Activate your premium subscription today
കോഴിക്കോട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. രാജേന്ദ്രൻ നഴ്സിംഗ് ഹോമിന് സമീപമുള്ള ചേംബർ ഭവനിൽ ആണ് പരിപാടി. സെമിനാർ ജനുവരി 25ന് രാവിലെ 9.30ന്
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്, വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിങ്ങിൽ (എംസിഎൽആർ) നേരിയ വർധന വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വന്നു.
?സ്ഥലം, വീട്, ഓഹരി വിൽക്കുമ്പോഴുള്ള നികുതിബാധ്യതയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഇവ ഒന്ന് വിശദമാക്കമോ?
ആവശ്യമായ വേളകളില്‍ വേഗത്തില്‍ പണം ലഭ്യമാക്കാനുള്ള അവസരവും സമ്പാദ്യവും സംയോജിപ്പിച്ചുള്ള ചിട്ടികളുടെ പതിവു സവിശേഷതയാണ് കെഎസ്എഫ്ഇ പ്രയോജനപ്പെടുത്തുന്നതെന്ന് കെഎസ്എഫ്ഇ .... പറഞ്ഞു. ഇതോടൊപ്പം ചിട്ടികളില്‍ മൂല്യവര്‍ധനവു കൂടി ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. വായ്പ എന്നതിലേറെ പണം ലഭ്യമാക്കല്‍
ന്യൂഡൽഹി ∙ വീടുകളും ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സമിതിയെ നിയോഗിക്കുന്നു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (റെറ) സഹകരിച്ചാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഫ്ലാറ്റുകൾ പറഞ്ഞ സമയത്ത്
ക്രിപ്റ്റോകറൻസികൾ വഴി മയക്കുമരുന്ന് കള്ളക്കടത്തും മറ്റ് സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യയിൽ കൂടുകയാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഡാർക്ക് വെബ്, ക്രിപ്റ്റോകറൻസി, ഓൺലൈൻ മാർക്കറ്റ്പ്ലെയ്സ്, ഡ്രോണുകൾ എന്നിവ രാജ്യത്തെ പ്രധാന പ്രശ്നമായി തുടരുന്നുണ്ടെന്നും സർക്കാർ നടപടികളിലൂടെ ഇത്
'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കെത്താൻ തുടങ്ങിയ സ്ത്രീ ശാക്തീകരണ പരിപാടിയായ 'ബീമ സഖിക്ക്' രെജിസ്ട്രേഷനുകൾ കുത്തനെ കൂടുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ, ബീമ സഖിയുടെ മൊത്തം രജിസ്ട്രേഷൻ 52,511 ആണ്. അതിൽ 27,695 ബീമ സഖികൾക്ക് പോളിസികൾ വിൽക്കുന്നതിനുള്ള നിയമന കത്തുകൾ നൽകിയിട്ടുണ്ടെന്നും
2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് വ്യവസായം 100 ദശലക്ഷം കവിഞ്ഞു. 2015 ന് ശേഷം ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. പണക്കാരുടെ കുത്തകയായിരുന്ന ക്രെഡിറ്റ് കാർഡുകൾ പിന്നീട് സാധാരണക്കാരന് വരെ സ്വന്തമാകുന്ന കാഴ്ചക്കാണ് ഇന്ത്യ സാക്ഷ്യം
വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരണം പടിവാതിലിൽ എത്തിനിൽക്കേ, ആദായനികുതി വ്യവസ്ഥകളിൽ ഇളവുനൽകാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായേക്കുമെന്ന പ്രതീക്ഷകൾ ശക്തം. ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ തളർച്ച മറികടക്കാനും ഉപഭോഗവളർച്ച മെച്ചപ്പെടുത്താനും ഈ നീക്കം സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.
∙പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് എന്റെ ഫാക്ടറിയിൽ നിർമിക്കുന്നത്. ഞങ്ങളുടെ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും ഈ ഗോഡൗണിലാണ്. ഈ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന്റെ ഇൻപുട്ട് എടുക്കാൻ സാധിക്കുമോ? മിനി, പറവൂർ ∙ താങ്കൾ ഫാക്ടറി ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിടം പണിയുന്നു എന്നാണു
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ തകർച്ചക്ക് പിന്നാലെ ഇന്ന് മറ്റ് ഏഷ്യൻ വിപണികൾ തകർച്ചയോടെ തുടങ്ങിയപ്പോൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ തകർന്നു. എന്നാൽ മികച്ച വിലകളിൽ വാങ്ങൽ വന്നതും, യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കവും ഇന്ത്യൻ വിപണിക്കും തിരിച്ചു വരവ് നൽകി. 23746
ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന അനധികൃത പണമിടപാടിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടയാൾക്ക് അതു മടക്കി നൽകാൻ എസ്ബിഐയോടു നിർദേശിച്ചു. തട്ടിപ്പു നടന്ന് 24 മണിക്കൂറിനുള്ളിൽ ഉപയോക്താവ് ഇക്കാര്യം ബാങ്കിനെ അറിയിച്ചുവെന്നതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ക്രെഡിറ്റ് സ്കോർ ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സമയത്തായി പുറത്തിറക്കിയ ഉത്തരവുകൾ ഒരുമിപ്പിച്ച് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിച്ചു. വായ്പയ്ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ, വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ.
എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ നിലവിൽ ആയിരം രൂപയെന്നത് 5,000 രൂപയായി ഉയർത്തണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.
