Premium

അന്ന് മഹാപ്രളയത്തിൽ ശബരിമലയിലേക്ക് തുറന്ന വഴി; കല്ലും മുള്ളും കാടും കടന്ന് അയ്യനെ കാണാന്‍...

HIGHLIGHTS
  • പൂർണമായും പെരിയാർ കടുവാ സങ്കേതത്തിലൂടെ ശബരിമലയിലേക്ക് ഒരു യാത്ര
  • പമ്പയിൽ മഹാപ്രളയം ഉണ്ടായപ്പോൾ നിറപുത്തരിക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോയ വഴിയിലൂടെ...
a-pilgrim-walk-through-sathram-and-pullumedu-to-sabarimala
പുല്ലുമേട് മലനിരകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന അയ്യപ്പന്മാർ. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
SHARE

ഒരു വശത്ത് സന്നിധാനം, മറുവശത്ത് പൊന്നമ്പലമേട്. ഒരേ സമയം മകരജ്യോതിയും അയ്യപ്പനെയും കണ്ടു തൊഴാൻ എന്തു സുകൃതം ചെയ്യണം? പുൽമേട് എന്ന പുണ്യസ്ഥാനത്തെ പോകണം. പുല്ലുമേട് നിന്നു നോക്കിയാൽ ഒരേ സമയം സന്നിധാനവും പൊന്നമ്പല മേടും കാണാം. എല്ലാ വർഷവും ഭക്ത ലക്ഷങ്ങൾ പുല്ലുമേട് എത്തുന്നു. ഭക്തിയും പ്രകൃതിയും ഒന്നായി മാറുന്നതാണ് പൂങ്കാവനത്തിലൂടെ ശബരിമല സന്നിധാനത്തിലേക്കുള്ള കാനനപാതകൾ. വലിയൊരു അനുഭൂതിയാണ് ആ തീർഥാടന യാത്ര. അതിന്റെ മുഴുവൻ ഭക്തിസൗന്ദര്യം പുൽമേട് വഴിയുള്ള യാത്രയിൽ അനുഭവിക്കാം. ഒരിക്കൽ യാത്ര ചെയ്താൽ ആരും മറക്കില്ല പുല്ലുമേട് വഴിയുള്ള ആ യാത്ര. മനസ്സുകൊണ്ട് ഒന്നു യാത്ര ചെയ്താലോ. ഒപ്പം പുല്ലുമേടിന്റെ കാഴ്ചകളും കാണാം. മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ അരവിന്ദ് ബാലയും ജി. ഹസ്താമലകനും നടത്തിയ യാത്രയിലൂടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS