ADVERTISEMENT

അബുദാബി∙ ബസ്മതി ഒഴികെയുള്ള അരി കയറ്റുമതിക്കു കേന്ദ്ര സർക്കാർ 20% തീരുവ ഏർപ്പെടുത്തുകയും നുറുക്കരിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തത് ഗൾഫിൽ 20% വിലക്കയറ്റത്തിനു കാരണമാകും.

 

നിലവിലെ ശേഖരം തീരുന്നതോടെ വില വർധന പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് കയറ്റുമതി നിയന്ത്രണത്തിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com