Activate your premium subscription today
വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി പാൻകാർഡ് കുട്ടികൾക്കും എടുക്കാം. ബാങ്ക് അക്കൗണ്ടു തുറക്കാനും വിവിധ നിക്ഷേപങ്ങൾ നടത്താനും അടക്കം പാൻ ഗുണകരമാണ്. ബാല്യത്തിലെ കുട്ടിയുടെ ഐഡന്റിറ്റി സ്ഥാപിക്കാനും ഭാവി ഇടപാടുകൾ ലളിതമാക്കാനും മൈനർ പാൻ കാർഡ് സഹായിക്കും. കുട്ടിയെ സാമ്പത്തിക ഉൽപന്നങ്ങളില് നോമിനിയാക്കൽ,
2000 ത്തിൽ കേരളവും, ഇന്ത്യയും, വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും, തൊഴില്‍പരമായും, കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ജീവിതത്തെ കുറിച്ചുള്ള
ടൈൽസ്, ഹാർഡ്വെയർ വ്യാപാരം നടത്തുന്ന എനിക്ക് 2018-19 സാമ്പത്തിക വർഷത്തെ അസസ്മെന്റുമായി ബന്ധപ്പെട്ട് സെക്ഷൻ 73 പ്രകാരം ജിഎസ്ടി നിയമത്തിൽ 12,65,000 രൂപ ഡിമാൻഡ് ഓർഡർ ലഭിച്ചു. ജിഎസ്ടിയുടെ പുതിയ ആംനെസ്റ്റി സ്കീം പ്രകാരം ഇത് തീർപ്പാക്കാനാകുമോ?
പുതിയ ആദായനികുതി ബിൽ ലോക്സഭയുടെ സിലക്ട് കമ്മിറ്റിക്കു വിട്ടു. സമിതിയിലെ അംഗങ്ങളുടെ പട്ടികയും പരിഗണനാവിഷയങ്ങളും വൈകാതെ സ്പീക്കർ പ്രഖ്യാപിക്കും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിന്റെ ആദ്യദിവസം സമിതി റിപ്പോർട്ട് നൽകണം.
ഇന്ന് ഉച്ചയ്ക്ക് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 'നികുതി വർഷം' എന്ന പുതിയ ആശയം ഇതിന്റെ പ്രത്യേകതയാണ്. പുതിയ ആദായനികുതി ബില്ലിൽ ഇതുവരെ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാഷ ലളിതമാക്കി.
കാഞ്ഞങ്ങാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റെസിഡൻസിയിൽ ഫെബ്രുവരി 15 ന് വൈകിട്ട് 3.30 മുതലാണ് പരിപാടി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്യും.
ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ, ചെറുസംരംഭങ്ങൾക്കായി വായ്പ ലഭ്യമാക്കുന്ന മൈക്രോഫിനാൻസ് സംവിധാനം കുടുംബങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ. ബംഗ്ലാദേശിലാണ് ആരംഭിച്ചതെങ്കിലും മൈക്രോ ഫിനാൻസ് മേഖല വളർച്ച പ്രാപിച്ചത് ഇന്ത്യയിലാണ്. നിലവിൽ രാജ്യത്തു നിയമസാധുതയുള്ള വായ്പാ
200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു. അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 19 ശതമാനം വര്‍ധിച്ച് 3908 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ
ഓഹരി വിപണിയിൽ നിന്ന് പണമുണ്ടാക്കാൻ ഏറ്റവും അനായാസ മാർഗം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ്. ഇതിനു രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടാനാകും 1. വൈവിധ്യവൽക്കരിച്ച് നിക്ഷേപിക്കാം 2. മോശം ഓഹരികളെ പുറത്താക്കാം ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ കൈയ്യിലെ പണം പരിമിതമായതുകൊണ്ടു ഒന്നോ രണ്ടോ സ്റ്റോക്ക് ഒക്കെയാണ്
നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള നികുതി വിദഗ്ധർക്കും മനസ്സിലാക്കാൻ ‘കഠിനകഠോരമായ’, 60 വർഷം പഴക്കമുള്ള നിലവിലെ ആദായനികുതി നിയമത്തിനു (Income-Tax Act, 1961) പകരം പുത്തൻ നിയമം (Income-Tax Act, 2025) നാളെ (February 13) പാർലമെന്റിൽ അവതരിപ്പിച്ചേക്കും. തുടർന്ന് പരിശോധനകൾക്കായി പാർലമെന്ററി സമിതിക്കു വിടും.
100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ തൃശൂരിലെ കെഎസ്എഫ്ഇ 2025 ൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങുന്നു. ഇതിനകം വിറ്റുവരവ് 91000 കോടി രൂപയായി മാറിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണവേളയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി അംഗീകൃത മൂലധനം 100 കോടിയിൽ
കഴിഞ്ഞയിടെ കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റ് അവതരിപ്പിച്ച വേളയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒരു ' ഇടത്തര വരുമാന കെണിയിൽ '( Middle income trap) ആയിരുന്നു. ഒപ്പം തന്നെ ഒരു ' മധ്യവർഗ കെണിയും' ( Middle class trap) ഉണ്ടായിരുന്നു. എന്താണ് മധ്യവർഗ കെണി? വിലക്കയറ്റം കാരണം മധ്യവർഗത്തിന്റെ ഉപഭോഗശേഷി
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഏതറ്റം വരെയും പോകാൻ മലയാളികൾ തയാറാണ്. അത് കേരളത്തിൽ വീട് വയ്ക്കുന്ന കാര്യത്തിൽ മാത്രമല്ല, യൂറോപ്പിൽ വീട് വാങ്ങുന്ന കാര്യമാണെങ്കിലും മലയാളികൾ അമാന്തം വിചാരിക്കാറില്ല. കൂടുതൽ മലയാളികൾ വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലത്ത് യൂറോപ്പിൽ ഒരു വീട് വാങ്ങാൻ
സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് മേൽ അമേരിക്ക 25% തീരുവ തീരുമാനിച്ചതും, ഇന്നും നാളെയുമായി ഓരോ രാജ്യങ്ങളുമായി പരസ്പരമുള്ള നികുതി ഏകീകരണം പ്രഖ്യാപിക്കാനിരിക്കുന്നതും ഇന്നും വിപണിയെ വില്പനസമ്മർദ്ദത്തിലാക്കി. ഫെഡ് ചെയർമാന്റെ ‘ടെസ്റ്റിമണി’യും, അമേരിക്കയുടെയും ഇന്ത്യയുടേയും പണപ്പെരുപ്പകണക്കുകൾ
ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി കൂടി കൊടുത്ത് കഴിയുമ്പോൾ പണപ്പെരുപ്പത്തെ തോൽപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദായം ഇവയിൽ നിന്ന് ലഭിക്കില്ല എന്നത് സ്ഥിര നിക്ഷേപങ്ങളുടെ വലിയൊരു പോരായ്മയാണ്. എന്നാൽ നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് മുതിർന്ന പൗരന്മാരും, സാമ്പത്തിക വിദ്യാഭ്യാസം
ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി, വാട്ടർ ബില്ലുകൾ വാട്സാപ്പിലൂടെ അടയ്ക്കാം. വാടക അടയ്ക്കാനും മൊബൈൽ റീചാർജ് ചെയ്യാനും ഇനി വാട്സാപ്പ് മതിയാകും. ഇതിനുള്ള ഫീച്ചർ വാട്സാപ്പിൽ ഉടനെത്തും.
