Activate your premium subscription today
കേരളത്തിൽ സ്വർണവില (gold rate) വീണ്ടും കുറയുന്നു. ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം ഗ്രാമിന് 10 രൂപ താഴ്ന്ന് 8,210 രൂപയായി. കടകവിരുദ്ധമായി വെള്ളിവില മുന്നേറുകയാണ്
കൊച്ചി∙ പവന് 65,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയും പവന് 65,840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കൂടി 6,785 രൂപയായി. 24
സംസ്ഥാനത്ത് റബർവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. ആർഎസ്എസ്-4ന് വില വീണ്ടും 200ലേക്ക് അടുക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 3,000 ഡോളർ മറികടന്നിട്ടും കേരളത്തിൽ ഇന്നു വില കുറഞ്ഞു. ഇന്നു വില താഴ്ന്നെങ്കിലും സ്വർണവിലയുടെ തേരോട്ടം അവസാനിച്ചെന്ന് കരുതാനാവില്ലെന്ന് നിരീക്ഷകർ പറയുന്നു. വെള്ളിവില ഗ്രാമിന് 110 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണവില ഔൺസിന് 3,000 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം ഉച്ചയ്ക്കുശേഷമാണ് വില 3,004.34 ഡോളർ വരെ എത്തിയത്. ഇന്നലെ കുറിച്ച 2,990.47 ഡോളർ എന്ന റെക്കോർഡ് ഇന്നു തകർന്നു. കേരളത്തിൽ നാളെയും വില കൂടിയേക്കാമെന്ന സൂചനയാണ് ഇപ്പോൾ രാജ്യാന്തര വില നിൽകുന്നത്.
പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവും ഏലത്തിന് തിരിച്ചടിയാകുന്നു. ഇതിനിടെ നിരക്കും ഇടിയുന്നത് കർഷകരെ വലയ്ക്കുകയാണ്. കേരളത്തിൽ വില മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നത് മുതലെടുത്ത് പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും വില സർവകാല ഉയരത്തിലെത്തി. കേരളത്തിൽ ഇന്നു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 110 രൂപ
മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചെത്തി വെളിച്ചെണ്ണ വില. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപ കൂടി വർധിച്ചാണ് വില പുതിയ ഉയരംതൊട്ടത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വില കുറയുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് കേരളത്തിൽ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് ധാരണയാകുന്നു എന്നത് സ്വർണവില കുറയാൻ ഇടവരുത്തേണ്ടതായിരുന്നു.
യുഎസ് ഉയർത്തിവിട്ട താരിഫ് ആശങ്കയും ഡിമാൻഡിലെ മങ്ങലും മൂലം രാജ്യാന്തര റബർവില (Rubber price) താഴേക്ക്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി. വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ‘താരിഫ് വാശിയും’ (Trade war) യുഎസ് നേരിടുന്ന സാമ്പത്തികമാന്ദ്യ ഭീതിയും (US Recession) മൂലം കഴിഞ്ഞദിവസങ്ങളിൽ നേട്ടത്തിലേക്ക് തിരിച്ചുകയറിയ സ്വർണവില (Gold price), വരുംദിവസങ്ങളിൽ കുറഞ്ഞേക്കുമെന്ന് പ്രതീക്ഷ.
രാജ്യാന്തര വിപണിയിലെ വൻ ഇടിവിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്നു സ്വർണവില (Gold rate) കുറഞ്ഞു. ഗ്രാമിന് 30 രൂപ പിന്നോട്ടിറങ്ങി 8,020 രൂപയും പവന് 240 രൂപ താഴ്ന്ന് 64,160 രൂപയുമാണ് വില (Kerala gold price). വെള്ളി (Silver) വില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
വെളിച്ചെണ്ണ (coconut oil), കുരുമുളക് (black pepper) വിലകൾ കുതിച്ചു മുന്നേറുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധന. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (എകെജിഎസ്എംഎ) എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും ഇന്നു സ്വർണത്തിന് ഒരേ വിലയാണ് നിർണയിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ സ്വർണവിലയിൽ ഇന്നു തിരിച്ചുകയറ്റം. സംസ്ഥാനത്ത് വിവിധ അസോസിയേഷനുകളുടെ വില ഇന്ന് ഒരേ നിരക്കിലാണുള്ളത്. ട്രംപ് തുടക്കമിട്ട ഇറക്കുമതി തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ ഏറെവൈകാതെ പുതിയ റെക്കോർഡിലേക്ക് ഇരച്ചുകയറുമെന്നാണ് പ്രവചനങ്ങൾ.
