ADVERTISEMENT

അബുദാബി∙ ചികിത്സാ പിഴവുമൂലം ഭർത്താവ് മരിച്ച കേസിൽ 15 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചു.

ചികിത്സിച്ച ഡോക്ടർക്കും ആശുപത്രിക്കുമെതിരെയാണ് കേസ്. 60 വയസ്സുകാരന്റെ മരണം മൂലം മാനസികമായി തളർന്ന തനിക്കും 10 വയസ്സിൽ താഴെയുള്ള മക്കൾക്കും ജീവിക്കാൻ വേറെ മാർഗമില്ലെന്നും പറയുന്നു.

ചികിത്സകളും നടത്തിയിട്ടും അർബുദം ശരീരത്തിൽ വ്യാപിച്ചെന്നും ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com