ബാങ്കുകൾ വഴിയും മറ്റു പേയ്മെന്റ് പ്ലാറ്റുഫോമുകൾ വഴിയും ഉള്ള ഡിജിറ്റൽ പണമിടപാടുകൾ 2013 നും 2024 നും ഇടയിൽ കുതിച്ച് ഉയർന്നു. 2013 ൽ നടത്തിയ ഇടപാടുകളുടെ എണ്ണം 222 കോടിയായിരുന്നു. 2024 ആയപ്പോൾ ഇത് 20787 കോടിയായി. ഡിജിറ്റൽ ഇടപാടുകളുടെ തുകയിലും ഈ കാലയളവിൽ വലിയ വർദ്ധനവ് ഉണ്ടായി. 2013 ലെ 7.72 ട്രില്യൻ
സാങ്കേതിക വിദ്യ മാറി വരുമ്പോൾ ഏറ്റവും ബുദ്ധിമുട്ടിലാകുന്നത് വയോധികരാണ്. അതുപോലെ മാതാപിതാക്കൾക്ക് കുട്ടികൾ എത്ര തുക എങ്ങനെ എവിടെ ചെലവാക്കുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞാൽ അത് വലിയൊരു ആശ്വാസമായിരിക്കും. മാതാപിതാക്കളുടെ പണത്തിന്റെ ആവശ്യവും, കുട്ടികളുടെ പണം ചെലവാക്കൽ നിയന്ത്രണവും ഒരുമിച്ച് കൈകാര്യം
തളിപ്പറമ്പ്: റോട്ടറി ക്ലബ്ബ്, മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. ഫെബ്രുവരി 15 ന് രാവിലെ 10 ന് തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിലാണ് പരിപാടി. തളിപ്പറമ്പ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നിസാർ സെമിനാർ
കല്യാണാലോചനയുടെ ഭാഗമായി ജാതകപ്പൊരുത്തം നോക്കുന്നത് പതിവ്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ‘സിബിൽ സ്കോർ’ പൊരുത്തം നോക്കിയപ്പോൾ വരന്റെ അവസ്ഥ തീരെ മോശം. ഫലമോ, വിവാഹം വേണ്ടെന്നു വച്ച് വധുവിന്റെ കുടുംബം.
കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ വൻ ഇളവുകൾ സമ്മാനിച്ച കേന്ദ്ര സർക്കാർ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ (small savings scheme) പലിശനിരക്കും കുറച്ചേക്കും. ഇവയുടെ പലിശ കുറയുന്നത് സാധാരണക്കാരെയും മുതിർന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കും.
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള രാജ്യാന്തര ഓൺലൈൻ പണമിടപാടുകൾക്ക് അധികസുരക്ഷാ സംവിധാനം വരുന്നു. കാർഡ് വിവരങ്ങൾ ഓൺലൈനായി നൽകുന്ന ഇടപാടുകൾ പൂർത്തിയാകണമെങ്കിൽ ഒന്നിലേറെ സുരക്ഷാമുൻകരുതലുകൾ പൂർത്തിയാക്കണം. ഇതിനായി അഡിഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) നടപ്പാക്കാനുള്ള
ന്യൂഡൽഹി ∙ ഏപ്രിലിനു ശേഷം രാജ്യത്തെ ബാങ്കുകളുടെ വെബ്സൈറ്റ് വിലാസം മാറും. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. ഉദാഹരണത്തിന് കനറാ ബാങ്കിന്റെ വിലാസം canarabank.com എന്നാണ് നിലവിൽ. ഒരുപക്ഷേ ഇനിയിത് canarabank.bank.in എന്നോ
ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്തിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. അടുത്ത ആഴ്ച ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും ഇതു പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടാനാണ് തീരുമാനം. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ
ന്യൂഡൽഹി ∙ ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം 6.7 ശതമാനമായിരിക്കും രാജ്യത്തിന്റെ വളർച്ചാനിരക്കെന്ന് ആർബിഐയുടെ അനുമാനം. കഴിഞ്ഞ ആഴ്ച കേന്ദ്രം പാർലമെന്റിൽ വച്ച സാമ്പത്തികസർവേ അനുസരിച്ച് 6.3-6.8% വരെയാണ് പ്രവചിച്ചത്. അടുത്ത സാമ്പത്തികവർഷം ഭേദപ്പെട്ട വളർച്ചയുണ്ടാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിൽ ഭൂമി പണയംവച്ച് വായ്പയെടുക്കുമ്പോൾ റജിസ്റ്റർ ചെയ്യുന്ന ഗഹാനും പണയത്തുക പൂർണമായി തിരിച്ചടച്ചതിനുള്ള റജിസ്ട്രേഷൻ രേഖയായ ഗഹാൻ റിലീസിനും ഫീസ് കുത്തനെ കൂട്ടി. ഇതിലൂടെ 15 കോടി രൂപയുടെ അധിക വരുമാനമാണു പ്രതീക്ഷ. നിലവിൽ 100 രൂപ വീതമാണു ഫീസെങ്കിൽ അടുത്ത സാമ്പത്തികവർഷം മുതൽ
ബജറ്റ് പ്രഖ്യാപനങ്ങളോടനുബന്ധിച്ച്, 'മൂലധന നേട്ട വരുമാനം ഉണ്ടെങ്കിൽ റിബേറ്റ് ലഭിക്കില്ല' എന്ന തലക്കെട്ടോടു കൂടിയ വാർത്ത വായിച്ചു. 'മൂലധന നേട്ടം' (ക്യാപ്പിറ്റൽ ഗെയിൻസ്)ഉണ്ടെങ്കിൽ മറ്റുള്ള വരുമാനങ്ങളുടെ നികുതി ബാധ്യതയ്ക്കു ലഭ്യമാവേണ്ട റിബേറ്റും നഷ്ടപ്പെടുമോ?
