ഒന്നാം റാങ്ക് നഷ്ടമായത് ഒരു മാർക്കിന്, 22–ാം വയസ്സിൽ സർക്കാർ ജോലി നേടി; പരിമിതിയെ ദേശീയ പുരസ്കാരം കൊണ്ടു തോൽപിച്ച് രശ്മി
Mail This Article
×
ഒരു പെൺകുഞ്ഞു പിറന്നപ്പോൾ നല്ല വെളിച്ചവും തെളിച്ചവുമുള്ളൊരു പേരു നൽകിയാണ് അച്ഛനമ്മാർ അവളെ ജീവിതത്തിലേക്ക് വരവേറ്റത്. ‘രശ്മി’ എന്ന പേര് അന്വർഥമാക്കി തന്റെ കുസൃതികളാൽ ആ വീട്ടിൽ അവൾ പ്രകാശം നിറച്ചു. ആ കുഞ്ഞുജീവിതത്തിന് കണ്ണുതട്ടിയതുപോലെ മൂന്നാം വയസ്സിൽ ദുർവിധി അവളുടെ ജീവിതത്തിലേക്കൊന്നെത്തി നോക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.