ഉംറ ആദ്യഘട്ടത്തിൽ സൗദിയിലുള്ളവർക്ക്
Mail This Article
×
മക്ക∙ സൗദിയിൽ പരിമിതമായ തോതിൽ ഉംറ തീർഥാടനം വൈകാതെ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായിരിക്കും അനുമതി.
രാജ്യത്ത് കോവിഡ് കുറഞ്ഞതോടെ ഇന്നു മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. തീർഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. മറ്റു നിബന്ധനകൾ ഹജ്, ഉംറ മന്ത്രാലയം വൈകാതെ പുറത്തിറക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.