ADVERTISEMENT

നാരായണ നാമോച്ചാരണത്തിന്റെ മഹത്വം കൊണ്ടു മോക്ഷപദം നേടിയ അജാമിളന്റെ കഥ പറഞ്ഞ ഇരുപത്തിരണ്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിമൂന്നാം ദശകത്തിൽ വിവരിക്കുന്നത് 

ചിത്രകേതുവിന്റെ കഥയാണ്.

പണ്ട് ശൂരസേനം എന്ന രാജ്യം ഭരിച്ചിരുന്ന രാജാവാണ് ചിത്രകേതു. ഇദ്ദേഹം കുട്ടിയുണ്ടാകാനായി നടത്തിയ യാഗത്തെക്കുറിച്ചും മറ്റും ഈ ദശകത്തിൽ പറയുന്നുണ്ട്.

ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:

"തത്താദൃശസ്ത്വമവ മാം പവനാലയേശ!".

'അങ്ങയെ ഭജിക്കുന്നവരെ മുഴുവൻ കാക്കുന്ന  ഗുരുവായൂരപ്പാ, എന്നെയും കാക്കേണമേ ..." എന്ന്. 

 

 

നാരായണീയം: ദശകം- 23

പാരായണം:

 

ശ്രീമതി സുകുമാരി സുദർശൻ,

പാടൂർ, പാലക്കാട്.

 

നാരായണീയം ദശകം- 23

വ്യാഖ്യാനം:

 

ശ്രീ എസ്.നാരായണസ്വാമി, കൊല്ലം

(വൈസ് പ്രസിഡന്റ്, അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി, ഗുരുവായൂർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com