സഞ്ചാരികളുടെ സ്വപ്നഭൂമി; ഇഞ്ചിഞ്ചായി വെള്ളത്തിലേക്ക്, മറവിയിലേക്കാഴുമോ തുരുത്ത്?
Mail This Article
×
ദൂരെനിന്നേ കാണാമായിരുന്നു, റോഡരികിലെ ഷെഡിൽ നിരന്നിരിക്കുന്ന സംഘത്തെ. വണ്ടി നിർത്തിയതും അവർ ഓടിയെത്തി, ‘‘ബോട്ടിങ്ങിന് ആണോ സാർ...?’’അല്ലെന്ന് അറിഞ്ഞതോടെ നിരാശയോടെ വീണ്ടും ഷെഡിലേക്ക്. ഞങ്ങളുടെ വരവിന്റെ ലക്ഷ്യമറിയാൻ അവിടെത്തന്നെ നിലയുറപ്പിച്ച കെ.പി.ഹരിദാസിനോട് ജോലിയെക്കുറിച്ചന്വേഷിച്ചു. ‘ഇന്നു പണി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.