ക്ലബ്ബുകളും അസോസിയേഷനുകളും ജിഎസ്ടിക്ക് പുറത്തോ? ഹൈക്കോടതി വിധി ഇങ്ങനെ

Mail This Article
×
കേരള ഹൈക്കോടതിയുടെ പുതിയ വിധി പ്രകാരം അസോസിയേഷൻ, ക്ലബ്ബുകൾ തുടങ്ങിയവയിൽ അംഗങ്ങൾക്കു കൊടുക്കുന്ന സേവനത്തിന് ജിഎസ്ടി ബാധകമല്ലന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഇതുപ്രകാരം ഡിസംബർ, 2021 ൽ Section 7(1)(aa)യിൽ നടത്തിയ ഭേദഗതിക്ക് നിയമസാധുത ഇല്ല. സേവനം നിലനിൽക്കണമെങ്കിൽ വിതരണക്കാരനും സ്വീകർത്താവും ആവശ്യമാണ്. ക്ലബ്ബുകൾ, അസോസിയേഷൻ മുതലായവയിൽ ഒരു പാർട്ടി അവർക്കു തന്നെ സ്വയം സേവനം ചെയ്യുന്നതിനാൽ സപ്ലൈ എന്നുള്ള നിർവചനത്തിന്റെ പരിധിയിൽ വരുന്നില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ശാഖ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് തീർപ്പാക്കാനായിരുന്നു ഈ നിരീക്ഷണം.
English Summary:
The Kerala High Court rules GST inapplicable to services provided by associations and clubs to their members, clarifying that internal services aren't considered "supply" under GST laws. This decision impacts numerous Kerala-based organizations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.