അവധിക്കാല ട്രെയിന്‍ യാത്രകളില്‍ മികച്ച നേട്ടം ആസ്വദിക്കാനാകുന്ന ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം... നിങ്ങള്‍ ഒരു ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഐആര്‍സിടിസി വഴി ബുക്ക് ചെയ്താല്‍ കോംപ്ലിമെന്ററി റെയില്‍വേ ലോഞ്ച് ആക്സസ്, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി
റിട്ടയര്‍മെന്റിനായി ആസൂത്രണം ചെയ്യുമ്പോള്‍ ദീര്‍ഘകാല സമ്പാദ്യം സുരക്ഷിതമാക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട്. നിങ്ങള്‍ ഒരു ജീവനക്കാരനോ സ്വയം തൊഴില്‍ ചെയ്യുന്നയാളോ പെന്‍ഷന്‍കാരനോ ആകട്ടെ, പാന്‍ കാര്‍ഡ് ഇപിഎഫ് അകൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ... നിങ്ങളുടെ
ഇഷ്ടം പോലെ സമയം, ഇഷ്ടം പോലെ പണം, ബാധ്യതകൾ ഒന്നുമില്ല, യാത്ര ചെയ്യാനും, പുതിയ കാര്യങ്ങൾ ആസ്വദിച്ചറിയാനും ഇഷ്ടമാണ്, എന്നാൽ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ കഴിവില്ല. പറഞ്ഞു വരുന്നത് വയോധികരുടെ കാര്യമാണ്. യുവ ജനതക്ക് ആവശ്യമായതെല്ലാം ഒരുക്കുന്നത് പോലെ വയോധികർക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കുന്ന ഒരു
പുതുവർഷം സന്തോഷവും, പ്രതീക്ഷകളും നൽകുന്നതോടൊപ്പം കുറെയേറെ സാമ്പത്തിക മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. ഇതിൽ റിസർവ് ബാങ്കിൻറ്റെ പോളിസി മാറ്റങ്ങളോടൊപ്പം പുതിയ സാമ്പത്തിക നിയമങ്ങൾ കൂടി പ്രാബല്യത്തിൽ വരും. എല്ലാ മാറ്റങ്ങളെയും കുറിച്ച് വർഷത്തിന്റ്റെ ആദ്യത്തിൽ തന്നെ അറിയാനായില്ലെങ്കിലും, പ്രധാന സാമ്പത്തിക
സ്വർണമെന്നത് ഇന്ത്യക്കാർക്ക് വെറും ആഭരണമല്ല. സംസ്കാരവുമായി തന്നെ ബന്ധപ്പെട്ടതും പരമ്പരാഗതമായി ഏറെ വികാരത്തോടെ കാണുന്നതുമായ അമൂല്യ സമ്പത്താണ്. അതുകൊണ്ടു തന്നെ, വില കാര്യമാക്കാതെ ആഘോഷവേളകളിലും ഉത്സവകാലത്തും മറ്റും ഇന്ത്യക്കാർ സ്വർണം വാങ്ങിക്കാറുമുണ്ട്. ഇപ്പോഴിതാ വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകളും ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള അടുപ്പം എത്രയെന്ന് വ്യക്തമാക്കുകയാണ്.
വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം സുരക്ഷിതവും മികച്ചനേട്ടം നൽകുന്നതുമായ നിക്ഷേപപദ്ധതികളിലേക്ക് മാറ്റേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഏവർക്കും അറിയാം. ഓഹരി, മ്യൂച്വൽഫണ്ട്, സ്വർണം, കടപ്പത്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ‘പുത്തൻകാല’ നിക്ഷേപപദ്ധതികളിലേക്ക് ചിട്ടി, സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങിയ പരമ്പരാഗത രീതികളിൽ നിന്ന് ചുവടുമാറ്റുന്നവരും ഏറെ.
ഓഹരി, മ്യൂച്ചൽ ഫണ്ട്, സ്വർണം ഇവയൊക്കെയുണ്ടെങ്കിലും മലയാളികൾക്കെന്നും പ്രിയങ്കരമായ നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടിയെ ഇനിയും ജനകീയമാക്കുക, ചെറുപ്പക്കാർക്കിടയിലും സ്വീകാര്യതയുയർത്തുക, ആഗോളതലത്തിലേയ്ക്ക് സാന്നിധ്യമുയർത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് കേരള സർക്കാര്‍ സംരംഭമായ
ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് അഴിമതിക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നു. വർദ്ധിച്ചുവരുന്ന അഴിമതി കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് അവബോധം വളർത്താൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഏറ്റവും പുതിയ പോസ്റ്റിൽ, ഒരു വ്യക്തിക്ക് സ്പാം കോളുകൾ ലഭിച്ചാൽ എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള ചില
വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളെക്കുറിച്ചും തിരിച്ചടവിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നിങ്ങൾ അറിയേണ്ടതെല്ലാം. നിങ്ങൾ ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ,മുതൽ തുകയ്ക്ക് പുറമേ നിങ്ങൾ എത്ര തുക തിരിച്ചടയ്ക്കുന്നു എന്നത് അനുസരിച്ചാണ് പലിശ നിരക്ക് നിർണ്ണയിക്കുന്നത്.പലിശനിരക്കിൽ നേരിയ വർധനവ്
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് എന്ന് എല്ലാവർക്കുമറിയാം. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നതിന്റ്റെ ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇൻ്റലിജൻസ് ' കൂടി നമുക്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് രക്ഷക് പ്ലസ് പദ്ധതി. ഈ പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ ബാങ്ക് പുതുക്കിയിട്ടുണ്ട്. പിഎന്‍ബി രക്ഷക് പ്ലസ് ഒരു കോടി രൂപയില്‍ കൂടുതലുള്ള ആഗോള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള സമഗ്രമായ ആനുകൂല്യങ്ങളാണ്
