വിദേശത്തെ ലക്ഷങ്ങളുടെ ശമ്പളം വിട്ട് തിരിച്ചെത്തി; ആ ഗവേഷകനോട് കേരളം ചെയ്തത്!

Mail This Article
×
കാലാവസ്ഥാ വ്യതിയാനത്തിന് മുൻപിൽ എന്തു ചെയ്യണമെന്ന് കേരളം പകച്ചുനിൽക്കുമ്പോൾ, ആ മാറ്റവും കൃഷിയിലടക്കം അതുണ്ടാക്കാവുന്ന പ്രത്യാഘാതവും മൂന്നു പതിറ്റാണ്ട് മുൻപ് പ്രവചിച്ച ഒരു കാലാവസ്ഥ ശാസ്ത്രജ്ഞനുണ്ട്. ഒരു മലയാളി. കൊല്ലങ്കോട്ടുകാരനായ ഡോ.പി.രാമ പിഷാരടി. ഇന്ത്യൻ കാലവർഷത്തിന്റെ ‘ജാതകം’ കുറിച്ചയാൾ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.