Activate your premium subscription today
ലോകം അസാധാരണവും അപൂര്‍വവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്ക സംരക്ഷണവാദത്തിലേക്ക് തിരിയുകയും മറുഭാഗത്ത് കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈന ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന
ഹോളി ആഴ്ചയിൽ നാല് ദിവസമായി കുറഞ്ഞു പോയ ഇന്ത്യൻ വിപണി വ്യാഴാഴ്ചത്തെ വീഴ്ചയോടെ മുൻ ആഴ്ചയിലെ നേട്ടങ്ങളും നഷ്ടമാക്കി. ട്രംപിന്റെ താരിഫ് യുദ്ധം കൂടുതൽ വിശാലമാകുന്നതിനെ തുടർന്ന് രാജ്യാന്തര വിപണികളുടെ വീഴ്ചയും, മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിനെ ‘ഡീഗ്രേഡ്’ ചെയ്തതും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക്
പരമ്പരാഗത രീതിയിലുള്ള തൊഴിൽ അല്ലാതെ പല പ്ലാറ്റ് ഫോം കമ്പനികളിൽ ഒരേ സമയം ജോലി ചെയ്ത് ജീവിതം പുലർത്തുന്ന ഗിഗ് വർക്കർമാർക്ക് കൈതാങ്ങാവാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സേവനം ചെയ്യുന്ന ഒരു കോടി ഗിഗ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിക്കായി തൊഴിൽ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ഷോറുമിൽവന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ പരമ്പരാഗത വ്യവസായങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതിനെ അടുത്ത തലത്തിലേക്കെത്തിക്കുന്ന ഒന്നാണ് ‘ഷോറൂമിങ്’. കേൾക്കുമ്പോൾ
കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ഓഹരി വിപണിയിലെ തിരുത്തലില്‍ ഏറ്റവും കനത്ത ഇടിവ് നേരിട്ടത് മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമാവുകയും ചെയ്തു.
അടുത്ത പാടത്തേക്ക് നോക്കിയിരുന്നു സ്വന്തം വിളവ് ഉണക്കിക്കളയുന്നവൻ വിഡ്ഢിയാണ്. നമ്മുടെ വിള എങ്ങനെ കളയില്ലാതെ വളര്‍ത്താം എന്നാണ് ചിന്തിക്കേണ്ടത്. കച്ചവടത്തില്‍ വിജയം എന്നത് മുന്‍പിന്‍ നോക്കാതെ കൂടുതല്‍ കൂടുതൽ സമ്പാദിക്കാനുള്ള ലൈസന്‍സല്ല. വിജയത്തിന്റെ വമ്പിലും വീമ്പിലും എല്ലാം വെട്ടിപ്പിടിക്കാനും
നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 90 ശതമാനത്തിനും ഇപ്പോഴും ആവശ്യമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനുള്ള ക്രയശേഷി ഇല്ലെന്നാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്സിന്റെ ഒരു പഠനത്തില്‍ പറയുന്നത്. തീര്‍ച്ചയായും ഇത് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട ഒരു
മീനായാലും ‘പലോഞ്ഞനം’ ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിഫ്ലോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്. നഗരത്തിൽ നാലു റോഡുകൾ ചേരുന്ന പ്രധാന കവലകളിലൊന്ന്. നാലു റോഡുകളിലും മൂലയിൽതന്നെ സൂപ്പർമാർക്കറ്റുകൾ. പഴയതരം സ്റ്റോർ അൽപം