2024 അവസാനത്തിൽ വിവിധ ബാങ്കുകള്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് നിബന്ധനകള്‍ മാറ്റി. ഇത് ഫീസ്, റിവാര്‍ഡുകള്‍, ഇടപാടുകളെയടക്കം ബാധിക്കും.അപ്രതീക്ഷിതമായ നിരക്കുകള്‍ ഒഴിവാക്കാനും അവരുടെ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനും ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട
വിദേശയാത്രയിൽ പണം കൈകാര്യംചെയ്യുന്നതു സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയാണ് യുണിമണി സർവീസസിന്റെ സിഇഒയും ഡയറക്ടറുമായ കൃഷ്ണൻ ആർ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ആദ്യംതന്നെ സഞ്ചരിക്കുന്ന രാജ്യത്തെ കറൻസിയെക്കുറിച്ചു മനസ്സിലാക്കണം. അതിനൽപം ഹോംവർക്
സ്വർണത്തിന് തിളക്കമേറിയ വർഷമായിരുന്നു 2024. സ്വർണ വില കണ്ട് കണ്ണ് മഞ്ഞളിച്ച മാസങ്ങളും 2024 ൽ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് 2024 'സ്വർണ വർഷം' ആയത്? 2025 ലും സ്വർണത്തിന്റെ തേരോട്ടം തുടരുമോ? ചൈനയുടെ കളികളാണോ സ്വർണ വില ഉയർത്തിയത്? റിയൽ എസ്റ്റേറ്റിൽ നിന്ന് സ്വര്‍ണത്തിലേക്ക് പണം ഒഴുകുന്നുണ്ടോ? കുറെയേറെ
ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണം എന്നു മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ. ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ്
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള വളരെ സാധാരണമായ മാർഗമാണ് ലംപ് സം രീതിയിൽ നിക്ഷേപിക്കുന്നത്.കൃത്യമായ ഇടവേളകളിൽ ചെറിയ തുകകളായി വിഭജിക്കുന്നതിന് പകരം ഒറ്റയടിക്ക് ഗണ്യമായ നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപ ശൈലിയാണിത്. മ്യൂച്വൽ ഫണ്ടുകളിലെ ലംപ്സം നിക്ഷേപം ഒരു നിക്ഷേപ കാലയളവിൻ്റെ തുടക്കത്തിൽ
വിദേശത്തു ജീവിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നത് ഏറെ സങ്കീര്‍ണമായി തോന്നിയോക്കാം. ശരിയായ ബാങ്കിങ് പങ്കാളിയുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ലളിതമാക്കുകയും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യാനാവും, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ വിഭാഗത്തില്‍
ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യുകയാണ് ഇപ്പോൾ ചുറ്റുമുള്ള ഏവരും. പ്രായം, ലിംഗം, സാമ്പത്തികനില എന്നീ വ്യത്യാസങ്ങളെല്ലാം ഇവിടെ പ്രസക്തമല്ലാതാകുന്നു. ഈ സാഹചര്യത്തിൽ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങും വിധം, സുഗമമായി രാജ്യത്തിനകത്തും പുറത്തും യാത്രകൾ ചെയ്യാൻ അറിയേണ്ട കാര്യങ്ങളാണ് കവർസ്റ്റോറിയിൽ. ഒപ്പം
റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പലർക്കുമുള്ള ചില സംശയങ്ങൾക്ക് മറുപടിയിതാ Qഭാഗപത്രം അനുസരിച്ച് എനിക്ക് 27 സെന്റ് സ്ഥലമുണ്ട്. അതിന് കരവും അടയ്ക്കുന്നു. ഈയിടെ വിൽപനയ്ക്കായി അളന്നപ്പോൾ കഷ്ടിച്ച് 21 സെന്റേ ഉള്ളൂ. വിറ്റാൽ 21 സെന്റിനേ പണം കിട്ടുകയുള്ളോ? അതോ ആധാരത്തിലുള്ളതിന് വില ആവശ്യപ്പെടാമോ?
പ്രവാസി മലയാളികൾക്ക് ഇഷ്ടമുള്ള തുക ഓൺലൈനായി നിക്ഷേപിച്ച് ഉയർന്ന പലിശ നേടാം. ഒപ്പം ഈ നിക്ഷേപത്തിൽനിന്ന് മാസത്തവണ കൃത്യമായി അടച്ച് പ്രവാസി ചിട്ടിയുടെ നേട്ടങ്ങളുമെടുക്കാം. കെഎസ്എഫ്ഇ ഡ്യുവോ എന്ന നൂതനമായ നിക്ഷേപപദ്ധതിയിലൂടെ കെഎസ്എഫ് ഇ പ്രവാസികൾക്ക് വാഗ്ദാനം ചെയ്യുന്ന ഇരട്ടി നേട്ടമാണിത്. ഓരോ ദിവസവും
തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഉയർന്ന് ഗ്രാമിന് 7,100 രൂപയിലും പവന് 56,800 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7040 രൂപയും പവന് 56,360 രൂപയുമാണ് ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഈ മാസത്തെ
ആദായ നികുതിയുമായി ബന്ധപ്പെട്ട് പലർക്കുമുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം Q30 ശതമാനം ടാക്സ് നിരക്ക് ബാധകമായ ശമ്പളവരുമാനക്കാരനാണ്. ഓഹരിവിപണിയിൽനിന്നും കിട്ടുന്ന 1.25 ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് അറിയാം. 1.25 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ഞാൻ എത്ര ശതമാനം നികുതി നൽകണം?
