ADVERTISEMENT

ബെംഗളൂരു ∙ കോവിഡ് ചികിത്സയ്ക്കു നീക്കി വച്ചിരിക്കുന്ന 50% കിടക്കകളിൽ പകുതി മറ്റു ചികിത്സയിലുള്ളവർക്കായി വിട്ടുകൊടുക്കണമെന്ന്  സ്വകാര്യ ആശുപത്രികൾ സർക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി വ്യാപനം പരിധിവിട്ട് ഉയരുമ്പോഴും കൂടുതൽ പേരും വീടുകളിൽ ചികിത്സ തേടുകയാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ് ഹോംസ് അസോസിയേഷൻ (ഫന) പ്രസിഡന്റ് ഡോ.എച്ച്.എം.പ്രസന്ന പറഞ്ഞു.

കോവിഡ് 38,083; ബെംഗളൂരുവിൽ 17,717 

ബെംഗളൂരു ∙‌ കർണാടകയിൽ ഇന്നലെ 38,083. കോവിഡ് ബാധിതർ. ഇതേവരെ പോസിറ്റീവായത് 3692496 പേർ. ഇന്നലെ 49 മരണം. മൊത്തം 38754.ചികിത്സയിലുള്ളത് 328711 പേർ.ബെംഗളൂരുവിൽ ഇന്നലെ 17717 പേർ പോസിറ്റീവായതോടെ മൊത്തം കോവിഡ് ബാധിതർ 1666475. നഗരത്തിൽ 12മരണം. മൊത്തം 16546. സ്ഥിരീകരണ നിരക്ക് (ടിപിആർ) 20.44.%. മരണനിരക്ക് (സിഎഫ്ആർ) 0.12%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com