ADVERTISEMENT

 

കാളിയമർദനകഥയ്ക്കു തുടക്കമിട്ട അൻപത്തി നാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നത് കാളിയമർദനം തന്നെയാണ്. ആയിരം ഫണങ്ങളിൽ നിന്നും വിഷം ചീറ്റുന്ന കാളിയന്റെ മേൽ ചാടിക്കയറി ഉണ്ണിക്കണ്ണൻ മൃദുപാദങ്ങളെക്കൊണ്ട് ആ ഫണങ്ങൾ ഓരോന്നും ചവിട്ടിയമർത്തി നൃത്തമാടുകയാണ്. 

അങ്ങനെ എല്ലാവരെയും സന്തോഷിപ്പിച്ച ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു പ്രാർഥന.

 

 

നാരായണീയം: ദശകം- 55

പാരായണം: 

 

കുമാരി 

അൻവിക നന്ദകുമാർ,

മുംബൈ

(കോലത്തുനാട് കളരി, പോന്നോർ)

 

നാരായണീയം ദശകം- 55

വ്യാഖ്യാനം:

 

ശ്രീമതി പ്രീതി സനൽകുമാർ,

കോലത്തുനാട് കളരി,

പെരുമ്പിലാവ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com