കർഷകർക്ക് പുതുപ്രതീക്ഷകൾ സമ്മാനിച്ച് റബർവില വീണ്ടും ഉണർവിലേക്ക്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ സ്വർണത്തിന് ഓരോ ജ്വല്ലറി ഷോറൂമിലും വ്യത്യസ്ത വിലയാണെങ്കിലും രണ്ടുദിവസമായി വില താഴേക്കാണെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നൽകുന്നത് വൻ ആശ്വാസം.
രാജ്യാന്തര റബർവിലയിൽ വൻ ചാഞ്ചാട്ടം. ചൈനയിൽ നിന്നുള്ള തണുപ്പൻ ഡിമാൻഡാണ് ബാധിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അർജന്റീന, ബ്രസീൽ, കൊളംബിയ, വെനസ്വേല... പറഞ്ഞുവരുന്നത് ഫുട്ബോളിനെ കുറിച്ചല്ല. ക്രൂഡ് ഓയിലിന്റെ കാര്യമാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബുദ്ധിമുട്ടേറിയതായതോടെ, ഇന്ത്യൻ കമ്പനികൾ കണ്ടെത്തിയ പുത്തൻ സ്രോതസ്സുകളാണ് മേൽപ്പറഞ്ഞ രാജ്യങ്ങൾ.
കേരളത്തിൽ സ്വർണത്തിന് (Kerala gold price) ഇന്നു മികച്ച വിലക്കുറവ്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് 8,020 രൂപയായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചുകയറിയതോടെ, കേരളത്തിലും വില മുന്നോട്ട്. സംസ്ഥാനത്തു പക്ഷേ, ഇന്ന് ഓരോ അസോസിയേഷനു കീഴിലെ കടകളിലും വ്യത്യസ്ത വില.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില മുന്നോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 400 രൂപ കൂടി ഉയർന്നു. ഉത്തരേന്ത്യ ഹോളി ആഘോഷത്തിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലായത് ഡിമാൻഡ് കൂട്ടുന്നുണ്ട്. വെളിച്ചെണ്ണ വിലയും കൂടി; 200 രൂപ ഉയർന്നു.
സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടിയോളം രൂപ. വൻ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി ഉന്നതതല സമിതി രൂപീകരിച്ചു. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി, നിയമ, ഭക്ഷ്യ പൊതുവിതരണ വകുപ്പുകളിലെ സെക്രട്ടറിമാർ, സഹകരണ സ്പെഷൽ സെക്രട്ടറി എന്നിവർ അംഗങ്ങളും സപ്ലൈകോ ചെയർമാൻ കൺവീനറുമാണ്.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില ഉയരുന്നു. കൊച്ചിയിൽ അൺഗാർബിൾഡിന് 300 രൂപ ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും കൂടുതൽ ആശങ്കയുമായി സ്വർണവിലയിൽ ഇന്നു വൻ കുതിച്ചുകയറ്റം. ഇന്നലെ വിവിധ അസോസിയേഷനു കീഴിലെ കടകളിൽ സ്വർണത്തിന് പലവിലയായിരുന്നു
സംസ്ഥാനത്ത് സ്വർണവില (Kerala gold price) പിന്നെയും ഉയരങ്ങളിലേക്ക്. എന്നാൽ, പലകടകളിലും ഇന്നും പലവിലയാണ്! ഇന്ന് സംസ്ഥാനത്ത് സ്വർണവില കൂടിയോ അതോ മാറ്റമില്ലേ? ഇന്നു ഡോളറിനെതിരെ ഇന്ത്യൻ റുപ്പി 6 പൈസ മെച്ചപ്പെട്ടാണ് വ്യാപാരം ആരംഭിച്ചത്. അല്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കൂടുതൽ ഉയരുമായിരുന്നു.
ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കേരളത്തിൽ (Kerala Gold Price) ഇന്നും സ്വർണത്തിന് പലവില. ഓരോ അസോസിയേഷനു കീഴിലെ സ്വർണാഭരണ ഷോറൂമുകളിലും വ്യത്യസ്ത വിലയാണ് (gold rate) ഇന്നുള്ളത്.
