Activate your premium subscription today
ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്ത ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാൽ അത്
നമ്മുടെ ഫിറ്റ്നസിനെ കുറിച്ച് സൂചന ലഭിക്കാന്‍ ലാബിലെ പരിശോധനകള്‍ തന്നെ വേണമെന്നില്ല. നാം നിത്യേന ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നമ്മുടെ ആരോഗ്യത്തെ കുറിച്ച് വിളിച്ച് പറയും. ഭാരം പൊക്കാനുള്ള ശേഷി, ചില വ്യായാമങ്ങള്‍ കൃത്യമായി ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാം നമ്മുടെ കരുത്തിന്റെ
നമുക്ക് വളരെ പ്രധാനപ്പെട്ട ഹിപ് ഓപണനന്റ്സ് അതായത് ഒരു ലേഡിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ പെൽവിസ് ആണ്. യൂട്രസ് ഇരിക്കുന്നത് ഹിപ്പിനുള്ളിൽ ആണ്. ഈ െപൽവിസിന്റെ സ്ട്രെങ്തിനു വേണ്ടിയിട്ടും അല്ലെങ്കിൽ ആ പെൽവിക് ഫ്ലോർ മസിൽസിനെ സ്ട്രോങ് ആക്കാനും അതുപോലെ തന്നെ പീരീഡ്സിന്റെ ഫ്ലോ ശരിയാകാനും, ചിലർക്ക്
ശരീരഭാരം കുറയ്ക്കാനായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് വാട്ടര്‍ ഫാസ്റ്റിങ് തെറാപ്പി ആരംഭിച്ച വിവരം വന്‍ ചര്‍ച്ചകള്‍ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ തിരികൊളുത്തിയത്. ഇത് ജീവന് തന്നെ ആപത്താകും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ നിരവധി കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 21 ദിവസം വെള്ളം മാത്രം
ഹോമിയോ ഡോക്ടറായ സെൽജ ജയകുമാറിന്റെ ടെൻഷൻ ആരോഗ്യപ്രശ്നങ്ങൾ തന്നെയായിരുന്നു. കുടുംബത്തിൽ പലർക്കും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നത് ഒരു മുന്നറിയിപ്പായി തോന്നി. ഉയർന്ന രക്തസമ്മർദ്ദവും ക്രമം തെറ്റിയ ആർത്തവവുമെല്ലാം രണ്ടാമതൊന്ന് ചിന്തിപ്പിച്ചു. ആരോഗ്യത്തെ തിരികെപ്പിടിക്കണം. അങ്ങനെയിരിക്കയാണ് മനോരമ
പ്രായമൊക്കെയായില്ലേ, ഇനി അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാം എന്ന പതിവു സങ്കല്പത്തെ അടങ്ങിയൊതുങ്ങാതെ ലോകം നീന്തിക്കാണാം എന്ന് തിരുത്തുകയാണ് കോട്ടയം പാലാ തിടനാട് സ്വദേശി കുര്യന് ജേക്കബ്. നാല്പതു വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ ബാങ്കറായി ജോലി ചെയ്ത കുര്യന് വിരമിക്കലിനു ശേഷമുള്ള വിശ്രമജീവിതം
ജൂൺ 24 മുതൽ ജൂലൈ 24 വരെയാണ് സ്വയം പരിചരണ മാസമായി ആചരിക്കുന്നത്. എന്നാൽ എന്നും സ്വയം പരിചരിക്കാൻ കഴിയുമ്പോൾ എന്തിനാണ് സ്വയം പരിചരണ മാസം എന്നാണ് ദീപിക പദുക്കോൺ ചോദിക്കുന്നത്. ഗർഭിണിയായ ദീപിക വ്യായാമം ചെയ്യുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. 'നല്ലൊരു വർക്ഔട്ട് എനിക്ക്
ജോലി സമയത്തിന്റെ പകുതിയിലധികം നേരവും കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നവരാണ് കൂടുതൽ പേരും. ജോലി കഴിഞ്ഞാലും ടിവിയും മൊബൈലുമൊക്കെയായി സ്ക്രീന്‍ സമയം തുടരും. ഇത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന്
ആരോഗ്യമാണ് സമ്പത്ത്– പ്രൈമറി സ്കൂൾ ക്ലാസുകളിൽ പഠിച്ച പല ഉപദേശ വാചകങ്ങളിലൊന്ന് എന്ന മട്ടിൽ പലരും നിസ്സാരമാക്കുന്ന ഈ വാക്യം ആരോഗ്യം മോശമാകുമ്പോഴോ കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ ഉറക്കമില്ലായ്മ അലട്ടുമ്പോഴോ അസുഖം വരുമ്പോഴോ പ്രിയപ്പെട്ടവർ നമ്മെ മുറ തെറ്റാതെ ഓർമിപ്പിക്കുകയും ചെയ്യും. അനാരോഗ്യം
ഫിറ്റ്നസ് കാത്തുരക്ഷിക്കാനായി ജിമ്മില്‍ പോകുകയും വര്‍ക്ക് ഔട്ട് ചെയ്യുകയുമൊക്കെ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇത് വളരെ നല്ല കാര്യമാണെങ്കിലും ജിമ്മിലെത്തുമ്പോള്‍ ആവേശം ലേശം കൂടുന്നതിനാല്‍ ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ അവരുടെ ഹൃദയത്തിനും ജീവനും തന്നെ അപകടം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 121 സൗജന്യ വ്യായാമ കേന്ദ്രങ്ങൾ. പ്രഭാതങ്ങളിൽ അവിടങ്ങളിൽ ഒത്തുകൂടുന്നവർ പതിനായിരത്തിലേറ പേർ. എല്ലാവർക്കും ഒരേ വേഷം, ഒരേ ചലനം. യോഗയും ധ്യാനവും അക്യുപ്രഷറും ഉൾപ്പെട്ട 7 വിഭാഗങ്ങളിലെ 21 തരം വ്യായാമം. വിമുക്ത ഭടനും കൊണ്ടോട്ടി തുറക്കൽ സ്വദേശിയുമായ പെരിങ്കടക്കാട്
ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക വിനോദമാണ് കാൽപന്തുകളി അഥവാ ഫുട്ബോൾ. ഫുട്ബോൾ എന്ന മനോഹരമായ കളി വേഗത, തന്ത്രം, ടീം പരിശ്രമം എന്നിവയുടെ കൂടിച്ചേരലിലൂടെ കളിക്കളത്തിനപ്പുറത്തേക്ക് കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു ശക്തിയാണ്. ഫുട്ബോൾ കുട്ടികളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപംകൂടിയാണ്.
