ADVERTISEMENT

റോം ∙ സാമ്പത്തികസുതാര്യതയുടെ കാര്യത്തില്‍ വത്തിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതിയാരോപണം പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കാതെയാണ് മാര്‍പാപ്പയുടെ ഉറപ്പ്.

യൂറോപ്പിലെ കള്ളപ്പണ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ കര്‍ദിനാള്‍ ആഞ്ചലോ ബെച്ചിയുടെ പേര് കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നിരുന്നു. ലണ്ടന്‍ റിയല്‍ എസ്റേററ്റില്‍ വത്തിക്കാന്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ സാമ്പത്തികക്രമക്കേടില്‍ ഇടപെട്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ആഞ്ചലോയുടെ കര്‍ദിനാള്‍സ്ഥാനവും നഷ്ടമായിരുന്നു. നിക്ഷേപത്തില്‍ മധ്യസ്ഥര്‍ക്ക് പ്രതിഫലം നല്‍കിയ ഇനത്തില്‍ ദശലക്ഷക്കണക്കിന് യൂറോയാണ് വത്തിക്കാന് നഷ്ടമുണ്ടായത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com