സുഗന്ധ വ്യഞ്ജനങ്ങളിലും കാർഷിക ഉൽപന്നങ്ങളിലും അനുവദനീയമായ കീടനാശിനിയുടെ അളവ് പരിധി പുനർനിർണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തയാറെടുക്കുന്നു. 98 ഇനം കീടനാശിനികളുടെ അനുവദനീയമായ അളവ് പരിധി ഉടൻ പുറത്തിറക്കുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില മേലോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 200 രൂപ വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രേമികൾക്കും വിവാഹാവശ്യത്തിനും മറ്റും വലിയ തോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. കഴിഞ്ഞ 10 ദിവസത്തിനുശേഷം ആദ്യമായാണ് പവൻവില 64,000 രൂപയ്ക്കും ഗ്രാം വില 8,000 രൂപയ്ക്കും താഴെയെത്തുന്നത്.
റബർ കർഷകർക്ക് പ്രതീക്ഷ പകർന്ന് ആഭ്യന്തരവില അൽപം ഉയർന്നെങ്കിലും രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം ആശങ്ക പടർത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സ്വർണാഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് വിലയിൽ (Kerala gold price) ഇന്നും വൻ കുറവ്. ഇന്നു ഡോളറിനെതിരെ രൂപ 19 പൈസ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുകയും പവൻവില 64,000 രൂപയ്ക്ക് താഴെ എത്തുകയും ചെയ്യുമായിരുന്നു.
കൊച്ചി. വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാമത്തെ സ്വർണ്ണവില. ഇന്നലെ ഗ്രാമിന് 20 രൂപ ഉയർന്ന് 8075 രൂപയും പവന് 160 രൂപയായി. ഈ മാസം 20നു രേഖപ്പെടുത്തിയ പവന് 64560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. 18 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 15 രൂപ വർധിച്ചത് 6640 രൂപ എന്ന നിരക്കിലാണ്. ഈ മാസം ഇതുവരെ സ്വർണ്ണം
ആഭരണപ്രിയർക്ക് നേരിയ ആശ്വാസവുമായി ഇന്ന് സ്വർണവില കുറഞ്ഞു. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 20 രപ കുറഞ്ഞ് 6,620 രൂപയായി. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലെത്തി.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ (Russian Crude Oil) ഇറക്കുമതി ഈമാസം ഒന്നുമുതൽ 23 വരെയുള്ള കണക്കുപ്രകാരം 13.17% ഇടിഞ്ഞു. ജനുവരിയിലെ സമാനകാലത്തെ പ്രതിദിനം 16.7 ലക്ഷം ബാരൽ എന്ന നിലയിൽ നിന്ന് 14.5 ലക്ഷം ബാരലായാണ് ഇടിഞ്ഞതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില മുന്നേറ്റത്തിന്റെ പാതയിൽ. കൊച്ചി വിപണിയിൽ 100 രൂപ കൂടി ഉയർന്നു. കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വർണം റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിൽ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,640 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയിൽ തുടരുന്നു.
സ്വർണത്തിൽ രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തകൃതിയായിട്ടും കേരളത്തിൽ ഇന്നും വില ഉയർന്നു. ഇതിനു വഴിവച്ചതാകട്ടെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നയങ്ങളും ഡോളറിന്റെ വീഴ്ചയും. സംസ്ഥാനത്ത് ഗ്രാമിന് 10 രൂപ വർധിച്ച് വില ഇന്ന് 8,055 രൂപയായി.
സംസ്ഥാനത്ത് ഏറെനാളത്തെ ഇടവേളയ്ക്കുശേഷം റബർവിലയിൽ വർധന. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര വിപണിയിൽ സ്വർണവില താഴ്ന്നിട്ടും കേരളത്തിൽ ഇന്ന് വില കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8,045 രൂപയിലും പവന് 160 രൂപ ഉയർന്ന് 64,360 രൂപയിലുമാണ് വ്യാപാരം. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില വീണ്ടും ഉണർവിൽ. 100 രൂപയാണ് വർധിച്ചത്. അതേസമയം, കുരുമുളക് വില താഴുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇന്നലെ കുതിച്ചുകയറി പുത്തൻ റെക്കോർഡിട്ട സ്വർണവില ഇന്നു താഴ്ന്നിറങ്ങി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഉയർന്ന വെള്ളി വിലയിൽ ഇന്നു മാറ്റമില്ല; ഗ്രാമിന് 108 രൂപ.
സംസ്ഥാനത്ത് ഏറെക്കാലമായി മാറ്റമില്ലാതെ റബർവില. കൊച്ചിയിൽ കുരുമുളക് വില വീണ്ടും താഴ്ന്നു. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ സ്വർണവില ആഭരണപ്രേമികളെയും വിവാഹാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശപ്പെടുത്തി ഇന്നു സർവകാല റെക്കോർഡിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി.