കേൾക്കുമ്പോൾ ഇതു സാധ്യമോ എന്ന് തോന്നാം. എങ്കിലും കൃത്യമായ, ശരിയായ, ഇടപെടലിലൂടെ ഒരാഴ്ച കൊണ്ട് കുടവയർ കുറയ്ക്കാൻ സാധിക്കും. ചെറിയ മാറ്റങ്ങളിലൂടെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ് തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഏഴുദിവസം കൊണ്ട് വയർ കുറയ്ക്കാൻ എങ്ങനെ സാധിക്കും എന്നറിയാം
ഇനിയുള്ള കാലം കിടക്കയിൽ കഴിയേണ്ടി വരുമോ? ചുറ്റും നിൽക്കുന്നവർ ആശ്വാസ വാക്കുകൾ പറയുമ്പോഴും മനസിൽ ഇൗ ചോദ്യമായിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ നിശ്ചലമായി കിടക്കേണ്ടി വരികയെന്നത് ആലോചിക്കാൻ പറ്റില്ലായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുറമടിച്ചാണ് വീണത്. വീഴ്ചയിൽ നട്ടെല്ലിനു സാരമായി പരുക്കേറ്റു. ഇനിയുള്ള
ചെറിയ കാര്യങ്ങൾക്കു പോലും അസ്വസ്ഥരാകുന്നവരാണോ? എങ്കിൽ ഈ വ്യായാമം നിങ്ങളെ രക്ഷിക്കും. എവിടെയിരുന്നും ചെയ്യാവുന്ന ഈ സിംപിൾ ബ്രീതിങ് എക്സർസൈസ് നിങ്ങളുടെ മൂഡ് മിനുട്ടുകൾക്കുള്ളിൽ മെച്ചപ്പെടുത്തും വലതു കൈ നെഞ്ചിലും ഇടതു കൈ വയറിലുമായി പിടിക്കുക. ഞാൻ എന്റെ വയറിലൂടെയാണോ നെഞ്ചിലൂടെയാണോ
തൊണ്ണൂറ്റിആറാം വയസ്സിലും യു.ഇ.വാരിയരുടെ ഒരു ദിവസം തുടങ്ങുന്നത് യോഗയ്ക്കൊപ്പമാണ്. യോഗയും ജീവിതവും അദ്ദേഹത്തിനു രണ്ടല്ല ഒന്നാണ്. 63 വർഷമായി പഠിതാവ്, ഗുരു എന്നീ നിലകളിലെല്ലാം യോഗയ്ക്കായി ഉഴിഞ്ഞുവച്ചതാണ് ഈ സാർഥക ജീവിതം. ചെറുപ്പം മുതലേ യോഗയ്ക്കുപിറകേ സഞ്ചരിക്കുകയായിരുന്നു വാരിയർ. ബീഹാർ സ്കൂൾ ഓഫ് യോഗ
വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ മലയാളികളുടെ മനസിൽ വീട്ടുകുട്ടിയായി ഇടം നേടിയ താരമാണ് സംയുക്താ വർമ. വിവാഹശേഷം സിനിമയിൽ നിന്നു മാറി നിന്നിട്ടും പ്രേക്ഷകർ സംയുക്തയെ മറന്നില്ല. ആരാധകർ സിനിമയെക്കുറിച്ചു ചോദിക്കുമ്പോൾ യോഗയാണ് തന്റെ പാഷൻ എന്നു പറയുകയാണ് സംയുക്ത. എന്താണ് സംയുക്തയെ യോഗയിലേക്ക് ആകർഷിച്ചത്?