ബാങ്ക് വായ്പകൾ കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാൽ പെനാൽറ്റി അല്ലെങ്കിൽ പിഴ പലിശ ഈടാക്കുന്നുണ്ട്. വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടക്കുന്നത് ഇടപാടുകാരെന്നവിധം ബാങ്കിനും നല്ലതല്ലേ? പ്രത്യേകിച്ചും ബാങ്ക് വായ്പകൾ സമയത്തിന് തിരിച്ചു അടക്കുന്നില്ല, കിട്ടാക്കടം ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്ന് ബാങ്കുകൾ
ജനങ്ങൾ ആഗോളതലത്തിൽ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്കു മാറുന്നത് ചെറുസംരംഭകർക്കു മുന്നിൽ വലിയ സാധ്യതകളാണ് തുറക്കുന്നത്. കൂടുതൽ രുചിയുള്ള ഭക്ഷണം പലപ്പോഴും അനാരോഗ്യകരമാണ്. ഉദാഹരണത്തിന്, ‘ചിപ്സ്’ എന്നു നാം വിളിക്കുന്ന കായ വറുത്തത് രുചികരമെങ്കിലും കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും. ഇവിടെയാണ്
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയാറില്ലേ നമ്മള്. ഇടത്തരക്കാരായ മധ്യവയസ്കരെല്ലാം പറയും എപ്പോഴും ഞങ്ങളുടെ പഴയ കാലമായിരുന്നു കാലം. ഇപ്പോഴെന്നാ. പണ്ടൊക്കെ എന്തൊരു ഇതായിരുന്നു എന്നൊക്കെ. ഇതുപോലത്തെ പറച്ചിലാണ് ഇപ്പോള്‍ ആദായ നികുതിദായകരിലെ മധ്യവയസ്കർ. ഇന്‍കംടാക്സിലെ ഓള്‍ഡ് റെജിം ഗോള്‍ഡ് റെജിം ആയിരുന്നു
വേനൽക്കാലം വരുവാണേ... കുംഭവും മീനവും വരാനിനി അധിക നാളില്ല. ‘ഹന്ത വേനലേ നീ വന്നാൽ എന്തെന്തു സൗഭാഗ്യങ്ങൾ...’ എന്നു പാടേണ്ടിവരും. ഐസ്ക്രീം കമ്പനിക്കാർ കൊണ്ടുപിടിച്ച് ഉൽപാദന–വിതരണ പരിപാടികൾ ഉഷാറാക്കുകയാണ്. ഐസ്ക്രീം സൂക്ഷിക്കാനുള്ള റെഫ്രിജറേറ്ററുകൾ ആയിരക്കണക്കിനാണ് ഓർഡർ ചെയ്യുന്നത്. ഐസ്ക്രീമിൽ പുതിയ
അറിയപ്പെടുന്ന ഓഹരി വിരോധിയായ സുഹൃത്ത് പത്രം എടുത്ത് മുമ്പിലേക്കിട്ടു. 'കണ്ടോ ഞാന്‍ പറഞ്ഞപ്പോള്‍ വിശ്വാസമായില്ല. ഇപ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തന്നെയാ പറഞ്ഞിരിക്കുന്നേ.' ഞാനൊക്കെ ആരാ എന്ന ഭാവത്തില്‍ അവന് ഒന്ന് ഞെളിഞ്ഞിരുന്നു. ഞാന്‍ പത്രമെടുത്ത് നോക്കി. നിക്ഷേപകരെ തട്ടിപ്പില്‍ പെടാതിരിക്കാനുള്ള
ഓഹരി വിപണി ഇടിവ് നേരിടുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിര്‍ത്തലാക്കുന്നത് ഒരു വിഭാഗം നിക്ഷേപകര്‍ക്കിടയില്‍ കണ്ടുവരാറുള്ള പ്രവണതയാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ ഏതാനും മാസങ്ങളായി തുടരുന്ന ചാഞ്ചാട്ടത്തിനിടയിലും ഈ പ്രവണത കാണുന്നുണ്ട്. അതേ സമയം മറുഭാഗത്ത് പുതിയ എസ്ഐപി നിക്ഷേപം കൂടുതലായി
മക്കൾക്കായി സ്വത്ത് കൊടുക്കേണ്ട കാര്യം വരുമ്പോൾ മാതാപിതാക്കൾ പല രീതികൾ പിന്തുടരാറുണ്ട്. ചില മാതാപിതാക്കൾ മക്കൾക്ക് അധികം പ്രായമാകുന്നതിന് മുൻപേ തന്നെ സ്വത്തെല്ലാം പങ്കിട്ട് കൊടുത്ത് വിൽ പത്രം എഴുതി വെക്കും. മറ്റു ചിലർ മരണം വരെയും സ്വത്ത് കൊടുക്കാതെ കാത്തു സൂക്ഷിക്കും. മരിച്ചാൽ ആർക്ക് എന്ത് സ്വത്ത്
ഡോളര്‍ സൂചിക (ഡോളര്‍ ഇന്‍ഡക്സ്) വീണ്ടും മൂലധന വിപണിയുടെ ശ്രദ്ധാകേന്ദ്രമാകുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം എട്ട് ശതമാനത്തോളം ഉയര്‍ന്ന ഡോളര്‍ സൂചിക ജനുവരിയില്‍ 110ന് മുകളിലേക്ക് ഉയരുന്നതാണ് കണ്ടത്. ഇതിന് മുമ്പ് ഡോളര്‍ സൂചിക ഈ നിലവാരത്തിലെത്തിയത് 2022 നവംബറിലാണ്.