രാജ്യത്ത് വർധിക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയിടാനായി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) പുതിയ ഇന്റർനെറ്റ് ഡൊമെയ്ൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക്.
പെൻഷൻതുകയിൽ ചെറിയൊരു വർധനയെങ്കിലും പ്രതീക്ഷിച്ചിരുന്ന 62 ലക്ഷം ക്ഷേമപെൻഷൻകാരെ പൂർണമായും നിരാശപ്പെടുത്തുന്നതായി സംസ്ഥാന ബജറ്റ്. ജീവനക്കാരെയും പെൻഷൻകാരെയും ചേർത്തുപിടിച്ചു ചില പ്രഖ്യാപനങ്ങൾ നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ പൂർണമായും നിരാശരാക്കി.
റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചത് ബാങ്ക് വായ്പാ ഇടപാടുകാർക്ക് നേട്ടമാണെങ്കിലും സ്ഥിരനിക്ഷേപം (എഫ്ഡി) വഴി നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. പ്രധാനമായും വിശ്രമജീവിതം നയിക്കുന്ന, മുതിർന്ന പൗരന്മാരാണ് എഫ്ഡിയെ വൻതോതിൽ ആശ്രയിക്കുന്നത്. റീപ്പോ കുറഞ്ഞതിനാൽ എഫ്ഡിയുടെ പലിശനിരക്കും വൈകാതെ ബാങ്കുകൾ കുറയ്ക്കും. അവർ ഇനി എന്താണ് ചെയ്യേണ്ടത്?
ഈ മാസവും അടുത്ത മാസവുമായി 2,500 കോടി രൂപ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും പോക്കറ്റിലെത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപിച്ചത്.
സാമ്പത്തിക സാക്ഷരത വ്യാപകമായി പ്രചരിപ്പിക്കാന്‍ വലിയ ചുവടുവയ്പുനടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് ഫലപ്രദമാക്കാന്‍ ഒരു ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തുകയും ചെയ്തിരിക്കുന്നു. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ ജനങ്ങളുടെ
പ്രവാസത്തിനു തുടക്കം കുറിക്കുന്നവരെ ബോധവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ക്ക് കേരളത്തില്‍ എത്രത്തോളം മുന്നോട്ടു പോകാനാവും? തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിച്ച് വിദേശത്തേക്കു പോയി പ്രശ്നത്തിലാകുന്നവര്‍ നിരവധിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന ബജറ്റില്‍
മുതിർന്ന പൗരൻമാർക്കായി ‘ന്യൂ ഇന്നിങ്സ്’ എന്ന പുതുമയാർന്ന പദ്ധതിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുതിർന്ന പൗരന്മാമാരുടെ പണം, അനുഭവസമ്പത്ത്, അറിവ് എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
റീപ്പോനിരക്ക് കുറച്ചാൽ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളും തയാറാകും. ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശ അതോടെ കുറയും. അതായത്, വായ്പകളുടെ ഇഎംഐഭാരം കുറയും. ഉപഭോക്താവിന് ഓരോ മാസവും കൂടുതൽ തുക മിച്ചം പിടിക്കാം. ആ പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
12 ലക്ഷം രൂപവരെ മാത്രം വാര്‍ഷിക വരുമാനമുള്ളവര്ക്ക്് ഏപ്രില്‍ മുതല്‍ ലഭിക്കുന്ന ആദായ നികുതി ഇളവ് പാഴാക്കാതെ നിക്ഷേപമാക്കി മാറ്റാന്‍ തയ്യാറുണ്ടോ. അപ്രതീക്ഷിതമായി കിട്ടിയ ഈ ലാഭം വിവിധ മാര്‍ഗങ്ങളടങ്ങിയ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ ലോക്ക് ഇന്‍ ചെയ്യാന്‍ തയ്യാറാകുന്ന ഇടത്തരം ശമ്പള വരുമാനക്കാര്‍ക്ക്
വിദേശത്തേക്ക് കുടിയേറുമ്പോൾ ഇപ്പോൾ പലർക്കും വിസ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. യു കെയിൽ പോകുന്നവർക്ക് ലഭിക്കാവുന്ന ഒരു വിസയാണ് ഗ്ലോബൽ ടാലന്റ് വിസ. യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രത്യേക മേഖലകളില്‍ കഴിവുള്ളവർക്കാണ് ഗ്ലോബൽ ടാലന്റ് വിസ നൽകുന്നത്. 2020 ഫെബ്രുവരിയിൽ ടയർ 1 (എക്സെപ്ഷണൽ ടാലന്റ്) വിസയ്ക്ക്
കേന്ദ്ര ബജറ്റ് 2025-26 പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി രഹിത വരുമാന പരിധി 12 ലക്ഷം രൂപയായി ഉയർത്തിയതോടെ,12 ലക്ഷത്തിൽ താഴെ വരുമാനമുള്ള നിരവധി ശമ്പളക്കാര്‍ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ്. അതുപോലെ 12 ലക്ഷം നികുതി ഇളവിനെ ചുറ്റിപറ്റി ഒട്ടേറെ സംശയങ്ങളും ആളുകൾക്ക്