ജനപ്രതിനിധിയായതിനാലും എപ്പോഴും ജനങ്ങളുമായി ഇടപഴകുന്നതു കൊണ്ടും ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും എന്നെയും പലവിധത്തിൽ ബാധിക്കാറുണ്ട്. നിരവധിയായ പ്രശ്നങ്ങളെയാണ് ഒരു ദിവസം അഭിമുഖീകരിക്കുന്നത്. ഓരോ പ്രശ്നങ്ങളും കേൾക്കുമ്പോൾ അതെല്ലാം നമ്മുടെ പ്രശ്നങ്ങളായി തന്നെ തോന്നും. സന്തോഷവും സങ്കടങ്ങളുമെല്ലാം
പാർലമെന്റ് അംഗമായി ഡൽഹിയിൽ താമസിക്കുമ്പോഴാണ് യോഗ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഡൽഹിയിലുള്ള സുഹൃത്താണ് എന്നെ യോഗ പഠിപ്പിച്ചത്. ഇപ്പോൾ വർഷങ്ങളായി ഞാൻ യോഗ പരിശീലിക്കുന്നു. പൊതുപ്രവർത്തനത്തിൽ സമയകൃത്യതയൊന്നും പാലിക്കാൻ കഴിയാറില്ല. പക്ഷേ എത്ര തിരക്കുണ്ടെങ്കിലും അരമണിക്കൂർ സമയം യോഗയ്ക്ക് വേണ്ടി ഞാൻ
ശരീരത്തിലെ ആന്തരികാവയവങ്ങൾക്കു ഗുണം ചെയ്യുന്ന ഒട്ടേറെ ആസനങ്ങളുടെ ചെറുരൂപമായി സൂര്യനമസ്കാരത്തെ കണക്കാക്കാം. 12 സ്റ്റെപ്പുകളോടെ പൂർത്തിയാകുന്ന ലഘു വ്യായാമ പദ്ധതിയാണിത്. സാവധാനം ശ്വാസക്രമം പാലിച്ചു ചെയ്യുകയാണ് ശരിയായ രീതി. അൽപ നേരത്തെ ധ്യാനം, ലഘു ശ്വസന ക്രിയകൾ എന്നിവയോടെ സൂര്യ നമസ്കാരത്തിലേക്കു
ആരോഗ്യം കാത്തുസൂക്ഷിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ചില യോഗാസനങ്ങൾ മലയാളി യോഗ പരിശീലകൻ എ.രാധാകൃഷ്ണൻ പരിചയപ്പെടുത്തുന്നു 1. വജ്രാസനം രണ്ടു കാലുകളും മടക്കി കണങ്കാലിനു മുകളിൽ നിവർന്നിരുന്ന് കൈകൾ മുട്ടിനു മുകളിൽ വച്ച് ശ്വാസം ദീർഘമായി വലിച്ചു വിടുക. ∙ ദഹന ശക്തി വർധിക്കും. ഭക്ഷണം കഴിച്ചുകഴിഞ്ഞ് 10 മിനിറ്റ്
ആയുർവേദ ശാസ്ത്രപ്രകാരം വാർധക്യം വാതപ്രധാനമായ കാലമാണ്. സന്ധികൾക്ക് വേദനയുണ്ടാകാം. പേശീദാർഢ്യം കുറയാം. രക്താതിസമ്മർദം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നം, മാനസിക സംഘർഷം, ഉറക്കക്കുറവ് തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം പല പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിന് യോഗ സഹായകമാണ്. മുതിർന്ന പൗരന്മാർക്ക്
അഭിനേത്രിയായും അവതാരകയായുമെല്ലാം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി ആർ. കൃഷ്ണൻ. എന്നാൽ കാമറയ്ക്കു മുന്നിലുള്ള പ്രകടനത്തേക്കാൾ ഗംഭീരമാണ് ജീവിതത്തിലെ ഉഗ്രൻ മേക്കോവർ. ചുരുങ്ങിയ കാലയളവിൽ 30 കിലോയോളം കുറയ്ക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. ശരീരഭാരം കുറച്ചതിനെപ്പറ്റി മനോരമ ഓൺലൈനിനോട് പാർവതി മനസ്സ്
പല തരത്തിലുള്ള വര്‍ക്ക് ഔട്ടും വ്യായാമ രീതികളുമൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ പല കാലങ്ങളില്‍ ഹിറ്റാകാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വര്‍ക്ക് ഔട്ട് ട്രെന്‍ഡാണ് സ്ലോ റണ്ണിങ്. സാധാരണ ഓട്ടത്തെ അപേക്ഷിച്ച് പതിയെ ചെയ്യുന്ന ഈ ഓട്ടം പല പ്രായത്തിലും വലുപ്പത്തിലും
ശരീരഭാരം കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും പാതിവഴിയിൽ ശ്രമങ്ങൾ ഉപേക്ഷിച്ച് പിന്തിരിയും. അതല്ലെങ്കിൽ തെറ്റായ രീതിയിലൂടെ ഭാരം കുറയ്ക്കും, എന്നാൽ ആ ഭാരം പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വരികയും ചെയ്യും. ശരിയായും ആരോഗ്യപരമായ രീതിയിലും ശരീരഭാരം കുറയ്ക്കണമെന്നാണ്
ആഹാരം കുറച്ചിട്ടും നല്ല ഭക്ഷണശീലങ്ങള്‍ പിന്തുര്ന്നിട്ടും ഭാരം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് പരാതിപ്പെടുന്നവരെ കാണാം. ഇവിടെ പലപ്പോഴും വില്ലനായി വരുന്നത് നമ്മുടെ ശരീരത്തിലെ സമ്മര്‍ദ്ധ ഹോര്‍മോണുകളാണ്. നമ്മുടെ സ്വയരക്ഷയ്ക്ക് വേണ്ടി ഓടാനോ പ്രതിരോധിക്കാനോ ആക്രമിക്കാനോ ഒക്കെ ശരീരത്തെ സജ്ജമാക്കുന്ന
ഫേസ്ഫാറ്റിനോട് ഗുഡ്ബൈ പറയാം ഇരട്ടത്താടി നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? ഒരു പെർഫെക്ട് ജോലൈൻ വേണം എന്ന് ആഗ്രഹമുണ്ടോ? എങ്കിൽ അതിനു സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. കുടവയർ കുറയ്ക്കാനും കൈകളിലെ കൊഴുപ്പ് കുറയ്ക്കാനും എല്ലാം ജിമ്മിലെ കഠിനവ്യായാമങ്ങൾ സഹായിക്കും. മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന
ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളുടെ മകളായാണ് സാറയെ ജനങ്ങൾ ആദ്യമായി അറിഞ്ഞത്. എന്നാൽ കുറച്ചു കാലങ്ങൾക്കിപ്പുറം സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് സാറ അലി ഖാൻ എന്ന ഇരുപത്തിയെട്ടുകാരി. അഭിനേതാക്കളായ സെയ്ഫ് അലി ഖാൻ അമൃത സിംഗ് ദമ്പതികളുടെ മകളായതു കൊണ്ട് ലൈംലൈറ്റിലാണ് സാറയുടെ കുട്ടിക്കാലം
അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫർ ലോപസിനു പ്രായം 54. കണ്ടാൽ 30 വയസ്സ് പോലും തോന്നില്ല. ഈ പ്രായത്തിലും ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്തുന്നു എന്നതാണ് ആരാധകരുടെ സംശയം. ഓരോ തവണ ജെന്നിഫറിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴും ഇതേ ചോദ്യം ആവർത്തിക്കപ്പെടാറാണ് പതിവ്. കൃത്യമായ
പ്രായം കൊണ്ട് പ്ലസ്ടുവിലും ഭാരം കൊണ്ട് മൈനസ് ത്രീയിലുമാണ് ഡോ.ബി ഇക്ബാൽ. ശരാശരി ആയുർദൈർഘ്യമായ 74 കഴിഞ്ഞ് 76 ആയതിനാലാണ് പ്ലസ്ടുവെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഇപ്പോൾ മകളുടെയും കൊച്ചുമക്കളുടെയും കർശനമായ മേൽനോട്ടത്തിൽ ഒരാഴ്ച കൊണ്ട് ഭാരം 3 കിലോ കുറച്ചിരിക്കുകയുമാണ് അദ്ദേഹം. അരക്കെട്ടിലെ
വണ്ണം കുറയ്ക്കാനായി മനുഷ്യര്‍ പിന്തുടര്ന്നിട്ടുള്ള പല വിധത്തിലുള്ള ഡയറ്റുകളും വ്യായാമ അഭ്യാസമുറകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെ എല്ലാം കവച്ചു വയ്ക്കുന്നതായിരുന്നു ഗിന്നസ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയ സ്കോട്ട്ലന്ഡുകാരന് ആന്‍ഗസ് ബാര്‍ബിറിയുടെ പ്രകടനം. തന്റെ പിടിവിട്ട് പോകുന്ന
അടുത്ത ആഴ്ച മുതൽ ഞാൻ എന്തായാലും ജിമ്മിൽ പോകും എന്ന് എല്ലാ ആഴ്ചയും പറയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കില്ലേ. ഇന്നു പോകും നാളെ പോകും എന്നൊക്കെ എപ്പോഴും പറയുമെങ്കിലും ഡയലോഗ് മാത്രമേ ഉണ്ടാവാറുള്ളു. പോക്ക് നടക്കാറില്ല. പലർക്കും ജിമ്മിൽ പോകേണ്ടതിന്റെ കാരണങ്ങൾ പലതാണ്. ചിലർക്ക് ശരീരഭാരം കുറയ്ക്കണം, ചിലർക്ക് തടി
ശാസ്ത്രീയ അടിത്തറ മനസ്സിലാക്കി പേശികളെ വേഗത്തിൽ നിർമിക്കാം ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കുന്നവരിൽ മിക്കവരുടെയും ആഗ്രഹമാണ് ഉറച്ച മസിൽ ഉണ്ടാകുക എന്നത്. സൗന്ദര്യം, ആരോഗ്യം, കായികരംഗത്തെ പ്രകടനങ്ങൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാവാം. ഒരാൾ മസിൽ വേണമെന്ന് ആഗ്രഹിക്കുന്നത്. വളരെ എളുപ്പത്തിലും സുരക്ഷിതമായും മസിൽ
ചൂടായാലും തണുപ്പായാലും ആരോഗ്യം വേണമെങ്കിൽ വ്യായാമം ചെയ്യണം, ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വേനൽക്കാലത്ത് പൊതുവേ പലരും വ്യായാമങ്ങളിൽനിന്നും ഒഴിഞ്ഞുമാറുന്നത് കടുത്ത ചൂടാണ് എന്ന കാരണത്താലാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതു ചൂടിലും സുഖമായി വ്യായാമം ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യാൻ പലർക്കും പല
ലോകാരോഗ്യ ദിനത്തില്‍ മാത്രം സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിച്ചാൽ മതിയോ? നല്ലൊരു ജീവിതത്തിന് ശരീരത്തിനും മനസ്സിനും എന്നും ആരോഗ്യം വേണം. ജീവിതശൈലികൾ മാറി വരുന്ന ഈ കാലത്ത് അമിതവണ്ണവും ഹൃദ്രോഗവും പ്രമേഹവുമെല്ലാം വളരെ നിസ്സാരമായി കാണാന്‍ തുടങ്ങി. പ്രായഭേദമന്യേ എല്ലാവർക്കും ഈ പ്രശ്നങ്ങളുണ്ടെന്ന
152 കിലോ ശരീര ഭാരത്തില്‍ നിന്ന് വെറും രണ്ട് വര്‍ഷം കൊണ്ട് 71 കിലോ കുറച്ച് 81 കിലോയിലേക്ക് എത്തിയ അതിശയിപ്പിക്കുന്ന ഫിറ്റ്നസ് കഥയാണ് ഹൗസിങ്.കോം സിഇഒ ധ്രുവ് അഗര്വാളയുടേത്. 2021 ഒക്ടോബറില്‍ സംഭവിച്ച നെഞ്ച് വേദനയാണ് ധ്രുവിന് മാറി ചിന്തിക്കാനുള്ള പ്രേരണയായത്. ഹൃദയാഘാതമെന്ന്
