ADVERTISEMENT

ഹിരണ്യാക്ഷോൽപത്തിയെക്കുറിച്ചു വിവരിച്ച പതിനൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പന്ത്രണ്ടാം ദശകത്തിൽ വിവരിക്കുന്നതു ഭഗവാന്റെ വരാഹാവതാരത്തെക്കുറിച്ചാണ്. 

അഹങ്കാരം മൂത്ത ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമീദേവിയെ വെള്ളത്തിൽ താഴ്ത്തി. അങ്ങനെ പ്രളയകാലത്തല്ലാതെ അസമയത്തു വെള്ളത്തിൽ മുങ്ങിയ ഭൂമിയെ രക്ഷിക്കാനായി ഭഗവാൻ മഹാവിഷ്ണു വരാഹമൂർത്തിയായി അവതരിക്കുകയാണ്. 

"സ്വായംഭുവോ മനുരഥോ ജനസർഗശീലോ..." എന്നാണു പന്ത്രണ്ടാം ദശകം ആരംഭിക്കുന്നത്.

അതിഭീമാകാരരൂപത്തിലുള്ള വരാഹമൂർത്തി വെള്ളത്തിനടിയിൽ നിന്നു ഭൂമിയെ പൊക്കിയെടുത്തപ്പോൾ 'തേറ്റയിൽ പറ്റിപ്പിടിച്ച മുത്തങ്ങ പോലെ' എന്നാണു വർണിക്കുന്നത്.  

'ക്രീഡാവരാഹവപുരീശ്വര! പാഹി രോഗാത്' എന്നാണ് ദശകത്തിനൊടുവിലെ പ്രാർഥന.

 

 

നാരായണീയം: ദശകം- 12

പാരായണം:

 

ശ്രീമതി ഉഷ പമ്പാവാസൻ, മുംബൈ

 

നാരായണീയം ദശകം- 12

വ്യാഖ്യാനം:

 

ശ്രീമതി അപർണ മോഹൻ, മുംബൈ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com