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത ആശങ്കയിലാഴ്ത്തി സ്വർണവില കുതിച്ചുമുന്നേറുന്നു. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില.
ഏറെക്കാലത്തിനുശേഷം ഉന്മേഷം വീണ്ടെടുത്ത കാപ്പിക്കുരു വിലയിൽ പൊടുന്നനെ വീഴ്ച. കൊച്ചിയിൽ വെളിച്ചെണ്ണ വിലയും കോട്ടയത്ത് റബർവിലയും മാറ്റമില്ലാതെ തന്നെ നിൽക്കുന്നു. വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്ക് ആശങ്ക നൽകി സ്വർണവില (Kerala gold price) വീണ്ടും അനുദിനം കൂടിത്തുടങ്ങി. രാജ്യാന്തരതലത്തിൽ ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന നിലയിൽ വൻ ഡിമാൻഡ് കിട്ടുന്നതാണ് സ്വർണവിലയെ മുന്നോട്ടു നയിക്കുന്നത്.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടുതൽ ഇടിയുന്നു. കൊച്ചി വിപണിയിൽ 200 രൂപ കുറഞ്ഞു. മുന്നേറ്റത്തിന്റെ സൂചന കഴിഞ്ഞദിവസങ്ങളിൽ നൽകിയ കുരുമുളകിനും നേരിയതോതിൽ വില കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിപണിതിരിച്ചുള്ള ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇന്ത്യയുടെ മാതളനാരങ്ങകൾ (Pomegranate/Anar) ചരിത്രത്തിലാദ്യമായി കപ്പൽ ‘യാത്ര ചെയ്ത്’ ഓസ്ട്രേലിയൻ മണ്ണിലെത്തി. നേരത്തേ വിമാനമാർഗമായിരുന്ന കയറ്റുമതിയാണ്, ഓസ്ട്രേലിയക്കാരിൽ നിന്ന് വൻ ഡിമാൻഡ് ലഭിച്ചതിനാൽ കപ്പലുവഴിയുമാക്കിയത്.
കേരളത്തിൽ ഇടിവിന് ബ്രേക്കിട്ട് സ്വർണവിലയിൽ ഇന്നു വൻ വർധന. ഗ്രാമിന് 50 രൂപ കൂടി 7,940 രൂപയായി. 400 രൂപ ഉയർന്ന് 63,520 രൂപയാണ് പവൻവില. കഴിഞ്ഞയാഴ്ചകളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത്, സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായത് കഴിഞ്ഞ വാരാന്ത്യം സ്വർണവില ഇടിയാൻ വഴിയൊരുക്കിയിരുന്നു.
സംസ്ഥാനത്ത് കുരുമുളക് വില കുതിക്കാനുള്ള തയാറെടുപ്പിൽ. വിളവെടുപ്പ് കാലമാണെങ്കിലും സ്റ്റോക്ക് കുറഞ്ഞതും അതേസമയം മികച്ച ഡിമാൻഡ് ഉണ്ടെന്നതും വരുംദിവസങ്ങളിൽ വില കൂടാനിടയാക്കിയേക്കാം.
കേരളത്തിൽ സ്വർണവിലയിൽ (Kerala gold price)) ഇന്ന് വൻ ഇടിവ്. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം സമ്മാനിച്ച് ഗ്രാമിന് 100 രൂപ ഇടിഞ്ഞ് ഇന്ന് 7,890 രൂപയായി.
സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വെളിച്ചെണ്ണ വില താഴേക്ക്. കൊച്ചി വിപണിയിൽ 100 രൂപ കുറഞ്ഞു. കൊച്ചിയിൽ കുരുമുളക് വില (അൺഗാർബിൾഡ്) 100 രൂപ വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില ഉയരുന്നു. 500 രൂപ കൂടിയാണ് വർധിച്ചത്. ഇഞ്ചി വിലയിൽ മാറ്റമില്ല. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് എന്നിവയുടെ വില മാറിയില്ല.
