നാരായണീയോത്സവം ; വാത്സല്യം നുകർന്ന് ഉണ്ണിക്കണ്ണൻ
Mail This Article
×
പൂതനാമോക്ഷം വിവരിച്ച നാൽപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തൊന്നാം ദശകത്തിൽ വിവരിക്കുന്നത് പൂതനയുടെ ശരീരദഹനമാണ്.
തുടർന്ന് ഉണ്ണിക്കണ്ണൻ ഗോകുലത്തിനു മുഴുവൻ സന്തോഷം പകർന്ന് എല്ലാവരുടെയും വാത്സല്യം നുകർന്ന് അമ്പാടിയിൽ കഴിയുകയാണ്. ഭഗവാനെ മുലപ്പാലൂട്ടുന്ന യശോദാമാതാവിന്റെ സൗഭാഗ്യത്തെക്കുറിച്ചു പറഞ്ഞാണ് ദശകം അവസാനിപ്പിക്കുന്നത്. അങ്ങനെയുള്ള ഭഗവാനേ, എന്നെ രോഗത്തിൽ നിന്നു രക്ഷിക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.
നാരായണീയം: ദശകം- 41
പാരായണം:
സുനിത ജയൻ,
ആദൂർ, തൃശൂർ....
നാരായണീയം ദശകം- 41
വ്യാഖ്യാനം:
ശ്രീമതി ഉഷ അച്യുതൻ,
പാലക്കാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.