ADVERTISEMENT

ബര്‍ലിന്‍∙ 2018ല്‍ ജര്‍മനിയില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാൾ വര്‍ധന രേഖപ്പെടുത്തി. 787,523 കുട്ടികളാണ് 2018ല്‍ ജനിച്ചത്. 2600 ആണ് വര്‍ധനയെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ നാല്‍പ്പതു വയസിനു ശേഷം അമ്മമാരാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 42,800 കുട്ടികളാണ് ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്കു ജനിച്ചത്. 

ഏറ്റവും കൂടുതല്‍ നവജാത ശിശുക്കളുണ്ടായ സ്റ്റേറ്റ് ഹാംബര്‍ഗാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com