സർവകാല റെക്കോർഡിൽ നിന്ന് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 960 രൂപ കുറഞ്ഞ സ്വർണവിലയിൽ ഇന്നു കയറ്റം. സംസ്ഥാനത്ത് പവന് 320 രൂപ വർധിച്ച് വില 63,840 രൂപയായി, ഗ്രാമിന് 40 രൂപ ഉയർന്ന് 7,980 രൂപയും
യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘തീരുവഭൂതം’ റബർ വിപണിയിലും ആശങ്ക പടർത്തുന്നു. വ്യാപാരയുദ്ധ ഭീതിമൂലം ചൈന, ജപ്പാൻ, മലേഷ്യ വിപണികളിൽ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് ഇടിഞ്ഞതോടെ രാജ്യാന്തരവില 200 രൂപയ്ക്ക് താഴെയായി.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘തൽകാലത്തേക്ക്’ ആശ്വാസം പകർന്ന് സ്വർണവിലയിൽ (Kerala Gold Price) ഇന്നു മികച്ച കുറവ്. 18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് 60 രൂപ പിന്നോട്ടിറങ്ങി 6,550 രൂപയായി.
ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി ഇന്നു രാവിലെ പുത്തൻ നാഴികക്കല്ലിലേക്ക് കുതിച്ചുകയറിയ സ്വർണവില (Kerala Gold Price), രണ്ടുമണിക്കൂർ പിന്നിട്ടപ്പോഴേക്കും നാടകീയമായി മലക്കംമറിഞ്ഞു.
കേരളത്തിൽ പുതുചരിത്രം കുറിച്ച് സ്വർണം. പവൻവില ആദ്യമായി 64,000 രൂപയും ഗ്രാം വില 8,000 രൂപയും മറികടന്നു. രാജ്യാന്തര വില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,886 ഡോളർ എന്ന റെക്കോർഡ് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ തന്നെ 2,900 ഡോളർ കടന്ന് തകർത്തിരുന്നു. ഇന്നു വില കുതിച്ചുകയറിയത് 2,941.87 ഡോളറിലേക്ക്.
രാജ്യാന്തര റബർ വില വീണ്ടും സമ്മർദത്തിന്റെ പിടിയിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിവിട്ട ആഗോള വ്യാപാരയുദ്ധ ഭീതി വ്യവസായികളെ വിപണിയിൽ നിന്ന് അകറ്റുന്നത് വിലയെ പ്രതികൂലമായി ബാധിക്കുകയാണ്.
കേരളത്തിൽ ഇനിയും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി രാജ്യാന്തരവില ചരിത്രത്തിലാദ്യമായി 2,900 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം വൈകിട്ടോടെ ഔൺസിന് 2,906 ഡോളർ വരെയാണ് വില ഉയർന്നത്. കഴിഞ്ഞവാരം രേഖപ്പെടുത്തിയ 2,886 ഡോളർ എന്ന റെക്കോർഡ് ഇനി പഴങ്കഥ.
കേരളത്തിൽ സ്വർണവില തീപിടിച്ചെന്നോണം റെക്കോർഡുകൾ ദിനംപ്രതി തകർത്തു മുന്നേറുന്നു. ഗ്രാമിന് ഇന്ന് വില 35 രൂപ വർധിച്ച് 7,980 രൂപയായി. 280 രൂപ ഉയർന്ന് 63,840 രൂപയാണ് പവൻ വില. രണ്ടും സർവകാല റെക്കോർഡ്.
ഏറെ നാളത്തെ ഇടവേളയ്ക്കു വിരാമമിട്ട് കാപ്പിക്കുരു വില വീണ്ടും ഉയരുന്നു. കൽപ്പറ്റ വിപണിയിൽ വില 700 രൂപയാണ് കൂടിയത്. ഇഞ്ചി വിലയിൽ മാറ്റമില്ല. കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് വില പിന്നെയും താഴ്ന്നു. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.
റെക്കോർഡ് കുതിപ്പിന് ഇന്നലെ ‘താൽകാലിക’ വിശ്രമമെടുത്ത സ്വർണവില, ഇന്നു വീണ്ടും മുന്നേറ്റപ്പാതയിൽ. കേരളത്തിൽ പുതിയ റെക്കോർഡും പിറന്നു. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് പുതിയ ഉയരമായ 6,515 രൂപയിലെത്തി.
ആഭരണപ്രിയർക്ക് ആശ്വാസം പകർന്ന് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓരോ ദിവസവും റെക്കോർഡ് പുതുക്കി കുതിക്കുന്ന ട്രെൻഡിനാണ് ഇന്ന് ‘താൽകാലിക’ വിരാമമായത്.
രാജ്യാന്തര വിപണിയിൽ റബർവില ഇടിയുന്നു. ബാങ്കോക്കിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 210 രൂപയിൽ നിന്ന് 206 രൂപയായി കുറഞ്ഞു. യുഎസ്-ചൈന വ്യാപാരപ്പോരിന്റെ പശ്ചാത്തലത്തിൽ ചൈനീസ് കമ്പനികൾ റബർ വിപണിയിൽ നിന്ന് അകന്നുനിൽക്കുന്നത് വിലയെ പ്രതികൂലമായി ബാധിച്ചു.