വായ്പ എടുക്കാന്‍ ആലോചിക്കുന്നവരെയും വായ്പ എടുത്ത് എപ്പോഴെങ്കിലും വീഴ്ച്ച വരുത്തിയവരെയും എല്ലാം സംബന്ധിച്ച് വില്ലനാണ് ക്രെഡിറ്റ് സ്കോര്‍. എന്നാല്‍ ക്രെഡിറ്റ് സ്കോറിനെ ഒരിക്കലും വില്ലനായി കരുതരുതെന്നും എങ്ങനെ സുഹൃത്താക്കി മാറ്റാമെന്നാണ് ആലോചിക്കേണ്ടതെന്നും പറയുന്നു മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ
Q മൂലധനനേട്ടം ഉള്ളതിനാൽ ഇത്തവണ ഐടിആർ 2വിൽ വേണം റിട്ടേൺ ഫയൽചെയ്യാൻ. സീനിയർ സിറ്റിസൺ ആയ എനിക്ക് സ്വന്തമായി അതെങ്ങനെ ചെയ്യാം എന്നു പറഞ്ഞു തരാമോ? ജോസഫ് മാത്യു, ഇടുക്കി A ആദായ നികുതി വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിനുശേഷം മെനുവിൽനിന്ന് ‘efile’ എന്നു കാണുന്ന ഐറ്റം ക്ലിക്ക് ചെയ്യുക. തുടർന്നു മെനുവിൽ ‘ഇൻകം ടാക്സ്
കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷന് ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസെറ്റ് ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്. ഇന്നലെ
Q ഈയിടെ മകളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപയുടെ പഴയ ആഭരണങ്ങൾ വിറ്റു പകരം 7.34 ലക്ഷം രൂപയുടെ ആഭരണം പുതുതായി വാങ്ങി. 24 വർഷം മുൻപ് എന്റെ വിവാഹത്തിനു വാങ്ങിയ സ്വർണമായതിനാൽ ബില്ലൊന്നും ഇല്ല. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ എനിക്ക് ശമ്പളവരുമാനത്തിന് നികുതി ബാധകമല്ലെങ്കിലും (അഞ്ചു ലക്ഷത്തിനു താഴെ)
ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ നിന്നുള്ള മൂലധന നേട്ടത്തിനുള്ള നികുതി ഘടന ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞ ഇന്‍കംടാക്സ് ബില്ലില്‍ അതുണ്ടായേക്കും. അതായത് ധനമന്ത്രി വടി വെട്ടാന്‍ പോയിട്ടേയുള്ളൂ എന്ന്. ഡൽഹി ഇലക്ഷൻ കഴിഞ്ഞേ ഇൻകം ടാക്സ് ബില്ല് വരാൻ സാധ്യതയുള്ളൂ. ഉള്ളിലിരിപ്പ് അപ്പോൾ അറിയാം.
മിഡിൽ ക്ലാസിന് പ്രതീക്ഷിച്ചതിലും എത്രയോ അധികമാണ് കേന്ദ്ര ബജറ്റ് നൽകിയത് എന്നതിൽ ആർക്കും സംശയമില്ല. മറുവശത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് കാര്യമായി ഒന്നും ഇല്ലെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. പത്തു ലക്ഷം വരെയുള്ള വരുമാനത്തിന് എന്തെങ്കിലും ഒക്കെ നികുതി ഇളവുകൾ പ്രതീക്ഷിച്ചിരുന്നിടത്ത്
പ്രതീക്ഷിച്ചതുപോലെ ആദായനികുതിയിൽ വലിയ ഇളവാണ് ഇക്കുറി ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്മാനിച്ചത്. പുതിയ സ്കീം പ്രകാരം 7,75,000 രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ലായിരുന്നു. ഇക്കുറി ബജറ്റിൽ ധനമന്ത്രി അത് 12,75,000 രൂപവരെയായി ഉയർത്തി. റിബേറ്റ് ഉയർത്തിയാണ് ഈ ആനുകൂല്യം
വെളിപ്പെടുത്താത്ത വരുമാനം വെളിപ്പെടുത്തുമ്പോൾ ക്രിപ്റ്റോ കറൻസി പോലുള്ള“വെർച്വൽ ഡിജിറ്റൽ അസറ്റ്” ഉൾപ്പെടുത്തണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചു. നിയമവിരുദ്ധമായ ഇടപാടുകൾ മറയ്ക്കാൻ അനിയന്ത്രിതമായ രീതിയിൽ ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നുവെന്ന നിരവധി റിപ്പോർട്ടുകൾ
സ്ഥിരനിക്ഷേപ പലിശയിൽ പിടിക്കുന്ന മുൻകൂർ നികുതിയ്ക്ക് ബാധകമായ പരിധികൾ വർധിപ്പിച്ചു. ഇതിൽ മുതിർന്ന പൗരൻമാർക്ക് വലിയ ആശ്വാസം ആണ് ബജറ്റ് നൽകുന്നത്. നിലവിൽ അരലക്ഷം രൂപയ്ക്ക് മേലുള്ള പലിശയ്ക്ക് ടിഡിഎസ് (സ്രോതസിൽ നിന്ന് ഈടാക്കുന്ന നികുതി)പിടിക്കുന്നത്. എന്നാൽ ഇനി ഒരു ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ്
അവശേഷിക്കുന്ന ഓള്‍ഡ് റെജിം ആദായ നികുതിക്കാരെ കൂടി ന്യൂ റെജിമിലേക്ക് മാറ്റുവാനും ഇടത്തരക്കാരില്‍ നിന്ന് ആദായ നികുതിയായി ഈടാക്കുന്ന തുക കുറയ്ക്കാനും ലക്ഷ്യമിട്ട് വലിയ മാറ്റങ്ങളാണ് ധന മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിക്ഷേപങ്ങള്‍ക്കും, വായ്പകള്‍ക്കും, ചിലവുകള്‍ക്കും ഇളവ് ലഭിച്ചിരുന്ന
12 ലക്ഷം രൂപ വരെ നികുതി നൽകുകയേ വേണ്ട എന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പാർലമെന്റ് കരഘോഷങ്ങളോടെയാണ് വരവേറ്റത്. പക്ഷേ പുതിയ സ്ലാബ് നിരക്കിൽ മാറ്റങ്ങളുണ്ടെന്നു നാലു ലക്ഷം മുതൽ എട്ടു ലക്ഷം വരെ അഞ്ചു ശതമാനവും 8 ലക്ഷം മുതൽ 12 ലക്ഷം വരെ ഉള്ള പത്തു ശതമാനം നിരക്കിലും നികുതി നൽകണം എന്നു
