിൽ മുക്കിയിരുന്നുവല്ലോ. അങ്ങനെയൊക്കെയുള്ള ഗുരുവായൂരപ്പാ, എന്റെ രോഗങ്ങളെ മാറ്റിത്തരേണമേ.
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.