സമീപകാലത്ത് നിക്ഷേപകര്‍ക്ക് കൈവന്ന താരതമ്യേന പുതിയ രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് റെയിറ്റ്സ് (റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്), ഇന്‍വിറ്റ്സ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്) എന്നിവ. സ്ഥിരവരുമാനം കാംക്ഷിക്കുന്ന അല്ലെങ്കില്‍ പോര്‍ട്ഫോളിയോയില്‍
ആത്മ സുഹൃത്തുകളുടെ പതിവായുള്ള പ്രതിമാസ ചായപേ ചര്‍ച്ചയില്‍ സകലമാന വിഷയങ്ങളും ഗോസിപ്പുമൊക്കെ ചര്‍ച്ചചെയ്ത് എല്ലാവരുടെയും വായില്‍ വെള്ളം വറ്റിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സൂത്രത്തില്‍ മറ്റൊരു വിഷയമെടുത്തിട്ടു. ഈ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി പ്ലാനിംഗിന് ഇനി മൂന്നുമാസമേയുള്ളൂ. അവസാനം വരെകാത്തുനിന്ന്
ധനികരാകാനുള്ള എളുപ്പവഴി എന്താണ്. ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റ് എന്ന നിലയിലുള്ള എന്റെ രണ്ടര ദശാബ്ദക്കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ ലോകത്തെ ഏറ്റവും വലിയ ധനികരായ നിരവധി മലയാളികളുമായി അടുത്തിടപഴകാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ സ്വകാര്യമായും ഔദ്യാഗികമായും അവരോട് പലവട്ടം
'ഇന്ന് ജോലിയൊന്നുമില്ലേ അച്ഛാ' അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടുകൂടിക്കിടന്ന എന്നെ വാരിവലിച്ച് പുറത്തേക്കിട്ടിട്ട് മകള്‍ ചോദിച്ചു. ഇന്ന് അവധിയല്ലേ മോളെ. ഇന്ന് ജോലിയൊന്നുമില്ല. ഞാന്‍ നീരസം പുറത്തുകാട്ടാതെ പറഞ്ഞു. അല്ല അച്ഛന്റെ ജോലിയുടെ കാര്യമല്ല ചോദിച്ചത്.
അടിസ്ഥാന സൗകര്യ വികസനം നടക്കുന്ന ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ കുതിച്ചുയരുകയാണ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ്. മൂലധന വിലമതിപ്പിനും വാടക വരുമാനത്തിനും ഉള്ള സാധ്യതയാണ് റിയൽ എസ്റ്റേറ്റിനെ ആകർഷകമായ ദീർഘകാല നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിലും റിയൽ എസ്റ്റേറ്റിനെ വിശ്വസിക്കാവുന്ന
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽനിന്നും വരും’ എന്നൊരു ചൊല്ലുണ്ട്. സ്വന്തം കഴിവിന്റെ മികവുകൊണ്ട് ഇരിക്കുന്നിടത്തേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒട്ടേറേപ്പേർക്ക് ചേരുന്നതാണിത്. ഒരിടത്ത് ഡാൻസിന്റെ
സ്ഥിരമായി എത്തുന്ന ഉപഭോക്താവിനെ പെട്ടെന്നൊരു ദിവസം കാണാതായാൽ വിട്ടുകളയരുത്. അന്വേഷിക്കുകതന്നെ വേണം. ഉപഭോക്താക്കളെ നിലനിർത്തുന്നതിനെക്കാൾ 80 ശതമാനത്തിലധികം ചെലവ് കൂടുതലാണ് പുതിയവരെ എത്തിക്കാൻ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുവാൻ ആവശ്യമായ മാർക്കറ്റിങ്
അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ നൈക്കി ഇവന്റ് സ്പോണ്‍സർഷിപ്പുകൾക്കായി ഓരോ വർഷവും നീക്കി വയ്ക്കുന്നത് 600കോടി യു.എസ് ഡോളറോളമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2020 യുടെ ടൈറ്റിൽ സ്പോൺസർ ആകുന്നതിനായി ഫാന്റസി സ്പോർട്സ് ആപ്ലിക്കേഷൻ കമ്പനിയായ ഡ്രീം 11 ചിലവഴിച്ചത് 222 കോടി രൂപ. എന്തിന് വേണ്ടിയാണ് അതികായന്മാരായ ഈ
