ADVERTISEMENT

 

വൃന്ദാവനത്തിൽ അഘാസുരവധവും വനഭോജനവും വിവരിച്ച അൻപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് വത്സസ്തേയം എന്ന വിഷയമാണ്.

ഉണ്ണിക്കണ്ണനിൽ ഭഗവാന്റെ പ്രഭാവാതിശയം കണ്ടിട്ട് ബ്രഹ്മാവ് പരീക്ഷിക്കാനൊരുങ്ങുകയാണ്. പശുക്കുട്ടികളെയെല്ലാം ബ്രഹ്മാവ് ഒളിപ്പിച്ചു. അപ്പോൾ അത്രയും പശുക്കുട്ടികളെ ഉണ്ണിക്കണ്ണൻ തന്നെ സൃഷ്ടിച്ചു. 

അങ്ങനെ ബ്രഹ്മാവിന്റെ അഹങ്കാരം ഇല്ലാതാക്കിയ ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.

 

നാരായണീയം: ദശകം- 52

പാരായണം: 

 

ശ്രീമതി 

ജിഷ വേണുഗോപാലൻ,

മുംബൈ......👇

 

നാരായണീയം ദശകം- 52

വ്യാഖ്യാനം:

 

ഡോ. ഇ.പി.ജ്യോതി, 

പന്തീരാങ്കാവ്, കോഴിക്കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com