500 രൂപ ചെലവഴിച്ചു 16 അടി നീളത്തില്‍ നാടൻ വള്ളം; 5 പേർക്ക് യാത്ര ചെയ്യാം
Mail This Article
×
മാന്നാർ ∙ മുള കൊണ്ടും വള്ളം തയാറാക്കാമെന്ന് സോമരാജൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെന്നിത്തല 17-ാം വാർഡിൽ തെക്കുമുറിയിൽ വാഴത്തറയിൽ വി. സോമരാജൻ (51) ആണ് പുതിയ മുള വള്ളത്തിന്റെ ശിൽപി. മുളയും പ്ലാസ്റ്റിക് ഷീറ്റും കയറും കെട്ടുകമ്പിയും ഉപയോഗിച്ച് 500 രൂപാ മാത്രം ചെലവഴിച്ചു 16 അടി നീളത്തിലാണ് നാടൻ വള്ളം തയാറാക്കിയത്. 5 പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. കൂടാതെ 300 കിലോഗ്രാം വരെ ഭാരം കയറ്റാനുമാകുമെന്ന് സോമരാജൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.