ADVERTISEMENT

കോഴിക്കോട് ∙ സൈനബ വധക്കേസിൽ അറസ്റ്റിലായ ഗൂഡല്ലൂർ പെരിയനഗർ ഓവാലി സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാൻ, താനൂർ സ്വദേശി കുന്നുംപുറം സമദ് എന്നിവരെ ഗൂഡല്ലൂരിൽ എത്തിച്ചു തെളിവെടുത്തു. സൈനബയെ തട്ടികൊണ്ടുപോയി മുക്കത്തിനു സമീപം കൊലപ്പെടുത്തി ആഭരണവും പണവും കവർന്ന് നാടുകാണി ചുരത്തിൽ തള്ളിയെന്നാണു പ്രതികളുടെ മൊഴി. തുടർന്നാണ് രണ്ടു പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. സമദിന്റെ പൊലീസ് കസ്റ്റഡി ഇന്നു തീരും. സുലൈമാൻ പൊലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി തുടരും. നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com