കേരളത്തിൽ സ്വർണവില അനുദിനം റെക്കോർഡ് തകർത്ത് മുന്നേറുന്നു. ഇന്നും ഗ്രാമിന് 25 രൂപ വർധിച്ച് വില 7,930 രൂപയായി. 18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് 15 രൂപ ഉയർന്ന് എക്കാലത്തെയും ഉയരമായ 6,550 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ 13% ഉയർന്നെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനുമേൽ യുഎസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വർണാഭരണ വിപണിയെന്ന (Gold jewellery market) നേട്ടം ചൈനയെ കടത്തിവെട്ടി സ്വന്തമാക്കി ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (World Gold Council) റിപ്പോർട്ടു പ്രകാരം 2024ൽ 563.4 ടണ്ണായിരുന്നു ഇന്ത്യയിലെ സ്വർണാഭരണ ഡിമാൻഡ്.
കൊച്ചി∙ റെക്കോർഡ് തിരുത്തി സ്വർണവില കുതിച്ചതോടെ ഒരു പവന് വില 62,000 രൂപയ്ക്കു മുകളിലെത്തി. ഗ്രാമിന് ഇന്നലെ 105 രൂപയും പവന് 840 രൂപയും വർധിച്ചതോടെ യഥാക്രമം 7810 രൂപയും 62480 രൂപയുമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ വർധിച്ച് 6455 രൂപയായി. വെള്ളി വില ഗ്രാമിന് 104 രൂപയാണ്. 22 കാരറ്റിന്റെ ഒരു പവൻ
ആഭരണപ്രേമികളെ സങ്കടത്തിലാഴ്ത്തി സ്വർണവില (Kerala Gold Price) ഇന്നും വമ്പൻ കയറ്റവുമായി റെക്കോർഡ് (Gold price record) തകർത്തു. രാജ്യാന്തരവിലയുടെ (spot gold) ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണക്കുതിപ്പ്.
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവില ഇന്നും കത്തിക്കയറി പുതിയ ഉയരത്തിലെത്തി. കേരളത്തിൽ പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് വില 62,480 രൂപയായി.
റെക്കോർഡ് നിരക്കിൽ നിന്നും താഴെയിറങ്ങി സ്വർണം. സംസ്ഥാനത്ത് രണ്ട് ദിവസം റെക്കോർഡ് നിരക്കിൽ വ്യാപാരം തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 7705 രൂപയിലും പവന് 61,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും
വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 7,745 രൂപയിലും പവന് 61,960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്
കൊച്ചി∙ അര ലീറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ ഇന്നു മുതൽ 218 രൂപ. കഴിഞ്ഞ മാസം വെളിച്ചെണ്ണ വില 33 രൂപ കൂട്ടിയിരുന്നു. ഈ മാസം 18 രൂപയാണ് വർധന. പൊതു വിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 57 രൂപയിലധികം കുറച്ചാണ് വിൽക്കുന്നതെന്നാണ് സപ്ലൈകോയുടെ വാദം. അരക്കിലോ സബ്സിഡി
കൊച്ചി∙ റെക്കോർഡ് കുതിപ്പു തുടർന്നതോടെ പവന് 61,000 രൂപയും പിന്നിട്ട് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 120 രൂപയും പവന് 960 രൂപയും ഉയർന്ന് 61840 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ വർധിച്ച് 6385 രൂപയും പവന് 51,080 രൂപയുമായി. ഒരു പവൻ സ്വർണാഭരണം (22 കാരറ്റ്) വാങ്ങാൻ ഏറ്റവും കുറഞ്ഞ
കാപ്പി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യം കൂടിയിട്ടുണ്ട്. അതോടൊപ്പം രാജ്യത്ത് കാപ്പി കൂടുതൽ ഉൽപാദിപ്പിക്കുന്ന കർണാടകയിൽ ഉൽപാദനത്തിൽ 20% കുറവുണ്ടായെന്നാണു കണക്ക്. വയനാട്ടിലും കഴിഞ്ഞ വർഷത്തെക്കാൾ 30 മുതൽ 50% വരെ ഉൽപാദനത്തിൽ കുറവുണ്ട്.
വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെ സങ്കടത്തിലാഴ്ത്തി കേരളത്തിൽ സ്വർണവില ഇന്നും കത്തിത്തയറി പുതിയ ഉയരത്തിൽ. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ കൂടി വില 61,840 രൂപയായി.