കൊച്ചി: വനിതകള്ക്ക്ഉണ്ടായേക്കാവുന്ന മാരക രോഗങ്ങളും ശസ്ത്രക്രിയകളും പ്രത്യേകമായിപരിഗണിച്ചുള്ള പദ്ധതിയായ ഐസിഐസിഐപ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്ഷുറന്സ്പുറത്തിറക്കി. റീഇന്ഷുറന്സ്ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി (ആര്‍ജിഎ)സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്ഷ്യല്ലൈഫ് ഇന്ഷുറന്സ്ഈ പദ്ധതി
വീണ്ടും അമേരിക്കൻ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് 2024 ലെ പ്രധാന രാഷ്ട്രീയ സംഭവം മാത്രമല്ല, സാമ്പത്തിക സംഭവം കൂടി ആയിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് 2025 മുതൽ ആയിരിക്കും. എങ്കിലും ഈ വർഷം തന്നെ പല മേഖലകളിലും അതിന്റെ അനുരണനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഡി ഡോളറൈസേഷൻ ചെലവാകില്ല
ന്യൂഡൽഹി ∙ പോളിസി ഉടമകളെ കാത്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) കെട്ടിക്കിടക്കുന്നത് 3726.8 കോടി രൂപ. കഴിഞ്ഞ 5 വർഷം കാലയളവിൽ എൽഐസി പോളിസി കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെയാണ് ഇത്രയും തുക കെട്ടിക്കിടക്കുന്നത്. 3,72,282 കേസുകളിലായാണ് കാലാവധി പൂർത്തിയായിട്ടും തുക കൈപ്പറ്റാതിരിക്കുന്നത്. 189
അങ്കമാലി: രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഓഹരിവിപണിയിലേക്ക് വരണമെന്നും അതു വഴി കുടുംബങ്ങളുടെ സമ്പാദ്യം ഉയർത്തണമെന്നും ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടറും സെബി രജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റുമായ ടി.ബി. രാമകൃഷ്ണന് (റാംകി) പറഞ്ഞു. ഫിസാറ്റ് ബിസിനസ് സ്കൂളും മലയാള മനോരമ സമ്പാദ്യം മാസികയും
കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബുദാബി ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ
വിദേശയാത്രയിൽ ഉപകാരപ്പെടുന്ന കാർഡ്–ആപ്പ് വിവരങ്ങളും ഓഫറുകളും 1. ഫോറെക്സ് കാർഡിലെ പണം തീർന്നാൽ വിദേശയാത്രയ്ക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നാൽ പെട്ടെന്നു റീചാർജ് ചെയ്യാനുള്ള സൗകര്യം BookMyForex എന്ന കമ്പനി നൽകുന്നുണ്ട്. ‘BookMy Forex True Zero Markup’ കാർഡിലെ തൽക്ഷണ റീലോഡ് സംവിധാനംവഴി തത്സമയം
നിങ്ങൾ ഒരു മൾട്ടി-നാഷനൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരനും വിദേശത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ബാങ്ക് നിക്ഷേപം നടത്തിയ ആളുമാണോ? ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ തന്നെ പല കമ്പനികളും അവരുടെ ജീവനക്കാരെ നിശ്ചിത കാലയളവിൽ വിദേശത്തേക്ക് അയയ്ക്കാറുണ്ട്. മറ്റൊരു രാജ്യത്ത് ജോലി ചെയ്ത് ആ രാജ്യത്ത്
ക്രെഡിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനായും സമ്പര്‍ക്ക രഹിതമായും ഉപയോഗിക്കുമ്പോള്‍ അതു കൂടുതല്‍ സുരക്ഷിതമാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അതിനുള്ള മാര്‍ഗമാണ് ടോക്കണൈസേഷന്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ നല്കുന്നതിനു പകരം ഡിജിറ്റലായി അവയെ തിരിച്ചറിയാനുള്ള വിവരങ്ങള്‍
പാലക്കാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കുമായി സഹകരിച്ച് സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 21ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിപാടി. ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബാങ്കിന്റെ
എടിഎം വഴി ഇനി പിഎഫ് തുകയും പിന്‍വലിച്ചാലോ...വളരെ ലളിതമായ പ്രക്രിയയിലൂടെ നമ്മുടെ പിഫ് തുക അടുത്തുള്ള എടിഎം വഴി ലഭിക്കും. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരുനീക്കം.
∙ഒരു പെട്രോൾ ഡീലറിന് നിലവിൽ ടാങ്കർ ലോറികൾ ഉണ്ട്. എണ്ണക്കമ്പനികളുമായിട്ടുള്ള ഉടമ്പടി പ്രകാരം ഇവ വാടകയ്ക്ക് കൊടുത്തിരിക്കുന്നു. കമ്പനിയിൽ നിന്നു ലഭിക്കുന്ന വാടക പെട്രോൾ ഡീലർ അവരുടെ GSTR -1 ഫയൽ ചെയ്യുമ്പോൾ ടേബിൾ 4 (RCM flagged) ആയി റിപ്പോർട്ട് ചെയ്യണോ ? എസ്.പ്രവീൺ എറണാകുളം. ∙താങ്കൾ ഗുഡ്സ്
ന്യൂഡൽഹി∙ എംപ്ലോയീസ് പെൻഷൻ ഫണ്ടിൽ 8,88,269 കോടി രൂപയുണ്ടെന്നു തൊഴിൽ മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. 2019 മുതൽ 5 വർഷം കൊണ്ട് 2,44,942 കോടി രൂപയുടെ വർധനയാണു പെൻഷൻ ഫണ്ടിലുണ്ടായത്. അതേസമയം, 66, 002 കോടി രൂപയാണു പെൻഷനായി വിതരണം ചെയ്തത്. പിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ
യുവദമ്പതികൾ ചോദിക്കുന്നു,രണ്ടു പേർക്കുംകൂടി 30,000 രൂപയാണ് കിട്ടുന്നത്, സാമ്പത്തികഭദ്രതയ്ക്കായി എന്തെല്ലാം ചെയ്യണം? Qഎന്റെ പേര് ആദിത്യൻ. എനിക്കും ഭാര്യയ്ക്കും 27 വയസ്സാണ്. രണ്ടുപേരും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. 30,000 രൂപയാണ് രണ്ടുപേർക്കുംകൂടി ലഭിക്കുന്ന ശമ്പളം. എനിക്ക്
തലൈവർ, തമിഴ് സൂപ്പർസ്റ്റാർ, സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74-ാം പിറന്നാൾ മധുരം. പ്രായം വെറും നമ്പർ എന്നോണം സിനിമകളിൽ ഇന്നും ത്രസിപ്പിക്കുന്ന നായകതാരമായി മിന്നുന്ന രജനികാന്തിന്റെ അഭിനയജീവിതവും അരനൂറ്റാണ്ടിലേക്ക് അടുക്കുകയാണ്.
