നാരായണീയോത്സവം ; കപിലവാസുദേവനായി ഭഗവാന്റെ അവതാരം
Mail This Article
×
ഹിരണ്യാക്ഷവധത്തെക്കുറിച്ചു വിവരിച്ച പതിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിന്നാലാം ദശകത്തിൽ വിവരിക്കുന്നതു കപിലാവതാരമാണ്.
ഭഗവാൻ കർദമപ്രജാപതിയുടെയും ദേവഹൂതിയുടെയും മകനായി കപിലവാസുദേവ സ്വരൂപത്തിൽ അവതരിക്കുന്ന കഥയാണ് ഈ ദശകത്തിലുള്ളത്.
"സമനുസ്മൃതതാവകാംഘ്രിയുഗ്മ:..." എന്ന ശ്ലോകത്തോടെയാണു പതിന്നാലാം ദശകം ആരംഭിക്കുന്നത്.
കപിലസ്വരൂപത്തിൽ അവതരിച്ച ഭഗവാനേ, എന്നെ രോഗത്തിൽ നിന്നു രക്ഷിച്ചാലും എന്നാണ് അവസാനശ്ലോകത്തിലെ പ്രാർഥന:
'കപിലാത്മക! വായുമന്ദിരേശ!
ത്വരിതം ത്വം പരിപാടി മാം ഗദൗഘാത്'.
നാരായണീയം ദശകം- 14:
പാരായണം:
ശ്രീമതി
രാജി ഉണ്ണിക്കൃഷ്ണൻ,
കാറളം.....
നാരായണീയം ദശകം- 14
വ്യാഖ്യാനം:
ശ്രീ വി.എം.കെ.നമ്പൂതിരി,
ഗുരുവായൂർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.