'എന്റമ്മോ, അടിപൊളി' എന്ന് കാണികളെ കൊണ്ട് പറയിക്കുന്നത്ര ഗംഭീരമാണ് ജ്യോതികയുടെ വർക്ഔട്ട്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജ്യോതിക പങ്കുവയ്ക്കുന്ന വർക്ഔട്ട് വിഡിയോകൾക്കെല്ലാം മില്യൺ വ്യൂസ് ആണ്. ഇത്തവണ സൂര്യയും ഒപ്പമുണ്ട് എന്നതാണ് പ്രത്യേകത. ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ എന്ന കുറിപ്പോടെ ജ്യോതിക തന്നെയാണ്
ശരീരം ഫിറ്റായിരിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, ഇതിനു വേണ്ടി എല്ലാ ദിവസവും എഴുന്നേറ്റ് നടക്കാനോ വ്യായാമം ചെയ്യാനോ ഒന്നും കഴിയില്ല. ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരാളാണോ നിങ്ങള്‍? എന്നാല്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം മെനക്കെട്ടാല്‍ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസോടെ
സാധാരണ നിലയിൽ പത്തു വയസ്സിനുശേഷം പെൺകുട്ടികൾക്കു യോഗ തുടങ്ങുന്നതിനു പറ്റിയ സമയമാണ്. അതുപോലെ തന്നെ ആൺകുട്ടികൾക്കും. ഏതു കാര്യങ്ങളും ചെറുപ്പത്തിലേ ശീലിപ്പിക്കുന്നതാണ് നല്ലത്. ചൊട്ടയിലേ ശീലം ചുടലവരെ എന്നൊരു പഴഞ്ചൊല്ലു കൂടിയുണ്ടല്ലോ. ഇവരുടെ വളർച്ചയുടെ ഘട്ടങ്ങളും വ്യക്തിത്വ വികസനങ്ങളും നടക്കുന്ന
സന്തോഷത്തോടെയുള്ള നല്ലൊരു ജീവിതത്തിൽ പ്രധാനപ്പെട്ട ഘടകമാണല്ലോ ആരോഗ്യം. അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത നടിയാണ് ജ്യോതിക. അഭിനയത്തിനും കുടുംബജീവിതത്തിനും മാത്രമല്ല സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതിലും താരം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച
യൗവനപ്രായത്തിൽ പോലും വാർധക്യ സഹജമായ പ്രശ്നങ്ങളുള്ള ശരീരവുമായി നടക്കുന്നവർ കുറവല്ല. പ്രമേഹവും അമിതമായ കൊളസ്ട്രോളും ഹൃദ്രോഗവും എന്നു വേണ്ട ഒരു കാലത്തു വാർധക്യത്തിൽ കണ്ടിരുന്ന പല രോഗങ്ങളും പ്രായം കുറഞ്ഞവരിലും വന്നെത്തി. മറിച്ച് അറുപതുകളിലും എഴുപതുകളിലും ആരോഗ്യദൃഢമായ ശരീരം കാത്തു
പങ്കുവയ്ക്കാന്‍ ഒരാളുണ്ടെങ്കില്‍ ജീവിതത്തിലെ ഏത് ദുരിതക്കടലും നമുക്ക് താണ്ടി കടക്കാം. ദുഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും മറികടക്കാന്‍ മാത്രമല്ല നല്ല ആരോഗ്യത്തിനും ഒരു പങ്കാളി കൂടെയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. കൂടുതല്‍ സ്ഥിരതയാര്‍ന്ന ഭാരം കുറയ്ക്കലിനും പങ്കാളികള്‍ ഒത്തൊരുമിച്ചുള്ള
വര്‍ക്ക് ഔട്ടിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില കാരണങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഇനി പറയുന്നവയാണ്. 1. പ്രചോദനമില്ലായ്മ ഓരോ ദിവസവും വര്‍ക്ക് ഔട്ട് ചെയ്യാനുള്ള പ്രചോദനമുണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആസ്വാദ്യകരമായ വ്യായാമ മുറ തിരഞ്ഞെടുത്ത് കൈവരിക്കാവുന്ന
ജീവിതം ഒരു പോരാട്ടമാണെന്നും നാം മനുഷ്യരെല്ലാം അതിലെ വീരന്മാരും വീരത്തികളുമായ പോരാളികളും ആണെന്നാണല്ലോ വയ്പ്പ്. എന്നാൽ പിന്നെ ഭാരം കുറച്ച് ഫിറ്റ്നസ് വീര്യം കൈവരിക്കാനും ആ പോരാട്ട ശക്തി ഒന്ന് പുറത്തെടുത്താലോ? പറഞ്ഞു വരുന്നത് പണ്ടുകാലത്തെ യോദ്ധാക്കളുടെയും യുദ്ധ പോരാളികളുടെയും ഭക്ഷണ ശീലങ്ങളിൽ നിന്ന്
ആരോഗ്യം നിലനിർത്താൻ എന്തൊക്കെ കഷ്ടപ്പാടാണല്ലേ. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. ആരോഗ്യസംരക്ഷണത്തിൽ ഓട്ടത്തിനു പ്രാധാന്യമുണ്ടോ? രാവിലെ എഴുന്നേറ്റ് ഗ്രൗണ്ടിനു ചുറ്റും ഓടിയെന്നു കരുതി എന്തെങ്കിലും പ്രയോജനമുണ്ടോ? അങ്ങനെ ചെറുതും വലുതുമായ പല സംശയങ്ങളും ഓട്ടം
മസിൽ വളർത്താനും നിലനിർത്താനും എന്തെല്ലാം കഴിക്കണം എന്നതിനെ പറ്റി നമുക്ക് അത്യാവശ്യം ധാരണയുണ്ട്. എന്നാൽ എന്ത് കഴിക്കരുത് എന്ന കാര്യത്തിൽ പലർക്കും അത്ര പിടിയില്ല. പ്രോട്ടീനും കാർബോഹൈഡ്രേറ്റും ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ സന്തുലിത ഭക്ഷണക്രമവും വ്യായാമവും പേശികളുടെ വളർച്ചയെ
