ADVERTISEMENT

വിപ്രപത്ന്യനുഗ്രഹത്തെക്കുറിച്ചു വിവരിച്ച അറുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തിരണ്ടാം

ദശകത്തിൽ വിവരിക്കുന്നത് ഇന്ദ്രയാഗഭംഗത്തെക്കുറിച്ചാണ്.

മഴ പെയ്യാൻ വേണ്ടി ഇന്ദ്രനു യാഗം ചെയ്യാനൊരുങ്ങുന്ന നന്ദഗോപൻ അടക്കമുള്ള ഗോപന്മാരോട് ഉണ്ണിക്കണ്ണൻ പറയുകയാണ്, 'ഇന്ദ്രനാണ് മഴ പെയ്യിക്കുന്നത് എന്നു പറയുന്നതു ശരിയല്ല' എന്ന്.

മഴ പെയ്യാൻ ഗോവർധനപർവതത്തെയാണു പൂജിക്കേണ്ടതെന്നും ഉണ്ണിക്കണ്ണൻ പറയുന്നു.

 

 

ദശകം- 62 പാരായണം:

ശ്രീമതി ആര്യ സുഭാഷ്,

ഇരിങ്ങാലക്കുട

 

നാരായണീയം ദശകം- 62

വ്യാഖ്യാനം:

അപർണ മോഹൻ,

മുംബൈ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com