ഇന്ത്യയിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയവർക്കും പോകാൻ തയ്യാറെടുക്കുന്നവർക്കും ഇത്തവണത്തെ ബജറ്റ് കാര്യമായ ആശ്വാസം നൽകും. നാട്ടിൽ നിന്ന് വിദേശത്തേക്ക് പഠനാർത്ഥം അയക്കുന്ന തുകയ്ക്ക് ഇനി നികുതി പിടിക്കില്ല. നിലവിൽ ഒരു വർഷം ഏഴു ലക്ഷത്തിനു മുകളിൽ ആയാൽ 0.5 ശതമാനം തുക ടിസിഎസ് (ടാക്സ് കളക്ടട്
ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ നികുതി ഇളവുകൾ കിട്ടിയതിൽ വലിയ സന്തോഷത്തിലാണ് ഇന്ത്യൻ മിഡിൽ ക്ലാസ്. മധ്യ വർഗത്തിനും ഉയർന്ന ശമ്പളക്കാർക്കും തീർച്ചയായും സന്തോഷിക്കാവുന്ന ബജറ്റ് തന്നെയാണ് ഇത്. എന്നാൽ താഴെത്തട്ടിലുള്ളവരുടെ വരുമാനം ഉയർത്തുന്നതിനുള്ള ഒരു പ്രഖ്യാപനം പോലും ബജറ്റിൽ
ടൂറിസം മേഖലയില്‍ സംരംഭം പടുത്തുയര്‍ത്തുന്നവര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് നല്‍കുന്നത്. ഹോം സ്റ്റേകള്‍ക്ക് മുദ്രലോണ്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് അതില്‍ ഏറെ ശ്രദ്ധേയം. നിരവധി ചെറുകിട സംരംഭകര്‍ക്ക് ടൂറിസം മേഖലയിലേക്ക് കടന്നുവരാന്‍ ലളിതമായ വ്യവസ്ഥകളോടെ വായ്പ ലഭിക്കുന്നത്
12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി എന്ന ഒറ്റ പ്രഖ്യാപനത്തോടെ ധനമന്ത്രി നിർമലാ സീതാരാമൻ ആദായ നികുതി സ്ലാബുകളിലെ നിരക്കിലും വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്നു ടാക്സ് വിദദ്ധർ ഒരേ പോലെ പറയുന്ന ബജറ്റിലെ ആദായനികുതി നികുതി
30 ശതമാനം എന്ന ഏറ്റവും ഉയർന്ന ആദായനിരക്ക് ഇനി 24 ലക്ഷത്തിനു മേലുള്ള വാർഷിക വരുമാനത്തിന് മാത്രം. നിലവിൽ 15 ലക്ഷം രൂപയ്ക്ക് മേൽ 30 ശതമാനം നിരക്ക് നൽകിയിരുന്ന ഇടത്തരക്കാർക്ക് വലിയ ആശ്വാസം ആണ് സ്ലാബ് നിരക്കിൽ കൊണ്ടു വന്നിരിക്കുന്നത്. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി
ഇന്‍ഷൂറന്‍സ് രംഗത്ത് നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ കമ്പനികളെ കൂടുതല്‍ മല്സരാധിഷ്ഠതമായി മുന്നേറാന്‍ പ്രേരിപ്പിക്കുമെന്നതിനൊപ്പം കൂടുതല്‍ പണം വിപണിയിലെത്താനും വഴിയൊരുക്കും. നൂറു ശതമാനം എഫ്ഡിഐ അനുവദിക്കുന്ന പ്രഖ്യാപനത്തിന് ഒപ്പം ലഭിക്കുന്ന പ്രീമിയം
ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചപ്പോള്‍ മുന്‍പൊരിക്കലുമില്ലാതിരുന്നത്ര പ്രതീക്ഷകളുമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും കാത്തിരിക്കുന്നത്. തങ്ങള്‍ക്ക് ആദായ നികുതി ഇനത്തിലും അതിനു പുറമേയും മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നവര്‍ കരുതുന്നു.
ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുടെ ശക്തിയും കാര്യക്ഷമതയും രാജ്യം ലക്ഷ്യമിടുന്ന വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. കേന്ദ്ര ബജറ്റ് ഇക്കാര്യത്തിൽ കൂടുതലായി കരുതൽ കാണിക്കേണ്ടതുണ്ട്. നിക്ഷേപസമാഹരണം എന്ന വെല്ലുവിളി നിക്ഷേപ സമാഹരണത്തിൽ, വിശേഷിച്ച് സേവിങ്സ് ബാങ്ക്, കറന്റ്
ഇന്ത്യയില്‍ ഇപ്പോള്‍ മിഡില്‍ക്ലാസ് പ്രേമം വഴിഞ്ഞൊഴുകുകയാണ്. പ്രത്യേകിച്ചും ശമ്പളവരുമാനക്കാരായ ഇടത്തരക്കാരോടുള്ള പ്രേമം അണപൊട്ടുന്നു. അവരുടെ കൈകളിലേക്ക് എങ്ങനെ കൂടുതല്‍ പണം എത്തിക്കാമെന്നാണ് എല്ലാവരുടെയും ചിന്ത. മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ അതിനുള്ള നിര്‍ദേശങ്ങളുടെ പ്രളയമാണ്. പ്രീ ബജറ്റ്
താഴ്ന്ന വരുമാനക്കാർക്കും താങ്ങാവുന്ന വിലയിൽ മ്യൂച്ചൽ ഫണ്ടുകൾ വാങ്ങുന്നത് എളുപ്പമാക്കാൻ സെബി മ്യൂച്വൽ ഫണ്ടുകളുടെ 'സാഷറ്റൈസേഷൻ' എന്നതിനെക്കുറിച്ച് പൊതുഅഭിപ്രായം അറിയുന്നതിനായി ഒരു കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി. ഇതിൽ, SEBI 250 രൂപയുടെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ (SIP)
ഇന്നത്തെ വേഗതയേറിയ ലോകത്ത്, ഒരു വിവാഹ ആവശ്യത്തിന് പണം ചിലവഴിക്കുക, മെഡിക്കൽ അടിയന്തരാവസ്ഥകൾക്കായി പണം നൽകുക, അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുക തുടങ്ങിയ പല സാമ്പത്തിക ആവശ്യങ്ങൾക്കും പേഴ്സണൽ ലോണുകൾ ഒരു മികച്ച പരിഹാരമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ലോൺ അപേക്ഷാ