ബ്രിട്ടീഷ് രാജാവ് ചാള്‍സിന് അര്‍ബുദമുള്ളതായി ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചതില്‍ പിന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ രാജാവ് നിത്യവും ചെയ്യുന്ന 5ബിഎക്സ് വ്യായാമ മുറയും ഇക്കൂട്ടത്തില്‍ വാര്‍ത്താ പ്രധാന്യം
ഈ പ്രായത്തിലും എന്നാ ഒരിതാ– ഇംഗ്ലിഷ് ക്രിക്കറ്റർ ജയിംസ് ആൻഡേഴ്സനെ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകർ വിരളമാണ്. 22 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിമികവിലും ഫിറ്റ്നസിലും ഒരുപോലെ മികവുപുലർത്തുന്ന നാൽപത്തിയൊന്നുകാരൻ ആൻഡേഴ്സൻ ക്രിക്കറ്റ് ലോകത്തിന് എന്നും അദ്ഭുതമാണ്. പ്രായം തളർത്താത്ത
പ്രായം നാൽപതുകളിലെത്തുമ്പോൾ ശരീരത്തിൽ മെറ്റബോളിസത്തിലും ഹോർമോൺ സന്തുലനത്തിലുമെല്ലാം നിരവധി മാറ്റങ്ങൾ വരും. കൊഴുപ്പ് കളയുന്നത് ഒരു വെല്ലുവിളിയാണെങ്കിലും സ്ത്രീകൾക്ക് കൊഴുപ്പിനെ കത്തിച്ചു കളയാൻ ജീവിതശൈലിയിൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടു വരുന്നതിലൂടെ സാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും
ഓടിയും കിതച്ചും വര്‍ക്ഔട്ട് ചെയ്തും വിയര്‍ത്തും ഭക്ഷണം നിയന്ത്രിച്ചുമൊക്കെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഭാരം കുറച്ചു. പക്ഷേ, ഏതാനും മാസം കഴിഞ്ഞ് നോക്കുമ്പോള്‍ ദേ പോയ ഭാരമെല്ലാം അത് പോലെ തിരികെ വരുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. നാം ശരീരഭാരം
ആരോഗ്യ സംരക്ഷണത്തില്‍ നടത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. എന്നാല്‍ കാര്യങ്ങളെ അല്പം വ്യത്യസ്തമായി ചെയ്യുന്ന പുതുതലമുറ വ്യായാമത്തിന്റെ ഭാഗമായി നടത്തത്തെയും അല്പം പരിഷ്ക്കരിച്ചിരിക്കുകയാണ്. മുന്നോട്ടു നടക്കുന്നതിനു പകരം പിന്നോട്ടു നടക്കുന്ന വ്യായാമമാണ് ഫിറ്റ്നസ്
എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നത് പോലെ തന്നെ നിര്‍ണ്ണായകമാണ് എപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യുക എന്നതും. വര്‍ക്ക് ഔട്ടും വ്യായാമവുമെല്ലാം ചെയ്യാനുള്ള സമയം ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍, ജീവിതശൈലി, വ്യക്തിഗത ലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കും. പലരുടെയും ഊര്‍ജ്ജത്തിന്റെ
ഓരോ വര്‍ഷവും കടന്നു പോകുമ്പോള്‍ വിപ്ലവകരമായ പല മാറ്റങ്ങളുമാണ് ആരോഗ്യ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രപുരോഗതിയുടെ ഭാഗമായ കണ്ടെത്തലുകള്‍ക്ക് പുറമേ നവീനമായ പല വര്‍ക്ക് ഔട്ട് സ്റ്റൈലുകള്‍ക്കും ഭക്ഷണക്രമങ്ങള്‍ക്കും സാങ്കേതിക വിദ്യയുടെ കൈപിടിച്ചുള്ള ജീവിതശൈലി മാറ്റങ്ങള്‍ക്കുമെല്ലാം 2023
നടൻ ടോം ജേക്കബിന്റെ പാതപിന്തുടരാതെ ഫിറ്റ്നസിന്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കുകയാണ് മകൾ ആൻ ടോം. 2023ലെ ഗ്ലോബൽ റെക്കഗ്നിഷൻ അവാർഡ് കൂടി നേടിയതോടെ ഫിറ്റ്നസ് രംഗത്ത് തന്റെ ചുവടുറപ്പിക്കുകയാണ് ആൻ. ആൻ ടോം ഫിറ്റ്നസിന് 2023ലെ ഗ്ലോബൽ റെക്കഗ്നിഷൻ അവാർഡ് ഞാനും ഭർത്താവ് അനൂപും കൂടിയാണ് ആൻ ടോം ഫിറ്റ്നസ്
പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതക്കാരനുമായിരുന്നു. കുറെ മാസങ്ങളായി ഈ കുട്ടിക്കു കൂടെക്കൂടെ കഴുത്തു വേദനയും (Neck Pain) തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ലാതെ വരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തിരുന്നു. എപ്പോഴും ചടഞ്ഞു
ഗര്‍ഭകാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ഒന്നാണ് മിതമായ തോതിലുള്ള വ്യായാമങ്ങള്‍. ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും മൂഡ് മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനും പ്രസവത്തിന്റെ ക്ലേശം ലഘൂകരിക്കാനും മറുപിള്ളയിലേക്ക് കൂടുതല്‍ ഓക്സിജന്‍
ഭാരം കുറയ്ക്കാനായി ഡയറ്റും വര്‍ക്ക് ഔട്ടുമൊക്കെ തുടങ്ങിയവര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് 'വെയ്റ്റ് ലോസ് പ്ലേറ്റോ'. അതായത് വര്‍ക്ക് ഔട്ട് തുടങ്ങി ആദ്യ കുറച്ച് ആഴ്ചകളില്‍ നല്ല തോതില്‍ ഭാരം കുറയുന്നതായി നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഈ
