Download Manorama Online App
പൊന്നും കുടത്തിനു പൊട്ട് എന്നതു പോലെയാണ് ഹ്യുണ്ടേയ് ക്രെറ്റയ്ക്ക് എൻ ലൈൻ സീരീസ്. ഒട്ടേറെ സവിശേഷതകളും ആഡംബരങ്ങളും എടുത്തണിഞ്ഞ് അടുത്തിടെ പുതു രൂപത്തിലെത്തിയ ക്രെറ്റയ്ക്ക് ഏതാനും ആഴ്ചകൾ പിന്നിടുമ്പോള്‍ എൻ ലൈൻ ലോഗോ നൽകുന്നത് സൂപ്പർ താര പരിവേഷം. വ്യത്യസ്തത വേണമെന്നു ആഗ്രഹിക്കുന്നവർക്ക് ക്രെറ്റ വിട്ട്
ലോകം അറിയുന്ന ടൊയോട്ടകളിലൊന്നാണ് റൂമിയോൺ. കൊറോളയുടെ ഹാച്ച് ബാക്ക് രൂപമായി ജപ്പാൻ അടക്കമുള്ള വിപണികളിൽ കുറയേറെ നാൾ തിളങ്ങി നിന്ന വാഹനം. എന്നാൽ നാമറിയുന്ന റൂമിയോൺ വേറെയാണ്. ഇന്നോവ ക്രിസ്റ്റയുടെ കുഞ്ഞനിയനാകുന്നു ഇന്ത്യയിലെ റുമിയോൺ. കുഞ്ഞ് എന്നു പറഞ്ഞാൽ അത്ര ചെറുതൊന്നുമല്ല, ക്രിസ്റ്റയുടെ രൂപ
ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകതയായ അസാമാന്യ മെയ് വഴക്കവും അനിതര സാധാരണമായ കുതിപ്പും കൂട്ടിനെത്തിയതോടെ ടാറ്റയുടെ പഞ്ചിന് ശരിയായ ‘പഞ്ച്’ കിട്ടി. ടാറ്റയുടെ പുതിയ പഞ്ച് ഇവി സൗമ്യവും ഹൃദ്യവും അതേസമയം വന്യവുമാകുന്നു... സൂപ്പർ ആഡംബര കാറിനൊത്ത സൗകര്യങ്ങളും അതീവ ഗുണമേന്മയുള്ള ഉൾവശവും വല്ലാത്ത ഡ്രൈവിങ്
ടാറ്റയുടെ ഐതിഹാസിക വാഹനമാണ് സഫാരി. 1998 മുതൽ വിപണിയിലുണ്ടായിരുന്ന സഫാരിയുടെ നിർമാണം 2019 ൽ ടാറ്റ അവസാനിപ്പിച്ചു. ഹാരിയറിനെ അടിസ്ഥാനമാക്കി ഒരു ഏഴു സീറ്റ് എസ്യുവി പുറത്തിറക്കിയപ്പോൾ ടാറ്റയ്ക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021ൽ സഫാരി വീണ്ടും
എസ്യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്.
ആറു കൊല്ലം മുമ്പ് ആദ്യമായി കാണുമ്പോഴും പുതുപുത്തൻ ആടയാഭരണങ്ങളിൽ ഇന്നലെ വീണ്ടും കണ്ടപ്പോഴും നിന്നെപ്പറ്റി ഒന്നേ പറയാനുള്ളൂ; കാലത്തിനു മുമ്പേ ഓടുന്നവൾ. നിനക്ക് ഓർമയുണ്ടാകുമോ? മൂന്നാറിലായിരുന്നു നമ്മുടെ ആദ്യ സമാഗമം. ടാറ്റാ മോട്ടോഴ്സിന്റെ പ്രഥമ ചെറു എസ്യുവി നെക്സോൺ മാധ്യമ ഡ്രൈവ് അവിടെയായിരുന്നല്ലോ.
