ADVERTISEMENT
കഴിഞ്ഞകാല പ്രളയത്തിന്റെ വിറയാർന്ന ഭീതി ഈ നാട്ടിൽ ഇപ്പോഴും ഓളമിളക്കുന്നു. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ വീടിനു വെളിയിൽ റോഡരികിൽ സ്വന്തം വള്ളം നാട്ടുകാർക്ക് കൂടി പ്രയോജനപ്പെടും വിധം അയിരൂർ കൈതക്കോടി പ്രണവിൽ പ്രദീപ് കയർ കെട്ടി സംരക്ഷിക്കുകയാണ്. നദി പിണങ്ങി ‘കര കയറുന്ന’ നേരം രക്ഷയുടെ തീരമണയാൻ ഇനി ആരും കാത്തിരിക്കേണ്ടെന്ന മുൻകാല അനുഭവമാണ് പ്രദീപിനെ ഇത്തരത്തിൽ വളളമിറക്കാൻ പ്രേരിപ്പിച്ചത്. അതിജീവനത്തിന് കരുതലിന്റെ വേറിട്ട കാഴ്ചയാകുന്നു ഇത്.     
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com