രാജ്യാന്തര സ്വർണവില റെക്കോർഡ് ഭേദിച്ച് പുതിയ ഉയരത്തിൽ. ഒറ്റയടിക്ക് 47 ഡോളറോളം ഉയർന്ന് ഔൺസിന് വില സർവകാല റെക്കോർഡായ 2,799.09 ഡോളർ വരെയെത്തി. കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച 2,790 ഡോളർ എന്ന റെക്കോർഡ് തകർന്നു. വില വൈകാതെ 2,800 ഡോളർ എന്ന നാഴികക്കല്ല് ഭേദിക്കുമെന്ന വിലയിരുത്തൽ ശക്തം
വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 85 രൂപ വർധിച്ച് 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 50,000 രൂപ കടന്നു. ഇന്നലെ ഗ്രാമിന് 75 രൂപ ഉയർന്ന് 6275 രൂപയും പവന് 50200 രൂപയുമായി. കഴിഞ്ഞ വർഷം ഇതേദിവസം 18 കാരറ്റ് ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായിരുന്നു.
ബാങ്കിൽനിന്ന് ‘അങ്ങാടി’യിലേക്ക് ഇറങ്ങുകയാണ് സഹകരണ വകുപ്പ്. സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങളും മറ്റും ഏകീകൃത ബ്രാൻഡിൽ വിൽപനയ്ക്ക് എത്തിക്കുന്നതിനായി സഹകരണ വകുപ്പ് ‘അങ്ങാടി’ മൊബൈൽ ആപ് ഇറക്കും. സഹകരണ സ്ഥാപനങ്ങളുടെ 100 ഉൽപന്നങ്ങളാണ് ഇപ്പോൾ ബ്രാൻഡിൽ പുറത്തിറക്കുന്നത്.
ദിവസേനയെന്നോണം റെക്കോർഡുകൾ സൃഷ്ടിച്ചു കുതിക്കുന്ന സ്വർണവിലയിൽ കാര്യമായി സ്വാധീനമുണ്ടാക്കുന്നതാവും ഇത്തവണത്തെ ബജറ്റെന്നാണു ലഭിക്കുന്ന സൂചനകൾ. 15 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവയിൽ 9% കുറവു വരുത്തി, 6 ശതമാനത്തിലേക്കു കുറയ്ക്കാനുള്ള തീരുമാനം കഴിഞ്ഞ ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു
സ്വർണാഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി വില ഇന്നും കേരളത്തിൽ റെക്കോർഡ് തകർത്തു. ഗ്രാമിന് 15 രൂപ വർധിച്ച് 7,610 രൂപയും പവന് 120 രൂപ ഉയർന്ന് 60,880 രൂപയുമായി. ഇന്നലെ കുറിച്ച ഗ്രാമിന് 7,595 രൂപയും പവന് 60,760 രൂപയുമെന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്.
ഇന്ന് 6275 രൂപ ഗ്രാമിനും, 50200 രൂപ പവനും വിലയായി.ഒരു വർഷം മുമ്പ് 18 കാരറ്റ് സ്വർണ്ണത്തിൻറെ വില 4780 രൂപ ഗ്രാമിനും, 38240 രൂപ പവനും വിലയായിരുന്നു.11960 രൂപയുടെ വിലവർധനവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന്റെ വില 5780 രൂപ ഗ്രാമിനും, 46240 രൂപ പവനും വിലയായിരുന്നു.14520 രൂപയുടെ വില വർധനമാണ് ഒരു
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ സ്വർണ വില. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ചാണ് സ്വർണം വീണ്ടും റെക്കോർഡ് ഇട്ടത്. ഗ്രാമിന് 7595 രൂപയും പവന് 60,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ട് ദിവസം വില ഇടിഞ്ഞു നിന്ന ശേഷമാണ് ഇന്ന് റെക്കോർഡിലേക്ക് സ്വർണം എത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240
ആശ്വാസമാകുന്നില്ല, എങ്കിലും എന്നും സ്വർണവില കുറഞ്ഞു സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,510 രൂപയിലും പവന് 60,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 7540 രൂപയിലും
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസം റെക്കോർഡ് വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 7540 രൂപയിലും പവന് 60,320 രൂപയിലുമാണ് തിങ്കളാഴ്ച്ച വ്യാപാരം നടക്കുന്നത്. തുടർച്ചയായ 6 ദിവസത്തെ വർധനയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായത് സ്വർണം
കൊച്ചി∙ റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ പവന് 240 രൂപ കൂടി ഉയർന്നതോടെ ഒരു പവന്റെ വില 60,440 നിലവാരത്തിലെത്തി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഗ്രാമിന് 7,555 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില 2780 ഡോളർ കടന്നു. 2790 ഡോളറാണ് റെക്കോർഡ്. അമേരിക്കൻ