സാമ്പത്തിക വർഷത്തെ നിങ്ങളുടെ ആകെ ശമ്പള വരുമാനം നികുതി നൽകേണ്ട ഏറ്റവും കുറഞ്ഞ പരിധിക്ക് താഴെയാണെങ്കിൽ അല്ലെങ്കിൽ ആവശ്യമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കാതെ നിങ്ങൾ ജോലി മാറുകയാണെങ്കിൽ, തൊഴിലുടമയിൽ നിന്ന് നിങ്ങൾക്ക് ഫോം 16 ലഭിച്ചേക്കില്ല. നിങ്ങളുടെ മൊത്തം ശമ്പളത്തിന്റെയും നികുതി കിഴിവുകളുടെയും രൂപരേഖ
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഉടനെ ചൈനയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി 'ഡീപ് സീക്' പുതിയ എ ഐ മോഡൽ പുറത്തിറക്കിയത് ആഗോള ഓഹരി വിപണികളെ എല്ലാം വിറപ്പിച്ചിരുന്നു. അമേരിക്കയിലെ ടെക് ഭീമൻ കമ്പനികളുടെ ഓഹരി വിലകൾ കുത്തനെ താഴ്ന്നതോടെ എല്ലാ രാജ്യങ്ങളിലെ ഓഹരി വിപണികളിലും പൊടുന്നനെ
ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ ലാഭം കരസ്ഥമാക്കിയതിന്റെ പിന്നാലെ ഡിജിറ്റൽ– ശാഖാ ബാങ്കിങ് സൗകര്യം വിപുലീകരിച്ച് മുന്നേറ്റത്തിനൊരുങ്ങുകയാണ് തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക്. കുതിപ്പിന് മുന്നോടിയായി കാക്കനാട് ഇന്‍ഫോപാർക്കിന് സമീപം ബാങ്കിന്റെ വിപുലമായ അഡ്മിനിസ്ട്രേഷൻ ഓഫീസ്
‘നിങ്ങളില്ലാതായാല്‍ കുടുംബം നിങ്ങളാഗ്രഹിച്ചപോലെ ജീവിക്കേണ്ടേ...’ എന്ന അതിവൈകാരികത നിറഞ്ഞ ചോദ്യം. ഒപ്പം ബിജിഎം ഒക്കെയിട്ട് കൊഴുപ്പിച്ചിരിക്കുന്നു. ഒരു ഇന്‍ഷുറന്‍സ് സമ്മിറ്റിലെ എന്റെ പ്രസംഗം ഇന്‍സ്റ്റ പേജില്‍ റീലാക്കിയിട്ടിരിക്കുന്നു. 128 ഷെയര്‍. 2.7K ലൈക്സ്. 300 കമന്്സ്. ഞാന്‍ ലിങ്ക്
നിങ്ങളുടെ പാൻ (Permanent Account Number) കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ അതിവേഗവും പേപ്പർരഹിതവും സുരക്ഷിതമായും ഉപയോഗിക്കണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇങ്ങനെയൊരു ആഗ്രഹത്തെ യാഥാർഥ്യമാ ക്കുകയാണ് ആദായ നികുതിവകുപ്പിന്റെ PAN 2.0 എന്ന പുതിയ സംവിധാനം. നികുതിദായകരുടെ സൗകര്യങ്ങൾ
Q ഞാൻ കേരളബാങ്കിൽ 10 വർഷം കാലാവധിയുള്ള ത്രൈമാസ പലിശ ലഭിക്കുന്ന 5 ആർഡി അക്കൗണ്ടുകൾ 2014- 15, 2015-16 വർഷങ്ങളിൽ ആരംഭിച്ചു. ഈ അക്കൗണ്ടുകളിൽ ത്രൈമാസ പലിശ മുതലിനോട് അതാതു വർഷം വരവുവ യ്ക്കാതെ 7 വർഷംമുതൽ 8 വർഷംവരെയുള്ള പലിശ (1,321,957 രൂപ) 30-12-22ൽ ഒന്നിച്ചു വരവുവച്ച് ഇൻകം ടാക്സിൽ റിപ്പോർട്ട് ചെയ്തതു
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട്ഫോളിയോ സൃഷ്ടിക്കാം. വളർച്ചാ അവസരങ്ങൾ പരമാവധി മുതലാക്കുകയും അതേ സമയം വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപമാർഗം ആരാണ് ആഗ്രഹിക്കാത്തത്? അത്തരത്തിലൊരു മികച്ച അവസരമാണ് മൾട്ടി-അസെറ്റ്
ബ്രാൻഡഡ് വസ്ത്രകമ്പനികളുടെ പരസ്യത്തിനായി വീട്ടമ്മമാരെയും കുട്ടികളെയും തിരഞ്ഞെടുക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിപ്പു നൽകിയാണ് തട്ടിപ്പിനു വലവിരിക്കുന്നത്. പോസ്റ്റിലെ ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ അംഗമാ കുന്നതോടെ ഫോട്ടോ ആവശ്യപ്പെടും. അയച്ചാൽ ഫോട്ടോഷൂട്ടിനു തിരഞ്ഞെടുത്തതായി സന്ദേശം
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഇനി ദിവസവും അവരുടെ വെബ്സൈറ്റില്‍ വിവിധ സ്കീമുകളുടെ ഇന്‍ഫര്‍മേഷന്‍ റേഷ്യോ (ഐആെര്‍)വെളിപ്പെടുത്തണം. സെബി ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. ഓഹരി വിപണിയിലെ വര്‍ധിച്ച ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സെബി തീരുമാനം. മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ റിസ്ക് അഡ്ജസ്റ്റഡ്
കോഴിക്കോട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. രാജേന്ദ്രൻ നഴ്സിംഗ് ഹോമിന് സമീപമുള്ള ചേംബർ ഭവനിൽ ആണ് പരിപാടി. സെമിനാർ ജനുവരി 25ന് രാവിലെ 9.30ന്
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്, വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിങ്ങിൽ (എംസിഎൽആർ) നേരിയ വർധന വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വന്നു.
?സ്ഥലം, വീട്, ഓഹരി വിൽക്കുമ്പോഴുള്ള നികുതിബാധ്യതയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഇവ ഒന്ന് വിശദമാക്കമോ?
