ADVERTISEMENT

 

കാളിയമർദനം വിവരിക്കുന്ന അൻപത്തഞ്ചാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്താറാം ദശകത്തിൽ വിവരിക്കുന്നത് കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കി  കാളിന്ദീനദിയിൽ നിന്നു രമണകം എന്ന ദ്വീപിലേക്കു പറഞ്ഞയയ്ക്കുകയാണ്. അതിനു ശേഷം കാളിന്ദീതീരത്തുണ്ടായ തീപിടിത്തത്തിൽ നിന്നു ഗോപകുമാരന്മാരെ രക്ഷിക്കുകയും ചെയ്തു. കാട്ടുതീയെ ഭഗവാൻ കുടിച്ചു വറ്റിക്കുകയായിരുന്നു.

അങ്ങനെയുള്ള ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു പ്രാർഥന.

 

 

നാരായണീയം: ദശകം- 56

പാരായണം:

 

ശ്രീമതി അഞ്ജലി ജയചന്ദ്രൻ,

ചെന്നൈ.....

 

നാരായണീയം ദശകം- 56

വ്യാഖ്യാനം:

 

ശ്രീമതി ഉഷ അച്ചുണ്ണി,

ഒറ്റപ്പാലം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com