ADVERTISEMENT
തിരൂർ ∙ നിറമരുതൂരിൽ വിരിഞ്ഞ പൂക്കൃഷിവിപ്ലവം സമീപസ്ഥലങ്ങളിലേക്കും പടർന്നു പന്തലിക്കുന്നു. ഓണക്കാലം ലക്ഷ്യമിട്ടുള്ള പൂക്കൃഷിയാണു നിറമരുതൂരിനു പുറമേ അടുത്തുള്ള സ്ഥലങ്ങളിലെല്ലാം വ്യാപിക്കുന്നത്. 3 വർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിലാണ് നിറമരുതൂരിൽ കൃഷി തുടങ്ങിയത്. ഇത് വിജയിച്ചതോടെ ഓരോ വർഷവും കൂടുതൽ സ്ഥലങ്ങളിൽ പൂക്കൾ വിരിയിച്ചു. ഇത്തവണയും നാലേക്കർ സ്ഥലത്ത് ചെടികൾ നട്ടിട്ടുണ്ട്. 20 ടൺ പൂക്കൾ വിരിയാക്കാമെന്നാണു പ്രതീക്ഷ. കഴിഞ്ഞ തവണ 15 ടൺ പൂക്കൾ ലഭിച്ചിരുന്നു. 25 കർഷകരാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com