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:30 മുതൽ വൈപ്പാറ ഭവൻ മിനി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിഷേപങ്ങൾ
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 19 വ്യാഴം ഉച്ചകഴിഞ്ഞു 2:30 മുതലാണ് സെമിനാർ. കോന്നി ശ്രീപാർവതി ജുവലേഴ്സ് ബില്‍ഡിങ്സിൽ ശ്രീപാർവതി മിനി കോണ്‍ഫറൻസ് ഹാളിലാണ് പരിപാടി. ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി
അമേരിക്കയിൽ ട്രംപ് അധികാരമേൽക്കാൻ ഒരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട താൽപ്പര്യ വൈരുദ്ധ്യങ്ങളെക്കുറിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ബിസിനസും ഭരണവും പുതിയ ക്രിപ്റ്റോകറൻസിയും മറ്റ് സംരംഭങ്ങളുമാണ് ആശങ്കകൾ ഉയർത്തുന്നത് ശതകോടീശ്വരനായ ട്രംപിന് ഇലോൺ മസ്ക് പോലുള്ള അടുത്ത
ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് ജീവന് നഷ്ടപ്പെട്ടാല്‍ അക്കൗണ്ടിലെ പണമെല്ലാം നോമിനിക്കാണ് അവകാശപ്പെട്ടത്. നോമിനി രേഖകളുമായി വന്നാല്‍ ബാങ്ക് അവര്‍ക്ക് പണമെല്ലാം നല്‍കണം. എന്നാല്‍ നോമിനി ഇതൊന്നുമറിയാതിരുന്നാലോ. അങ്ങനെ അറിവൊന്നുമില്ലാതിരിക്കേ നോമിനിയും മരണപ്പെട്ടാലോ. അക്കൗണ്ടിലെ പണമെല്ലാം ആര്‍ക്കും
ദരിദ്രർ കൂടുതൽ ദാരിദ്രർ ആകുന്നുവെന്നും സമ്പന്നർ കൂടുതൽ സമ്പന്നർ ആകുന്നുവെന്നുമുള്ളത് നമ്മുടെ നാട്ടിൽ പണ്ടേയുള്ള ആക്ഷേപമാണ്. അത് സത്യമാണെങ്കിലും അല്ലെങ്കിലും ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല സമ്പന്നരുടെ സമ്പത്തും അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ
രാജ്യത്തെ സൈബര്‍ തട്ടിപ്പുകളില്‍ 67 ശതമാനത്തിലേറെയും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് എന്ന് വസ്തുത മുന്‍നിര്‍ത്തി ഇതിനിരയാകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടിയിരിക്കുകയാണ് ആര്.ബി.ഐ. റിസര്‍വ് ബാങ്കിന്റെ ബാംഗൂരിലെ ഇന്നവേഷന്‍ ഹബ് സംവിധാനം ചെയ്ത് മ്യൂള്‍ഹണ്ടര്‍.എഐ
കുറഞ്ഞ വിലയുള്ള സാധങ്ങൾക്ക് കുറഞ്ഞ നികുതി, കൂടുതൽ വിലയുള്ള സാധങ്ങൾക്ക് കൂടുതൽ നികുതി എന്ന രീതി ഇന്ത്യയിൽ വരുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. ദുശീലം വളർത്തുന്ന സാധനങ്ങൾക്കും പൊങ്ങച്ചം കാണിക്കാനും, സുഖസൗകര്യം കൂട്ടാനും വാങ്ങുന്ന സാധനങ്ങൾക്കും നികുതി കൂട്ടണം എന്ന് സാമ്പത്തിക വിദഗ്ധർ കേന്ദ്ര
രാജ്യാന്തര കണ്വെന്ഷന് സെന്റര്‍ എന്ന ആശയം കേട്ടുകേള്‍വിപോലുമില്ലാത്ത കാലത്ത് കൊച്ചിയില്‍ അത്തരമൊരു പദ്ധതി തുടങ്ങി 'മൈസ്' ടൂറിസത്തില്‍ വിപ്ലവം തീര്‍ത്ത സംരംഭകനാണ് ഗള്‍ഫാര്‍ മുഹമ്മദലിയെന്ന പി മുഹമ്മദലി. മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെ ചോദ്യത്തിന്റെ തുടര്‍ച്ചയായാണ് താന്‍ കൊച്ചിയില്‍ അന്താരാഷ്ട്ര
ടെക്നോളജി, ഹെൽത്ത് കെയർ, ക്ലീൻ എനർജി എന്നിവപോലെ ഒരു പൊതുവായ ആശയം, അല്ലെങ്കിൽ പ്രവണതയുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലകളിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിനെയാണ് ‘തീം’ എന്നതുകൊണ്ട് അർഥമാക്കുന്നത്. അനുകൂല സാഹചര്യങ്ങളിൽ പൊതുസൂചികകളെ മറികടന്ന് വലിയ നേട്ടം നൽകാൻ തീമാറ്റിക് നിക്ഷേപങ്ങൾക്കു സാധിക്കും.
ഇന്ത്യൻ മൂലധന വിപണി ആഗോളതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിൽ നേട്ടം നിക്ഷേപകർക്ക് നൽകാൻ പല മ്യൂച്ചൽ ഫണ്ടുകൾക്കുമായിട്ടുണ്ട്. ഇതിലേക്ക് പുതുതായി 'കാപിറ്റൽ മാർക്കറ്റ് ഇൻഡക്സ് ഫണ്ട്' തുടങ്ങി. ആഭ്യന്തര, ആഗോള നിക്ഷേപകർ കൂടുതലായി ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇന്ത്യൻ വിപണി
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു. ഓഹരി വിപണികൾ റെക്കോർഡുകൾ ഭേദിച്ചു കുതിക്കുമ്പോൾ നിക്ഷേപകർ പരമാവതി നേട്ടമുണ്ടാക്കാനാവും ശ്രമിക്കുക. അവിടെ പലരും റിസ്ക് പരിഗണിക്കാറേയില്ല. പക്ഷേ,
ചോദ്യം: ഞാൻ എന്റെ 5 വയസ്സുള്ള മകളുടെ പേരിൽ ഒരു മ്യൂച്വൽഫണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നു. അവൾക്ക് 18-20 വയസ്സാകുമ്പോൾ പിൻവലിക്കാനാണ് തീരുമാനം. ഏതു ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത്? ലംപ്സം ആയിട്ടാണ് നിക്ഷേപം. –നിധീഷ്, മലപ്പുറം മറുപടി: ഇക്വിറ്റി നിക്ഷേപത്തിൽ പുതുതായി എത്തിയ ആളാണ് താങ്കളെങ്കിൽ ഫ്ലക്സിക്യാപ്,
സുരക്ഷിതമായ ഏതെങ്കിലും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകനാണോ നിങ്ങള്‍? ഉത്തരം 'അതെ' എന്നെങ്കില് വേറെ ഒന്നും നോക്കാനില്ല നേരെ പോസ്റ്റ് ഓഫീസിലേക്ക് വിട്ടോ... 8.2 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി സ്കീമുകളാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. ഐ-ടി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരം ഒരു
ക്രിപ്റ്റോകറൻസി ഉപയോക്താക്കൾ വേഗത, സ്വകാര്യത, സൗകര്യം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾക്ക് പലരും തെരഞ്ഞെടുക്കുന്ന ക്രിപ്റ്റോയാണ് എക്സ്ആർപി (റിപ്പിൾ). ഇപ്പോൾ എക്സ് ആർ പി മൂന്നാമത്തെ വലിയ ക്രിപ്റ്റോ കറൻസിയുടെ സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. USDT
അങ്കമാലി: മലയാള മനോരമ സമ്പാദ്യവും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്ന് അങ്കമാലി ഫിസാറ്റ് ബിസിനസ് സ്കൂളില്‍ ഓഹരി നിക്ഷേപ സെമിനാർ സെമിനാർ നടത്തും. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന സെമിനാർ ഡിസംബർ 14 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ 5.30 വരെയാണ്.