ആരോഗ്യത്തോടെയും നല്ല ഫിറ്റ് ശരീരത്തോടെയുമൊക്കെ ഇരിക്കണമെന്നുണ്ട്. പക്ഷേ ജിമ്മിലൊന്നും പോകാനുള്ള പണമോ മാരത്തോൺ ഒക്കെ ഓടാനുള്ള നേരമോ നമുക്ക് എവിടാ എന്ന് പരിഭവിച്ചിരിക്കുന്നവരുണ്ട്. വ്യായാമം, നല്ല ഭക്ഷണക്രമം, ഫിറ്റ്നസ് എന്നിവയെല്ലാം ഹൈക്ലാസിന്റെ മാത്രം കാര്യമാണെന്ന് ഇത്തരക്കാർ കരുതും. എന്നാൽ ഒത്തിരി
വ്യായാമം ചെയ്യുന്നതിനു പലർക്കും പല കാരണങ്ങളാണ്. അത് എന്തുതന്നെ ആയാലും സ്ഥിരത ഉണ്ടായാലേ ലക്ഷ്യത്തിലെത്തുകയുള്ളു എന്നതാണ് പ്രധാനം. ഒരു വിശേഷ ദിവസം വന്നാലോ ചില അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടി വന്നാലോ വ്യായാമം മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം മുടങ്ങിയാൽപ്പിന്നെ മടി പിടികൂടും, വേറൊരു
വ്യായാമം തുടങ്ങുന്നതിനു മുമ്പ് അത് എന്തിന് ചെയ്യണം, എത്ര ചെയ്യണം, എന്നു ശരിക്കു മനസ്സിലാക്കിയിട്ടു തുടങ്ങുന്നതാണ് നല്ലത്. ഇത് നാളെ നിങ്ങളുടെ ജീവിതത്തിൽ പല്ലു തേപ്പും കുളിയും പോലെയുള്ള ഒരു ശീലമാക്കേണ്ടതാണ്. പൊതുവേ ആരും വ്യായാമം ചെയ്യാത്തത് എനിക്കിതിന്റെയൊന്നും ആവശ്യമില്ല എന്ന തെറ്റിദ്ധാരണയും മടിയും
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുന്ന യുവാക്കള്‍. വലിയ സെലിബ്രിട്ടികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരത്തില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ചിലര്‍
ശാരീരികവും മാനസികവുമായ അലസതയെ ചെറുത്തുനിൽക്കുന്നതിനും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിനും നിഷ്ഠയായ യോഗചര്യയും ചിട്ടയായ ഭക്ഷണക്രമവും അനിവാര്യമാണ്. വ്യാഘ്രാസനം ചെയ്യുന്ന വിധം ഇരു കാലുകളും പുറകോട്ടു മടക്കിവച്ച് പൃഷ്ഠഭാഗം ഇരുകാലുകളുടെയും ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക.
ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നമൂലം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അടിവയർ തൂങ്ങുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ദീർഘദൂരം ഡ്രൈവ് ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കു കണ്ടുവരുന്ന നടുവേദന, നടുകഴപ്പ്,
പ്രകൃതി തത്ത്വങ്ങൾക്കു വിധേയമായി ചിട്ടയായ ജീവിതചര്യയും ഭക്ഷണനിയന്ത്രണവും മുടങ്ങാതെയുള്ള യോഗചര്യയും കൊണ്ട് കഴുത്തുവേദനയെ (Neck Pain) നിയന്ത്രിക്കാനും വരാതിരിക്കുന്നതിനും സാധിക്കുന്നതാണ്. കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടിവിയുടെയോ മുന്നിൽ അധികസമയം ഒരേ ഇരിപ്പിൽ ഇരിക്കാതിരിക്കുക. അരമുക്കാൽ
ശരീരം പ്രായത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴും മനസ്സിനു പ്രായം തോന്നാതിരിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? രോഗങ്ങളെ വിളിച്ചുവരുത്തുമ്പോഴാണ് പ്രായം ശരിക്കും ശരീരത്തെയും മനസ്സിനെയും ഒരു പോലെ ബാധിക്കുക. ഒരുദിവസം ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? ദീര്‍ഘനേരം ഇരുന്നു കൊണ്ടുള്ള
രോഗത്തിന്റെ കാഠിന്യം മൂലമുണ്ടാക്കുന്ന മാനസിക പിരിമുറുക്കവും ശാരീരിക അസ്വസ്ഥതകളും ഒരു പരിധിവരെ കുറയ്ക്കുന്നതിനു സഹായിക്കുന്നൊരാസനമാണ് ശവാസനം. അതോടൊപ്പം ശരീരത്തിന്റെയും മനസ്സിന്റെയും പല ബലഹീനതകളും പരിഹരിക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം ശാന്തമായും വളരെ ഭംഗിയായും
പിരിമുറുക്കം (Stress) വന്ന മനസ്സ് വ്യക്തിക്കു മാത്രമല്ല ചുറ്റുവട്ടമുള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ സ്വസ്ഥതയാണു സത്യത്തിൽ ആരോഗ്യം. ഈ ശുദ്ധീകരണത്തിലേക്കു വ്യക്തികളെ നയിക്കുന്ന ശാസ്ത്രീയ വ്യായാമ പദ്ധതിയാണു യോഗ. ക്രിയകളും ആഹാരക്രമവും ഇതിനുള്ള വഴിയും. ശരീരത്തെയും
