കർക്കടകവാവ് ബലിതർപ്പണം: എന്തുകൊണ്ട് ഐവർമഠം കടവിലേക്ക് ആയിരങ്ങളെത്തുന്നു?
Mail This Article
×
ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതീം നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം ഗുരും.... എന്നും സൂര്യനുദിക്കും മുൻപ് ഭാരതപ്പുഴയോരത്തെ തിരുവില്വാമല പാമ്പാടി ഐവർമഠം കടവിൽ മുഴങ്ങുന്ന ശ്ലോകമാണിത്. കർമികൾ ചൊല്ലിക്കൊടുക്കുന്ന ഈ വരികൾ ബലി തർപ്പണത്തിന് എത്തുന്നവർ ഏറ്റുചൊല്ലും. എന്നും ബലി തർപ്പണത്തിന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.