ന്യൂഡൽഹി∙ ബാങ്ക് നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934ലെ ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും
ഉൽപാദനത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ സിങ്ക് ഓക്സൈഡ് നിർമാതാക്കളാണ് ജെജി കെമിക്കൽസ്. ഏകദേശം 30% വിപണി വിഹിതവുമുണ്ട്. ആഗോളതലത്തിൽതന്നെ ടോപ്10 സിങ്ക് ഓക്സൈഡ് കമ്പനികളിൽ ഒന്നായ ജെജി കെമിക്കൽസ് വിവിധ ഗ്രേഡുകളിൽ ഉൽപന്നങ്ങൾ നിർമിച്ചു വില്‍ക്കുന്നു. റബർ, സെറാമിക്സ്,
ചെറുകിട ബിസിനസ്സുകള്‍ക്ക് അവരുടെ സംരംഭത്തിന് ധനസഹായം നല്കാന് ഒരു ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ കാര്‍ഡ് എടുക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുയോജ്യമായിരിക്കണം. മികച്ച നേട്ടമുള്ള ബിസിനസ് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതാണ് എന്നും ഉത്തമം.
എല്ലാ കണ്ണുകളും ഡിസംബര്‍ 6 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിലാണ്, ആര്‍ബിഐ നിലവിലെ സ്ഥിതി തുടരുമോ അതോ 6.5 ശതമാനമായി നിലനിര്‍ത്തിയ റിപ്പോ നിരക്ക് കുറയ്ക്കുമോ എന്നതാണ് വലിയ ചോദ്യം. ക്രെഡിറ്റ് കാര്‍ഡ് നിരക്ക് ക്രെഡിറ്റ് കാര്‍ഡുകളിലെ
വിദ്യാർത്ഥികൾക്ക് പഠന സമയത്ത് കൈയിൽ അധികം പണം ചെലവാക്കാൻ ഇല്ലാത്തതിനാൽ അവരെ സഹായിക്കാൻ ഇൻഡിഗോ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ ആഭ്യന്തര വിമാനങ്ങളിൾ വിദ്യാർത്ഥികൾക്ക് ഇളവുകൾ നൽകാൻ ഇൻഡിഗോ ഒരുങ്ങുന്നു . ഇൻഡിഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്ലൈറ്റ് ടിക്കറ്റുകൾ
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ലയൺസ് ക്ലബ് അടൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 7 ശനിയാഴ്ച രാവിലെ 9:30 മുതൽ 12 വരെ അടൂർ- നെല്ലിമൂട്ടിൽപ്പടി റോഡിൽ വേ ബ്രിഡ്ജിനു സമീപത്തുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് സെമിനാർ. ആദ്യം രജിസ്റ്റർ ചെയ്തു
കൊച്ചി: മുതിർന്ന പൗരന്മാരുടെ എണ്ണവും ജീവിത ചെലവുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പെൻഷൻ ഫണ്ടുകൾ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് പിഎഫ്ആര്‍ഡിഎ ചെയര്മാന് ഡോ. ദീപക് മൊഹന്തി പറഞ്ഞു. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അവതരിപ്പിക്കുന്ന
കൊച്ചി: സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ് കൊച്ചിയിൽ കാക്കനാട് പ്രവർത്തനമാരംഭിച്ചു. പ്രവർത്തന ക്ഷമതയും സേവന മികവും ഉറപ്പുവരുത്തി ക്യാഷ് മാനേജ്മന്റ് കാര്യക്ഷമമാക്കാനും ഉയർന്ന അളവില്‍ കറൻസികൾ കൈകാര്യം ചെയ്യാനുമുള്ള ബാങ്കിന്റെ കഴിവ് വർധിപ്പിക്കുകയാണ് കറൻസി ചെസ്റ്റ്
ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍, ആദ്യം കൈയ്യില്‍ എത്ര പണമുണ്ടെന്നാണ് നോക്കുക.പിന്നീടാണ് ബാങ്കുകളെ സമീപിക്കും. എന്നാല്‍ ഈ ബാങ്കുകളില്‍ നിന്ന് വാഹന വായ്പ എടുക്കുമ്പോള്‍ പലിശയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..ഒരോ ബാങ്കും നല്ക്കുന്ന വയ്പകള്‍ പല വിധത്തിലാണ്. അതിനാല്‍ ബാങ്കുകള്‍ വാഗ്ദാനം
ന്യൂഡൽഹി∙ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനും നിലവിലുള്ള പാനിലെ തിരുത്തലുകളും പൂർണമായി സൗജന്യമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച ‘പാൻ 2.0’ പദ്ധതിയുടെ ഭാഗമാണിത്. വൈകാതെ നടപ്പാകും. പാനിന്റെ ഡിജിറ്റൽ പതിപ്പ് (ഇ–പാൻ) ആയിരിക്കും സൗജന്യമായി പിഡിഎഫ് രൂപത്തിൽ
ഇന്ത്യയിലെ മൂന്ന് ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു, സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും കാലാവധിയും നിക്ഷേപ തുകയും അനുസരിച്ച് വ്യത്യസ്ത വരുമാനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് സ്ഥിര നിക്ഷേപ
18 വയസ് കഴിഞ്ഞ ഒരാള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ കുറഞ്ഞത് 5,000 രൂപയ്ക്ക് മുകളില്‍ വരും.മാത്രമല്ല ഓരോ നിബന്ധനകളും അസുഖങ്ങളുടെ ലിസ്റ്റും പരിഗണിക്കുമ്പോള്‍ ഈ തുക ഉയരും. ഈ സാഹചര്യത്തിലാണ് വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ നേട്ടം തരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
ക്യുആർ കോഡ് സഹിതമാണ് പുതിയ പാൻ 2.0 എത്തുന്നത്. ആദായ നികുതിദായകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുക കൂടി ഉദ്ദേശിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. 1,435 കോടി രൂപ ചെലവിട്ടാണ് പുതിയ പദ്ധതി കേന്ദ്രം നടപ്പാക്കുന്നത്.
ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ യുപിഐ വഴി നടന്നത്. മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളിൽ നടന്നെന്നും ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ
ആദ്യ ക്രിപ്റ്റോ കറൻസിയും ഏറ്റവും ജനപ്രിയ ക്രിപ്റ്റോറൻസിയുമായ ബിറ്റ് കോയിൻ വില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. 2011ൽ 100 രൂപ മുടക്കി 2 ബിറ്റ് കോയിൻ വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്റെ മൂല്യം ഒന്നര കോടി രൂപയ്ക്ക് മുകളിലായിരുന്നേനെ. 2008 ലെ ആഗോള മാന്ദ്യത്തിന്റെ സമയത്ത് ഉദയം ചെയ്ത ബിറ്റ് കോയിൻ
വ്യക്തിഗത വായ്പകള്‍ (പേഴ്സണല്‍ ലോണ്‍) ഇന്ത്യയിലെ ഒരു ജനപ്രിയമാണ്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിരവേറ്റാന്‍ കണ്ണടച്ചു എടുക്കും വ്യക്തിഗത വായ്പകള്‍. മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരിയായ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന്
വീട്ടില്‍ സൂക്ഷിച്ചാല്‍ കളവു പോയാലോ എന്ന പേടിയിലാണ് പലരും സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത്. ഒരു രീതിയിലും നഷ്ടപ്പെടില്ല എന്ന ഉറപ്പും, മനഃസമാധാനവും ഉള്ളതുകൊണ്ടാണ് വര്‍ഷാവര്‍ഷം പണം കൊടുത്ത് ലോക്കര്‍ എഗ്രിമെന്റ് പുതുക്കുന്നതും. എന്നാല്‍ ഇങ്ങിനെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കളവു പോകുമോ?
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു
ലോകജനസംഖ്യയുടെ 0.11 ശതമാനം മാത്രമുള്ള സ്വിറ്റ്സർലൻഡിലെ ജനസംഖ്യ നോക്കുകയാണെങ്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ 101-ാം സ്ഥാനത്താണ്. എന്നാൽ ഇവിടെ പ്രായപൂർത്തിയായവരിൽ 14.9 ശതമാനംപേരും കോടീശ്വരന്മാരാണ്. ഇത് അമേരിക്കയെക്കാൾ 5 മടങ്ങ് കൂടുതലാണ്. സ്വിറ്റ്സർലൻഡുകാരുടെ സമ്പത്ത് വർധിപ്പിക്കുന്ന ശീലങ്ങൾ ലളിതമാണ്,
നിങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമപരമായ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ മറുപടി ലഭിക്കും. ചോദ്യത്തെ ആസ്പദമാക്കിയും നിലവിലുള്ള നിയമം അടിസ്ഥാനമാക്കിയുമാണ് മറുപടി നൽകുന്നത്. നിയമത്തിൽ പിന്നീടു മാറ്റമുണ്ടായാൽ അതനുസരിച്ചു നടപടിക്രമങ്ങളും മാറാം. Qഒന്നര ഏക്കറോളം സ്ഥലത്തുള്ള കുടുംബ വീട്ടിൽനിന്ന്
ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നിര്‍ദ്ദിഷ്ട കാര്‍ഡുകള്‍ക്കൊപ്പം ഇടപാടുകാർക്ക് നല്കുന്ന ഒരു ആനുകൂല്യമോ പ്രത്യേക ഓഫറോ ആണ്. കോംപ്ലിമെന്ററി ആയ ഒരു എയര്‍പോര്‍ട്ട് ലോഞ്ച് പാസ് അടിസ്ഥാനപരമായാണ് നല്‍കുന്നത്. ഇതുവഴി ആഭ്യന്തര അല്ലെങ്കില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക്
ഒരു ലക്ഷം രൂപ വരുമാനമുള്ള പൊതുമേഖലാ ജീവനക്കാരനു റിട്ടയർമെന്റിനുശേഷം ജീവിതം ആസൂത്രണംചെയ്യാനുള്ള പ്ലാൻ Qഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്കു മാസം ഒരുലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്കു ജോലിയില്ല. മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നാലരവർഷംകൂടിയാണ് ഇനി
സമ്പത്ത് വളർത്തുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണല്ലോ നിക്ഷേപ വൈവിധ്യവല്‍ക്കരണവും സാമ്പത്തിക അച്ചടക്കവും. ഇതിനു രണ്ടിനും സഹായകമാകുന്ന ഒന്നായാണ് ചിട്ടി ഫണ്ടുകളെ പരിഗണിക്കാനാവുന്നത്. ചിട്ടി ഫണ്ടുകളുടെ സവിശേഷ സ്വഭാവവും സ്ഥിരതയും മിക്കവാറും എല്ലാ സാമ്പത്തിക ചാഞ്ചാട്ടങ്ങളിൽ നിന്നും നിക്ഷേപത്തിന് പരിരക്ഷ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് ‘എൻപിഎസ് വാത്സല്യ’. പദ്ധതി എന്ത്? എങ്ങനെ? പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ ഗ്രാന്റ് പേരന്റ്സിനോ നിക്ഷേപിക്കാം. ∙ കുട്ടിക്ക് 18 തികയുമ്പോൾ അത് അവരുടെ സ്വന്തം എൻപിഎസ്