ആവശ്യമായ വേളകളില്‍ വേഗത്തില്‍ പണം ലഭ്യമാക്കാനുള്ള അവസരവും സമ്പാദ്യവും സംയോജിപ്പിച്ചുള്ള ചിട്ടികളുടെ പതിവു സവിശേഷതയാണ് കെഎസ്എഫ്ഇ പ്രയോജനപ്പെടുത്തുന്നതെന്ന് കെഎസ്എഫ്ഇ .... പറഞ്ഞു. ഇതോടൊപ്പം ചിട്ടികളില്‍ മൂല്യവര്‍ധനവു കൂടി ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. വായ്പ എന്നതിലേറെ പണം ലഭ്യമാക്കല്‍
ന്യൂഡൽഹി ∙ വീടുകളും ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സമിതിയെ നിയോഗിക്കുന്നു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (റെറ) സഹകരിച്ചാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഫ്ലാറ്റുകൾ പറഞ്ഞ സമയത്ത്
ക്രിപ്റ്റോകറൻസികൾ വഴി മയക്കുമരുന്ന് കള്ളക്കടത്തും മറ്റ് സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യയിൽ കൂടുകയാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഡാർക്ക് വെബ്, ക്രിപ്റ്റോകറൻസി, ഓൺലൈൻ മാർക്കറ്റ്പ്ലെയ്സ്, ഡ്രോണുകൾ എന്നിവ രാജ്യത്തെ പ്രധാന പ്രശ്നമായി തുടരുന്നുണ്ടെന്നും സർക്കാർ നടപടികളിലൂടെ ഇത്
'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കെത്താൻ തുടങ്ങിയ സ്ത്രീ ശാക്തീകരണ പരിപാടിയായ 'ബീമ സഖിക്ക്' രെജിസ്ട്രേഷനുകൾ കുത്തനെ കൂടുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ, ബീമ സഖിയുടെ മൊത്തം രജിസ്ട്രേഷൻ 52,511 ആണ്. അതിൽ 27,695 ബീമ സഖികൾക്ക് പോളിസികൾ വിൽക്കുന്നതിനുള്ള നിയമന കത്തുകൾ നൽകിയിട്ടുണ്ടെന്നും
2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് വ്യവസായം 100 ദശലക്ഷം കവിഞ്ഞു. 2015 ന് ശേഷം ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. പണക്കാരുടെ കുത്തകയായിരുന്ന ക്രെഡിറ്റ് കാർഡുകൾ പിന്നീട് സാധാരണക്കാരന് വരെ സ്വന്തമാകുന്ന കാഴ്ചക്കാണ് ഇന്ത്യ സാക്ഷ്യം
വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരണം പടിവാതിലിൽ എത്തിനിൽക്കേ, ആദായനികുതി വ്യവസ്ഥകളിൽ ഇളവുനൽകാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായേക്കുമെന്ന പ്രതീക്ഷകൾ ശക്തം. ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ തളർച്ച മറികടക്കാനും ഉപഭോഗവളർച്ച മെച്ചപ്പെടുത്താനും ഈ നീക്കം സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.
∙പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് എന്റെ ഫാക്ടറിയിൽ നിർമിക്കുന്നത്. ഞങ്ങളുടെ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും ഈ ഗോഡൗണിലാണ്. ഈ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന്റെ ഇൻപുട്ട് എടുക്കാൻ സാധിക്കുമോ? മിനി, പറവൂർ ∙ താങ്കൾ ഫാക്ടറി ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിടം പണിയുന്നു എന്നാണു
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ തകർച്ചക്ക് പിന്നാലെ ഇന്ന് മറ്റ് ഏഷ്യൻ വിപണികൾ തകർച്ചയോടെ തുടങ്ങിയപ്പോൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ തകർന്നു. എന്നാൽ മികച്ച വിലകളിൽ വാങ്ങൽ വന്നതും, യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കവും ഇന്ത്യൻ വിപണിക്കും തിരിച്ചു വരവ് നൽകി. 23746
ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന അനധികൃത പണമിടപാടിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടയാൾക്ക് അതു മടക്കി നൽകാൻ എസ്ബിഐയോടു നിർദേശിച്ചു. തട്ടിപ്പു നടന്ന് 24 മണിക്കൂറിനുള്ളിൽ ഉപയോക്താവ് ഇക്കാര്യം ബാങ്കിനെ അറിയിച്ചുവെന്നതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ക്രെഡിറ്റ് സ്കോർ ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സമയത്തായി പുറത്തിറക്കിയ ഉത്തരവുകൾ ഒരുമിപ്പിച്ച് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിച്ചു. വായ്പയ്ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ, വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ.
എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ നിലവിൽ ആയിരം രൂപയെന്നത് 5,000 രൂപയായി ഉയർത്തണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.
അവധിക്കാല ട്രെയിന്‍ യാത്രകളില്‍ മികച്ച നേട്ടം ആസ്വദിക്കാനാകുന്ന ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം... നിങ്ങള്‍ ഒരു ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഐആര്‍സിടിസി വഴി ബുക്ക് ചെയ്താല്‍ കോംപ്ലിമെന്ററി റെയില്‍വേ ലോഞ്ച് ആക്സസ്, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി
റിട്ടയര്‍മെന്റിനായി ആസൂത്രണം ചെയ്യുമ്പോള്‍ ദീര്‍ഘകാല സമ്പാദ്യം സുരക്ഷിതമാക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട്. നിങ്ങള്‍ ഒരു ജീവനക്കാരനോ സ്വയം തൊഴില്‍ ചെയ്യുന്നയാളോ പെന്‍ഷന്‍കാരനോ ആകട്ടെ, പാന്‍ കാര്‍ഡ് ഇപിഎഫ് അകൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ... നിങ്ങളുടെ
ഇഷ്ടം പോലെ സമയം, ഇഷ്ടം പോലെ പണം, ബാധ്യതകൾ ഒന്നുമില്ല, യാത്ര ചെയ്യാനും, പുതിയ കാര്യങ്ങൾ ആസ്വദിച്ചറിയാനും ഇഷ്ടമാണ്, എന്നാൽ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ കഴിവില്ല. പറഞ്ഞു വരുന്നത് വയോധികരുടെ കാര്യമാണ്. യുവ ജനതക്ക് ആവശ്യമായതെല്ലാം ഒരുക്കുന്നത് പോലെ വയോധികർക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കുന്ന ഒരു
പുതുവർഷം സന്തോഷവും, പ്രതീക്ഷകളും നൽകുന്നതോടൊപ്പം കുറെയേറെ സാമ്പത്തിക മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. ഇതിൽ റിസർവ് ബാങ്കിൻറ്റെ പോളിസി മാറ്റങ്ങളോടൊപ്പം പുതിയ സാമ്പത്തിക നിയമങ്ങൾ കൂടി പ്രാബല്യത്തിൽ വരും. എല്ലാ മാറ്റങ്ങളെയും കുറിച്ച് വർഷത്തിന്റ്റെ ആദ്യത്തിൽ തന്നെ അറിയാനായില്ലെങ്കിലും, പ്രധാന സാമ്പത്തിക
സ്വർണമെന്നത് ഇന്ത്യക്കാർക്ക് വെറും ആഭരണമല്ല. സംസ്കാരവുമായി തന്നെ ബന്ധപ്പെട്ടതും പരമ്പരാഗതമായി ഏറെ വികാരത്തോടെ കാണുന്നതുമായ അമൂല്യ സമ്പത്താണ്. അതുകൊണ്ടു തന്നെ, വില കാര്യമാക്കാതെ ആഘോഷവേളകളിലും ഉത്സവകാലത്തും മറ്റും ഇന്ത്യക്കാർ സ്വർണം വാങ്ങിക്കാറുമുണ്ട്. ഇപ്പോഴിതാ വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകളും ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള അടുപ്പം എത്രയെന്ന് വ്യക്തമാക്കുകയാണ്.
വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം സുരക്ഷിതവും മികച്ചനേട്ടം നൽകുന്നതുമായ നിക്ഷേപപദ്ധതികളിലേക്ക് മാറ്റേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഏവർക്കും അറിയാം. ഓഹരി, മ്യൂച്വൽഫണ്ട്, സ്വർണം, കടപ്പത്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ‘പുത്തൻകാല’ നിക്ഷേപപദ്ധതികളിലേക്ക് ചിട്ടി, സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങിയ പരമ്പരാഗത രീതികളിൽ നിന്ന് ചുവടുമാറ്റുന്നവരും ഏറെ.
ഓഹരി, മ്യൂച്ചൽ ഫണ്ട്, സ്വർണം ഇവയൊക്കെയുണ്ടെങ്കിലും മലയാളികൾക്കെന്നും പ്രിയങ്കരമായ നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടിയെ ഇനിയും ജനകീയമാക്കുക, ചെറുപ്പക്കാർക്കിടയിലും സ്വീകാര്യതയുയർത്തുക, ആഗോളതലത്തിലേയ്ക്ക് സാന്നിധ്യമുയർത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് കേരള സർക്കാര്‍ സംരംഭമായ
ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് അഴിമതിക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നു. വർദ്ധിച്ചുവരുന്ന അഴിമതി കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് അവബോധം വളർത്താൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഏറ്റവും പുതിയ പോസ്റ്റിൽ, ഒരു വ്യക്തിക്ക് സ്പാം കോളുകൾ ലഭിച്ചാൽ എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള ചില
വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളെക്കുറിച്ചും തിരിച്ചടവിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നിങ്ങൾ അറിയേണ്ടതെല്ലാം. നിങ്ങൾ ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ,മുതൽ തുകയ്ക്ക് പുറമേ നിങ്ങൾ എത്ര തുക തിരിച്ചടയ്ക്കുന്നു എന്നത് അനുസരിച്ചാണ് പലിശ നിരക്ക് നിർണ്ണയിക്കുന്നത്.പലിശനിരക്കിൽ നേരിയ വർധനവ്
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് എന്ന് എല്ലാവർക്കുമറിയാം. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നതിന്റ്റെ ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇൻ്റലിജൻസ് ' കൂടി നമുക്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് രക്ഷക് പ്ലസ് പദ്ധതി. ഈ പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ ബാങ്ക് പുതുക്കിയിട്ടുണ്ട്. പിഎന്‍ബി രക്ഷക് പ്ലസ് ഒരു കോടി രൂപയില്‍ കൂടുതലുള്ള ആഗോള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള സമഗ്രമായ ആനുകൂല്യങ്ങളാണ്
2024 അവസാനത്തിൽ വിവിധ ബാങ്കുകള്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് നിബന്ധനകള്‍ മാറ്റി. ഇത് ഫീസ്, റിവാര്‍ഡുകള്‍, ഇടപാടുകളെയടക്കം ബാധിക്കും.അപ്രതീക്ഷിതമായ നിരക്കുകള്‍ ഒഴിവാക്കാനും അവരുടെ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനും ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട
വിദേശയാത്രയിൽ പണം കൈകാര്യംചെയ്യുന്നതു സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയാണ് യുണിമണി സർവീസസിന്റെ സിഇഒയും ഡയറക്ടറുമായ കൃഷ്ണൻ ആർ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ആദ്യംതന്നെ സഞ്ചരിക്കുന്ന രാജ്യത്തെ കറൻസിയെക്കുറിച്ചു മനസ്സിലാക്കണം. അതിനൽപം ഹോംവർക്
സ്വർണത്തിന് തിളക്കമേറിയ വർഷമായിരുന്നു 2024. സ്വർണ വില കണ്ട് കണ്ണ് മഞ്ഞളിച്ച മാസങ്ങളും 2024 ൽ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് 2024 'സ്വർണ വർഷം' ആയത്? 2025 ലും സ്വർണത്തിന്റെ തേരോട്ടം തുടരുമോ? ചൈനയുടെ കളികളാണോ സ്വർണ വില ഉയർത്തിയത്? റിയൽ എസ്റ്റേറ്റിൽ നിന്ന് സ്വര്‍ണത്തിലേക്ക് പണം ഒഴുകുന്നുണ്ടോ? കുറെയേറെ
ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണം എന്നു മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ. ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ്
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള വളരെ സാധാരണമായ മാർഗമാണ് ലംപ് സം രീതിയിൽ നിക്ഷേപിക്കുന്നത്.കൃത്യമായ ഇടവേളകളിൽ ചെറിയ തുകകളായി വിഭജിക്കുന്നതിന് പകരം ഒറ്റയടിക്ക് ഗണ്യമായ നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപ ശൈലിയാണിത്. മ്യൂച്വൽ ഫണ്ടുകളിലെ ലംപ്സം നിക്ഷേപം ഒരു നിക്ഷേപ കാലയളവിൻ്റെ തുടക്കത്തിൽ
Results 1-100 of 179