ADVERTISEMENT

നന്മയെ വാഴ്ത്തുകയും തിന്മയെ ഇകഴ്ത്തുകയുമാണ് ഏതു ധർമസംഹിതയുടെയും രത്നച്ചുരുക്കം. അത് ഏതു സാഹചര്യത്തിലും തീർത്തും ശരി തന്നെയോ? സ്വാർഥത നല്ലതല്ലെന്നും ജീവിതം ആത്യന്തികമായി സേവനത്തിനുളളതാണെന്നും നാം പഠിക്കുന്നു, പഠിപ്പിക്കുന്നു. 100 ശതമാനവും ഇതു നടപ്പാക്കാൻ ആർക്കാണു സാധിക്കുക? ഒരു മാസം കഷ്ടപ്പെട്ടു പണിയെടുത്തു കിട്ടുന്ന ശമ്പളം മുഴുവനും കിട്ടുമ്പോൾത്തന്നെ അന്യർക്കു വിതരണം ചെയ്തു ചാരിതാർഥ്യമടയുവാൻ ആർക്കെങ്കിലും കഴിയുമോ? ദൈന്യമനുഭവിക്കുന്നവർക്ക് അവരുടെ അർഹതയും നമ്മുടെ ധനശേഷിയും അനുസരിച്ചു സഹായം നൽകുന്നത് അഭികാമ്യമാണെന്നതിൽ തർക്കമില്ല. പക്ഷേ തനിക്കു യാതൊന്നും നീക്കിവയ്ക്കാതെ മുഴുവനും അന്യർക്കു ദാനം ചെയ്യുന്നത് പ്രായോഗികമല്ല. ദാനത്തിനുമുണ്ട് പരിമിതി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com