മൂന്നുവർഷത്തെ പഠനത്തിന് ജീവിതച്ചെലവടക്കം 65 ലക്ഷത്തോളം വരും. 50 ലക്ഷം രൂപ വായ്പയെടുത്താൽ ഒരു ലക്ഷത്തോളം ഇഎംഐ അടച്ചാലേ 10 കൊല്ലംകൊണ്ടു തിരിച്ചടയ്ക്കാനാകൂ. സാദാ ഡിഗ്രി കോഴ്സ്കൊണ്ടു കാര്യമായ ശമ്പളം പ്രതീക്ഷിക്കാനുമാകില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് ഈ വർഷം വ്യത്യസ്ത കോഴ്സുകളിലായി 13 ലക്ഷത്തിലധികം
ശമ്പളവരുമാനക്കാരനായ ഒരു ഇടത്തരക്കാരനെ സംബന്ധിച്ച് ഏറ്റവും പുഷ്കല കാലമാണ് നാല്‍പ്പത്തഞ്ചുകള്‍. പ്രമോഷനൊക്കെ കിട്ടി ഏറെക്കുറെ ഔദ്യോഗികമായി ഉയര്‍ന്ന നിലയിലായിരിക്കും. ശമ്പളവും മറ്റാനുകൂല്യങ്ങളുമൊക്കെയായി നല്ലൊരു തുക മാസാമാസം കയ്യിൽ കിട്ടും. മക്കളൊക്കെ കൗമാരം പിന്നിട്ട് തന്റെ തോളൊപ്പമൊക്കെ
മനോരമ മ്പാദ്യത്തിന്റെ ഹാപ്പി ലൈഫ് പംക്തിയിലേക്ക് എത്തുന്ന മെയിലുകളിലെയും വാട്സാപ്പ് സന്ദേശങ്ങളിലെയും ചോദ്യങ്ങളിലെയെല്ലാം പ്രധാന ആവശ്യം മക്കളുടെ ഭാവിക്കായുള്ള നിക്ഷേപ ആസൂത്രണമാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾക്കായി നേരത്തെ തയാറാവുന്നത് നല്ല കാര്യംതന്നെ. പക്ഷേ, അവർക്കായി നിക്ഷേപങ്ങൾ തുടങ്ങുമ്പോഴും
സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും. പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി
ധനികര്‍ കൂടുതല്‍ ധനികരായിക്കൊണ്ടിരിക്കുന്നുവെന്നും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നുവെന്നും പണ്ടേ ആക്ഷേപമുള്ളതാണ്. ഇന്ത്യയിലെ ധനികര്‍ എങ്ങനെ കൂടുതല്‍ ധനികരായിക്കൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഒരു സര്‍വേ ഫലം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ക്രിസിലും 360 വണ്‍
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രഡിറ്റ് സ്കോര്‍ കുറയുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതുമൂലം വായ്പ നിഷേധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ക്രഡിറ്റ് സ്കോര്‍ കുറഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് വസ്തുതാപരമാണോ എന്ന് ആദ്യം പരിശോധിക്കണം. ഇതിനായി വിവിധ ക്രഡിറ്റ് റേറ്റിംഗ്
സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളും അൽപം സ്മാര്‍ട്ട്നെസും ഉണ്ടെങ്കിൽ കഥമാറും. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റി സുരക്ഷിതമായി ജീവിക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും കൈവരിക്കാനിതിലൂടെ സാധിക്കും കൃത്യമായ പദ്ധതികള്‍ വേണം വ്യക്തമായി
Q1. പുതിയ സ്ലാബിൽ ഇൻകംടാക്സ് അടയ്ക്കുന്ന സീനിയർ സിറ്റിസൻ ആയ എനിക്ക് സേവിങ്സ് ബാങ്ക്, ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവയിൽനിന്നുള്ള പലിശവരുമാനത്തിന് നികുതിയിളവ് ബാധകമാണോ? 60 കഴിഞ്ഞവർക്ക് പലിശ വരുമാനത്തിനു വകുപ്പ് 80 TTB പ്രകാരമുള്ള പരമാവധി 50,000 രൂപ മൊത്തവരുമാനത്തിൽ നിന്നു കിഴിക്കാം. പക്ഷേ, അതു പഴയ
നാഷണൽ പെൻഷൻ സിസ്റ്റം (NPS) ഒരു മാർക്കറ്റ്-ലിങ്ക്ഡ് റിട്ടയർമെൻ്റ് സേവിംഗ്സ് സ്കീമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD പ്രകാരം NPS സംഭാവനകൾക്ക് നികുതിയിളവിന് അർഹതയുണ്ട്.വിദേശത്ത് താമസിക്കുന്നവർ ഉൾപ്പെടെ 18 നും 70 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും NPS ലഭ്യമാണ്. 2004 ജനുവരി ഒന്നിനോ
പാൻ കാർഡ് നികുതി ആവശ്യങ്ങൾക്കായി തിരിച്ചറിയൽ നമ്പറായി മാത്രമല്ല, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിക്കാം. മൈനർ പാൻ കാർഡിനായി അപേക്ഷിക്കുന്നതിലൂടെ, മാതാപിതാക്കൾക്ക് ചെറുപ്പം മുതൽ തന്നെ കുട്ടിയുടെ സാമ്പത്തിക ഐഡന്റിറ്റി സ്ഥാപിക്കാനും
ലോകം അതിവേഗം മാറി കൊണ്ടിരിക്കുകയാണ്. 2000 ത്തിൽ കേരളവും ഇന്ത്യയും വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും തൊഴില്‍പരമായും കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകളുടെ
Results 1-100 of 109