മുയലും ആമയും
Mail This Article
×
ഇല്ല, തലക്കെട്ടു തെറ്റിയിട്ടില്ല. നമുക്കാർക്കും തോറ്റവരോടു താൽപര്യമില്ല. ജയിച്ച ആമയുടെ പക്ഷക്കാരാണ് എല്ലാവരും. കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ 2600 വർഷം മുൻപ് യവനകഥാകാരനായ ഈസോപ് ‘ആമയും മുയലും’ എഴുതിയ കാലംമുതൽ കഥ ഇതുതന്നെ. സ്ഥിരപരിശ്രമി വിജയിക്കും, സുഖാന്വേഷി പരാജയപ്പെടും, പയ്യെത്തിന്നാൽ പനയും തിന്നാം എന്നെല്ലാം പറഞ്ഞ്, ആമയെ മാതൃകാപുരുഷനായി..Motivational Column, B.S.Warrier, Ulkazhcha Column
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.