അര ലക്ഷം നെക്സോൺ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയൊട്ടാകെ ഇറങ്ങിയെങ്കിൽ അതിൽ പതിനായിരത്തിലധികം കേരളത്തിലാണോടുന്നത്. ടാറ്റ കേരളത്തിന്റെ സ്വന്തം കാറാണെന്ന പരസ്യപ്രചരണങ്ങൾ എത്ര സത്യസന്ധം. നെക്സോൺ ഇലക്ട്രിക് പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ നെക്സോൺ.ഇവി എന്ന പേരിൽ പുനർജനിക്കുമ്പോൾ ഈ സ്നേഹം അധികരിക്കാനാണു
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിക്കയറുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗൻ ടൈഗൂൺ, സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ... ഇത്രയും വാഹനങ്ങൾ നിറഞ്ഞു നില്ക്കുന്ന വിഭാഗം. സെഡാനുകളെ പിന്തള്ളി മുന്നേറുന്ന ഈ ചെറു എസ്യുവി വിഭാഗത്തിലെ ആദ്യജാതൻ
മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള വാഹനമായി ഇൻവിക്റ്റോ. റോഡിലിറങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആഡംബര ഹൈബ്രിഡ് വാഹനം സുസുക്കിയെന്ന ബ്രാൻഡിനെ വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. കാരണം ആഗോള വിപണിയിൽ
ഡീസലിലോടുന്ന കാറുകളുടെ ഉത്പാദനം ഏതാണ്ട് അവസാനിച്ചു. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടേയ്, കിയ, ഹോണ്ട... ഇവരൊക്കെയാണിപ്പോൾ ഡീസൽ മോഡലുകൾ ഇറക്കുന്നത്. മാരുതിയടക്കമുള്ള വമ്പൻമാർ ഡീസൽ അവസാനിപ്പിച്ചു. ഇനി ഉണ്ടാക്കില്ല എന്നു പരസ്യപ്രസ്താവനയുമിറക്കി. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ ഡീസൽ കാറുകൾക്ക് 2 ലക്ഷം രൂപയോളം
ഇന്ത്യയ്ക്ക് സ്വതന്ത്രം ലഭിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം 1948 ലാണ് അശോക് മോട്ടോഴ്സ് സ്ഥാപിക്കുന്നത്. ഇംഗ്ലണ്ടിലെ ഓസ്റ്റിന്‍ മോട്ടര്‍ കമ്പനിയുമായി സഹകരിച്ച് 1948 മുതല്‍ കുറച്ചു നാള് കാറുകളുണ്ടാക്കിയതിനു ശേഷമാണ് ലോറിയും ബസും നിര്‍മിക്കാനാരംഭിച്ചത്. 1950ല്‍ ബ്രിട്ടനിലെ ലെയ്ലന്ഡ്
ട്രൈബര്‍ ഒരു പ്രത്യേക വാഹനമാണ്. ഹാച്ച് ബാക്ക് എന്നു വിളിക്കാം, എസ്റ്റേറ്റ് എന്നും എം പി വി എന്നും എസ് യുവിഎന്നുമൊക്ക വേണമെങ്കിൽ വിശേഷിപ്പിക്കാം. എന്നാൽ നിർമാതാക്കൾ ചിത്രീകരിക്കാനാഗ്രഹിക്കുന്നത് പ്രീമിയം 7 സീറ്റർ എന്നു മാത്രം. പരിശോധിക്കാം.∙ എന്താണ് ട്രൈബർ: ഇന്ത്യയ്ക്കും സമാന സ്വഭാവമുള്ള
ടാറ്റയുടെ എയ്സും മറ്റു താരങ്ങളുമുള്ള സെഗ്െമന്റിലേക്ക് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള വാഹനബ്രാൻഡ് ഒരു ചെറുവാണിജ്യട്രക്ക് ഇറക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഒട്ടും നിരാശപ്പെടുത്താതെയാണ് മാരുതി സുസുക്കി സൂപ്പർ ക്യാരിയെ ഒരുക്കിയിരിക്കുന്നത്. ഡിസൈൻ വാണിജ്യവാഹനങ്ങളുടെ രൂപത്തെ പ്രത്യേകം വർണിക്കേണ്ട
