ADVERTISEMENT
റീലുകൾക്ക് ലൈക്കുകൾ കുറഞ്ഞതുമൂലമുള്ള മാനസിക പ്രശ്നങ്ങളും ഇവ നിർമിക്കുന്ന കുട്ടികളിൽ കൂടി വരുന്നതായാണ് റിപ്പോർട്ട്. റീൽ ‍നിർമാണത്തിന്റെ ഭാഗമായി കൂട്ടുകാരെ പൊതുജനമധ്യത്തിൽ പരിഹസിക്കുക, ഉപദ്രവിക്കുക തുടങ്ങിയ സംഭവങ്ങളും കൂടുന്നു. ഇവയുടെ ഇരകളാകുന്നവരെ മാനസിക ബുദ്ധിമുട്ടുകളും സമ്മർദവും താങ്ങാനാകാതെ ആത്മഹത്യയിലേക്കു വരെ നയിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. റീൽ നിർമാണത്തിനുവേണ്ടി സമയം ചെലവഴിക്കുന്നത് പലരുടെയും പഠനത്തെയും സാരമായി ബാധിക്കുന്നതായി അധ്യാപകരും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com