ADVERTISEMENT

ജിദ്ദ∙ മക്കയേയും ജിദ്ദയേയും ലക്ഷ്യമാക്കിയുള്ള ഹൂതി വിമതരുടെ മിസൈൽ ആക്രമണം തകർത്തതായി സൗദി അറേബ്യ. ഇന്നു(തിങ്കൾ) രാവിലെയാണ് ഇരു നഗരങ്ങളും ലക്ഷ്യമിട്ടു ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായത്. 

മക്കയ്ക്കു 50 കിലോമീറ്റർ അകലെ തായിഫ് നഗരത്തിൽ വച്ചായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. റമസാൻ തീർഥാടനത്തിനിടെ പുണ്യനഗരമായ മക്കയുടെ നേർക്കുണ്ടായ ഭീകരാക്രമണശ്രമത്തെ അപലപിക്കുന്നതായി യെമൻ സർക്കാർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com