തിരുവനന്തപുരം ∙ സംസ്ഥാനത്തു കടൽപായൽ കൃഷിക്ക് അനുയോജ്യമായ 7 ഇടങ്ങൾ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) കണ്ടെത്തി. വിഴിഞ്ഞം (തിരുവനന്തപുരം), തിരുമുല്ലവാരം (കൊല്ലം), എലത്തൂർ, പുതിയാപ്പ, തിക്കോടി (കോഴിക്കോട്), പടന്ന, ബേക്കൽ (കാസർകോട്) എന്നിവിടങ്ങളിലെ 80 ഹെക്ടറോളം വരുന്ന
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 7,555 രൂപയിലും പവന് 60,440 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഇത് സർവ്വകാല റെക്കോർഡ് ആണ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം പുതിയ റെക്കോർഡ് ഇട്ടത്. 18 കാരറ്റ് സ്വർണവും ഏറ്റവും ഉയർന്ന വിലയിൽ തന്നെയാണ് വ്യാപാരം
റബർ വിലയിൽ മാറ്റമില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് 191 രൂപയാണെന്ന് റബർ ബോർഡ് വ്യക്തമാക്കി. വ്യാപാരിവിലയിലും മാറ്റമില്ല. ബാങ്കോക്ക് വിലയിൽ ഒരു രൂപ കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇഞ്ചിവില കുത്തനെ കുറയുന്നതു മൂലം വിളവെടുപ്പു കാലത്തു കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ടു സീസണിലും നല്ല വില ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 60 കിലോഗ്രാം ചാക്കിന് 1400 രൂപ മാത്രമാണു വില. 4 മാസം മുൻപ് 7500 രൂപ വരെ വിലയുണ്ടായിരുന്നു.
22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 1,325 രൂപ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വെള്ളി (silver) വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 99 രൂപയിലെത്തി.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ് ഡോണൾഡ് ട്രംപ് നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങൾക്കു പിന്നാലെ രാജ്യാന്തര സ്വർണവില കുതിച്ചപ്പോൾ സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണവില 60,000 രൂപയും കടന്നു. ഇന്നലെ ഗ്രാമിന് 75 രൂപ വർധിച്ച് 7525 രൂപയും പവന് 600 രൂപ വർധിച്ച് 60200 രൂപയുമായി. ഒക്ടോബർ 31 രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപ, പവന് 59640 രൂപ എന്ന റെക്കോർഡാണ് തിരുത്തിയത്. പവന് ഈ മാസം ഇതുവരെയുള്ള വർധന 3000 രൂപ.
സംസ്ഥാനത്ത് റബർ വിലയിൽ ഇന്നും മാറ്റമില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് 191 രൂപയിൽ തുടരുന്നു. വ്യാപാരി വിലയിലും മാറ്റമില്ല. അതേസമയം, ബാങ്കോക്ക് വിലയിൽ ഒരു രൂപ ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം അറിയാൻ താഴേക്കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്തു കമ്മോഡിറ്റി പേജ് സന്ദർശിക്കാം.
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. റെക്കോർഡ് നിരക്കിലാണ് വ്യാഴാഴ്ചയും വ്യാപാരം തുടരുന്നത്. ഗ്രാമിന് 7525 രൂപയിലും പവന് 60,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണം ശക്തിയാർജ്ജിച്ചത് സ്വർണം വാങ്ങുന്നവരെ സംബന്ധിച്ചു വലിയ തോതിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്
സംസ്ഥാനത്ത് റബർ, കുരുമുളക് വിലകളിൽ മാറ്റമില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് 191 രൂപയാണെന്ന് റബർ ബോർഡ് വ്യക്തമാക്കി. 183 രൂപയാണ് വ്യാപാരി വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 60,000 രൂപ ഭേദിച്ചു. ഇന്ന് ഒറ്റയടിക്ക് 600 രൂപ കയറി വില 60,200 രൂപയായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കുതിച്ച് സർവകാല റെക്കോർഡായ 6,205 രൂപയിലെത്തി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയിൽ തുടരുന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7450 രൂപയിലും പവന് 59,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത് 18 കാരറ്റ് സ്വർണത്തിനും
Results 1-100 of 188