ലാളിത്യം, കൃത്യനിഷ്ഠ, സമർപ്പണം, മികവ്, ചിട്ട എല്ലാത്തിനുമുപരി വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ. ഗതകാല ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഗുരുശിഷ്യ ബന്ധത്തിെൻറ വർത്തമാനകാല സാന്നിധ്യമായി ലെയ്ലൻഡ് ഗുരു. ∙ ഗുരുകുലം: ഒാണക്കാലത്ത് കേരളത്തിലെത്തിയ ലെയ്ലൻഡ് ഗുരു പരമ്പരയിൽ ഇന്നുള്ളത് മൂന്നു ട്രക്കുകൾ 17,
ലോഡ്ജി പുതിയൊരു വാഹനമാണ്. 2012 ൽ ജനീവ മോട്ടോർ ഷോയിലുടെ ലോകവിപണിയിൽ തിരനോട്ടം. മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യയിലുമെത്തി. യൂറോപ്പിൽ ലോഡ്ജി വലിയൊരു വിജയ കഥയാണെങ്കിൽ ഇന്ത്യയിൽ ആ കഥ ആവർത്തിക്കാനിരിക്കിന്നുതേയുള്ളൂ. കാരണം ലോഡ്ജി ഇത്ര നല്ലൊരു കുടുംബ വാഹനമാണെന്ന് പലർക്കും ഇപ്പോഴുമറിയില്ല . ലോഡ്ജി
ടിപ്പറുകൾ ഇപ്പോൾ രണ്ടു തരമേയുള്ളൂ. ഒന്ന് ടോറസ് എന്നറിയപ്പെടുന്ന ഭാരവാഹകശേഷി കൂടിയവ. 40 ടൺ വരെ കയറും. മികച്ച റോഡ് സൗകര്യമുള്ളയിടങ്ങളിൽ കൂടുതൽ ഭാരം പേറി ഓടി പെട്ടെന്നു ജോലി തീർത്തു മടങ്ങുകയാണ് ഈ ട്രക്കുകളുടെ ലക്ഷ്യം. രണ്ടാം വിഭാഗം 10 ടണ്ണിനടുത്ത് ഭാരം വഹിക്കുന്ന ഒതുക്കമുള്ള ട്രക്കുകൾ. ടോറസുകൾക്ക്
ഒരടി കിട്ടിയാൽ നന്നാവും എന്ന തത്വം ടി യു വിയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. നീളം ഒരടിയും 10 സെൻറിമീറ്ററും കൂടിയപ്പോൾ ടി യു വി 300 ന് പേരിനൊപ്പം ഒരു പ്ലസ് കൂടി കിട്ടി, ഒപ്പം വാഹനം പഴയതിലും അനേകമടങ്ങ് നന്നായി. അധികം കിട്ടിയ ഒരടിയുടെ മികവിൽ ടാക്സി അടക്കമുള്ള പുതിയ മേഖലകളിലൂടെ പായുകയാണ് ടി യു വി 300
ചടുലമായ ചലനങ്ങളും ആഢ്യത്തം തുളുമ്പുന്ന പ്രവർത്തികളും വന്യമായ ഭംഗിയുമുള്ള കൊമ്പൻ സ്രാവാണ് മഹീന്ദ്രയുടെ പുതിയ വാഹനമായ മരാസോ. എന്തിനാണ് ഇങ്ങനെയൊരു വല്ലാത്ത ഉപമ എന്നു ചിന്തിക്കുന്നവർ മരാസോ ഒാടിച്ചു നോക്കുക. കാര്യമുണ്ടെന്ന് പിടികിട്ടും. ഏറ്റവും മുന്തിയ മോഡൽ പോലും 14 ലക്ഷം രൂപയ്ക്ക്
ട്രക്കുകൾക്ക് എത്ര സൗന്ദര്യമാകാം എന്നു പുനർ നിർവചിക്കുകയാണ് മഹീന്ദ്ര. സ്പോർട്സ് കാറുകളും ആഡംബര കാറുകളും വരയ്ക്കുന്ന അതേ ചാരുതയിൽ ഇറ്റാലിയൻ രൂപകൽപനാ വിദഗ്ധരായ പിനിൻഫരീന രചിച്ചതാണ് മഹീന്ദ്ര ഫ്യൂരിയോ. അതുകൊണ്ടുതന്നെ ട്രക്കിന്റെ പരുക്കൻ മുഖത്തിനു പകരം എസ്യുവിയുടെ ഗാംഭീര്യമാണ് ഫ്യൂരിയോ
Results 1-20 of 158