പേരാമ്പ്ര (കോഴിക്കോട്) ∙ ജാനകിക്കാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിൽ. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ വനത്തിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതിനാണ് കുറ്റ്യാടി ആക്കൽ സ്വദേശി മാവിലപ്പാടി ഗുരുക്കൾ പറമ്പിൽ മർവിനെ (22) അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിൽ കഴിയുന്ന

പേരാമ്പ്ര (കോഴിക്കോട്) ∙ ജാനകിക്കാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിൽ. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ വനത്തിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതിനാണ് കുറ്റ്യാടി ആക്കൽ സ്വദേശി മാവിലപ്പാടി ഗുരുക്കൾ പറമ്പിൽ മർവിനെ (22) അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിൽ കഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര (കോഴിക്കോട്) ∙ ജാനകിക്കാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിൽ. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ വനത്തിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതിനാണ് കുറ്റ്യാടി ആക്കൽ സ്വദേശി മാവിലപ്പാടി ഗുരുക്കൾ പറമ്പിൽ മർവിനെ (22) അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിൽ കഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര (കോഴിക്കോട്) ∙ ജാനകിക്കാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിൽ. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ വനത്തിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതിനാണ്  കുറ്റ്യാടി ആക്കൽ സ്വദേശി മാവിലപ്പാടി ഗുരുക്കൾ പറമ്പിൽ മർവിനെ (22) അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനൊപ്പം എത്തിയാണ് മർവിൻ പെൺകുട്ടിയെ  പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സായൂജ്, ഷിബു, രാഹുൽ, അക്ഷയ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. രണ്ടാഴ്ച മുൻപ് സായൂജ് പ്രണയം നടിച്ച് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിക്കുകയും പിന്നാലെയെത്തിയ മറ്റുള്ളവർ ശീതളപാനീയത്തിൽ ലഹരിമരുന്ന് ചേർത്തു നൽകി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് 16ന് രാഹുലും  മർവിനും ബൈക്കിലെത്തി പെൺകുട്ടിയെ പെരുവണ്ണാമൂഴിയിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഡിവൈഎസ്പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത മർവിനെ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതികളെയെല്ലാം കസ്റ്റഡിയിൽ ലഭിക്കാൻ തിങ്കളാഴ്ച അപേക്ഷ നൽകുമെന്ന് നാദാപുരം എഎസ്പി പറഞ്ഞു.