സുഹൃത്തിന്റെ നിര്‍ത്താതെയുള്ള ഫോണ്‍വിളി. പതിവില്ലാത്തതാണ്. ഒരിക്കല്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നതുവരെ കാത്തിരിക്കുന്ന ക്ഷമാശീലന്‍. സദ്ഗുണസമ്പന്നന്‍. ഇതിപ്പോള്‍ പലവട്ടമായി. മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയയുടന്‍ തിരിച്ചുവിളിച്ചു. അത്യാവശ്യമായി 50000 രൂപ വേണം അപ്പോള്‍ തന്നെ
പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്. ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ
ഒരിക്കല്‍ ശിഷ്യന് ഗുരുവിനോടു ചോദിച്ചു: ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ നമ്മള് അധികംപേരും തോറ്റുപോകുന്നത്.’ ഗുരു പറഞ്ഞു: ‘യഥാര്‍ഥത്തില്‍ ജീവിതമെന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷേ, ഓരോരുത്തര്‍ക്കും ദൈവം വെവ്വേറെ ചോദ്യപേപ്പറാണ് നല്‍കുന്നത്. ഇതറിയാതെ നാം അടുത്തിരിക്കുന്നവനെ പകര്‍ത്താന്‍
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള മാവേലി എക്സ്പ്രസിലെ ട്രെയിൻ യാത്രയിൽ അദ്നൻ സാമിയുടെ പ്രശ്സതമായ ആ പാട്ടുകേട്ട് ഒന്നു മയങ്ങുകയായിരുന്നു ഞാൻ. എതിർ സീറ്റിൽ ഇരുന്നിരുന്ന സുഹൃത്തിന്റെ മൂളക്കം കേട്ട് ഞാൻ ഉണർന്നു. " ഓരോ ഇടിവും ഓഹരി വാങ്ങാനുള്ള അവസരമാണ് എന്നു പറഞ്ഞവനെ കിട്ടിയിരുന്നേൽ എടുത്ത്
ബാങ്കിടപാടുകളിൽ ഇടപാടുകാർക്കുള്ള പരാതികൾ പരിഹരിക്കുവാൻ ശക്തമായ സംവിധാനം നിലവിലുണ്ട്. പരാതികൾ വിശദമായി പരിശോധിക്കുവാനും ഇടപാടുകാർക്ക് ന്യായപൂർണമായ പരിഹാരം നൽകുവാനും ഓരോ ബാങ്കിലും അവരുടേതായ സംവിധാനങ്ങളും ഉണ്ട്. ഈ സംവിധാനത്തിന്റെ പ്രവർത്തനം നിരന്തരമായി വിലയിരുത്തുവാൻ ഉന്നത തല സമിതികൾ
കെവൈസി(Know Your Customer), അല്ലെങ്കിൽ ഇടപാടുകാരനെ അറിയുക എന്നത് ഒരു പൊല്ലാപ്പായാണ് പലപ്പോഴും ഇടപാടുകാർക്ക് അനുഭവപ്പെടുന്നത്. കൊടുത്ത രേഖകൾ പോരാ, ശരിയല്ല എന്നിങ്ങനെ നൂലാമാലകൾ. അക്കൗണ്ടുകൾ ബാങ്കിൽ ചെന്നാൽ ഉടനെ തുറന്ന് കിട്ടില്ല. പഴയ രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവർ, മുതിർന്ന പൗരൻമാർ എന്നിവരെല്ലാം
ഒരു ഇന്‍വെസ്റ്റ്മെന്റ് കോണ്‍ക്ലേവാണ് വേദി. എനിക്ക് മുമ്പ് സംസാരിച്ചവരെയെല്ലാം സദസിലുള്ളവരെയെല്ലാം എടുത്ത് അമ്മാനമാടി നിലത്തുവെച്ചതേയുള്ളൂ. സമ്പാദിക്കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും റിച്ചാകുന്നതിന്റെയുമെല്ലാം അപാര സാധ്യതകളെക്കുറിച്ചുള്ള ഹൈവോള്‍ട്ടേജ് ക്ലാസുകള്‍. എനിക്കായി ഇനിയൊന്നും
കാലങ്ങളായി മാർക്കറ്റിങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് മാർക്കറ്റിങ് തന്ത്രങ്ങൾ തെറ്റായ രീതിയിൽ പ്രയോഗിക്കുകയോ അല്ലെങ്കിൽ തീരെ പ്രയോഗിക്കാതിരിക്കുകയോ ചെയ്ത് തിരിച്ചടികൾ ഏറ്റു വാങ്ങേണ്ടി വന്ന നിരവധി സംരംഭകരെ നേരിട്ടറിയാം. പലയാവർത്തി പറഞ്ഞ്
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
Results 1-34