തട്ടുകടയിലെ മാലിന്യം നടപ്പാതയിൽ; ദുരിതം ഇരട്ടിയായെന്നു നാട്ടുകാരും നഗരസഭയും
Mail This Article
×
കളമശേരി ∙ ഇടപ്പള്ളി ടോളിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം രാത്രിയിൽ പ്രവർത്തിക്കുന്ന 2 തട്ടുകട മൂലം ദുരിതം ഇരട്ടിയായെന്നു നാട്ടുകാരും നഗരസഭയും പറയുന്നു. പരാതിയെത്തുടർന്ന് നഗരസഭ പലവട്ടം തട്ടുകടകൾ എടുത്തുമാറ്റിയെങ്കിലും വീണ്ടും മറ്റെവിടെ നിന്നോ തട്ടുകട തയാറാക്കി കൊണ്ടുവന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്. രാത്രിയിലെ കച്ചവടത്തിനു ശേഷമുള്ള മാലിന്യം മുഴുവൻ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ നടപ്പാതയിൽ തള്ളുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.