ADVERTISEMENT

റിയാദ്∙ ക്ലൗഡ് സീഡിങ്ങിലൂടെ 20% അധികം മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജനസംഖ്യാ വർധനയനുസരിച്ച് രാജ്യത്ത് ജല ലഭ്യത കൂട്ടുകയാണു ലക്ഷ്യം. 

വ്യവസായം, ഊർജം, ഗതാഗതം, മൈനിങ്, കൃഷി തുടങ്ങിയ മേഖല ഉൾപ്പടെ രാജ്യത്തിന്റെ ജല ആവശ്യം പ്രതിവർഷം 2400 കോടി ക്യുബിക് മീറ്ററാണ്. വർഷത്തിൽ 100 മില്ലിമീറ്ററിൽ കുറവ് മഴ ലഭിക്കുന്ന ലോകത്തെ ഊഷര ഭൂമികളിലൊന്നാണ് സൗദി അറേബ്യ. വർഷം 270 ക്യുബിക് മീറ്റർ കടൽ ജലം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com