സ്ഥിരമായി തലവേദന ശല്യപ്പെടുത്തുന്നുണ്ടോ? കൂർമാസനം യോഗ (Koormasanam) ചെയ്യുന്നതിലൂടെ ഈ തലവേദന അകറ്റാം. തലയ്ക്കും കഴുത്തിന്റെ പുറകിലെ പേശികൾക്കും വളരെയധികം ഗുണം ചെയ്യുന്നൊരാസനമാണിത്. തലയിലേക്കു ശുദ്ധ രക്തത്തിന്റെ അഭാവം നിയന്ത്രിക്കപ്പെടുന്നു. തലവേദനയ്ക്കു ശമനം കിട്ടുന്നു. തലകറക്കത്തിനും തലയുടെ
മേരുവക്രാസനം ചെയ്യുന്ന വിധം കാലുകൾ രണ്ടും നീട്ടിവച്ചു മലർന്നു കിടക്കുക. അതോടൊപ്പം ഇരുകൈകളുടെയും വിരലുകൾ കോർത്തുപിടിച്ച് കഴുത്തിനടിയിൽ വയ്ക്കുക. കൈമുട്ടുകളും തോളുകളും തറയിൽ പതിച്ചു വയ്ക്കുകയും വേണം. ഇനി കാലുകൾ രണ്ടും മുട്ടുകൾ മടക്കി കാൽപ്പാദങ്ങൾ തറയിൽ ഉറപ്പിച്ചു കുത്തുക. കാലുകൾ രണ്ടും ചേർന്നും
ഉഷ്ട്രാസനം ചെയ്യുന്ന വിധം മുട്ടുകുത്തി നിവർന്നു നിൽക്കുക. മുട്ടിനു താഴോട്ടുള്ള ഭാഗവും കാൽപ്പാദങ്ങളും തറയിൽ പതിച്ചു വയ്ക്കുക. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കാൽപ്പാദങ്ങൾ തമ്മിലുള്ള അകലവും രണ്ടരയിടയോളം വേണം. അതിനുശേഷം ശ്വാസം എടുത്തുകൊണ്ട് പുറകോട്ടു വളഞ്ഞ് ഇരു കൈകൾകൊണ്ടും അതതു വശത്തെ കാലുകളുടെ
നടത്തവും പതിവായുള്ള വ്യായാമവുമൊക്കെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, തിരക്കു പിടിച്ച ജീവിതത്തില്‍ ഇതിനൊക്കെ സമയം കണ്ടെത്തുന്നവര്‍ വളരെ കുറച്ചാണെന്ന് മാത്രം. എന്നാല്‍ നടക്കാന്‍ സമയമില്ലാത്തവര്‍ ദിവസം 50 പടിയെങ്കിലും കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന്
ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്താനും രോഗങ്ങളെ അകറ്റി നിര്‍ത്താനും വ്യായാമം പ്രയോജനപ്രദമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ എത്ര സമയം വ്യായാമം ചെയ്യുന്നു എന്നതു പോലെതന്നെ പ്രധാനമാണ് എപ്പോള്‍ വ്യായാമം ചെയ്യുന്നു എന്നതും. ചിലര്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍
അത്ര പെട്ടെന്നു നിർവചിക്കാൻ കഴിയാത്ത വാക്കാണ് ഫിറ്റ്നസ്. മെലിഞ്ഞിരിക്കുന്ന ഒരാളെ കണ്ടിട്ട് ആള് നല്ല ഫിറ്റാണെന്നും അൽപം തടിച്ചൊരാളെ കണ്ടാൽ ആളത്ര ഫിറ്റല്ലെന്നും പറയാൻ സാധിക്കുമോ? ലോകത്ത് എവിടെയിരുന്നും, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, കഠിനമായ വർക്കൗട്ടുകളില്ലാതെ, ഒരോ വ്യക്തിയും ആഗ്രഹിക്കുന്ന തരത്തിൽ ശരീരത്തെ മാറ്റിയെടുക്കാൻ
നടത്തവും ഓട്ടവും പോലുള്ള എയറോബിക് വ്യായാമങ്ങള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ വര്‍ധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഭാരം ഉയര്‍ത്തുന്ന തരം വെയ്റ്റ് ട്രെയിനിങ് അത്യാവശ്യമാണ്; പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. 30 വയസ്സിന് ശേഷം ഓരോ വര്‍ഷവും നമ്മുടെ
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടി മഞ്ജിമ മോഹൻ. ‘ഇത് ഒരിക്കലും എളുപ്പമുള്ളതല്ല, എന്നാൽ അസാധ്യമായതായി ഒന്നുമില്ല. മുന്നോട്ടു പോകുക, നിങ്ങളെ ആരും തടയില്ല’. വർക്ഔട്ട് വിഡിയോയ്ക്കൊപ്പം താരം കുറിച്ചു. ശരീരവണ്ണത്തെക്കുറിച്ച് ഇതിനു മുൻപു മഞ്ജിമ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ‘ഒരു നടൻ തടി
പ്രായം കൂടുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരുന്ന വയറും ശരീരഭാരവും. നടക്കുമ്പോൾ തന്നെക്കാൾ മുൻപേ എത്താൻ മത്സരിച്ചിരുന്ന ആ വയർ തന്നെയായിരുന്നു ഇടുക്കി കൂട്ടാർ സ്വദേശിയായ പി.എസ്.സുമേഷിന്റെ യഥാർഥ പ്രശ്നം. ഒന്നു ചുമ്മാ നടക്കാമെന്നുവച്ചു ഇറങ്ങിയാലോ പിന്നെ കിതപ്പായി... കൈകാല്‍ മുട്ടുകൾ വേദനയായി... ആകെ
വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമില്ല. വീട്ടിലെയും ജോലി സ്ഥലത്തെയും തിരക്കുകള്‍ മൂലം ജിമ്മിലൊക്കെ പോയി വര്‍ക്ക് ഔട്ട് ചെയ്യാനുള്ള സമയം ചിലര്‍ക്ക് കിട്ടിയെന്ന് വരില്ല. ഇത്തരക്കാര്‍ക്ക് വ്യായാമത്തെ നിത്യജീവിതത്തിന്റെ ഭാഗമാക്കി വര്‍ക്ക്
വര്‍ക്ക് ഔട്ട് ചെയ്യണമെന്നും ശരീരം ഫിറ്റാക്കണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ജിമ്മിലെ ഫീസും ചെലവുമൊക്കെ ആലോചിക്കുമ്പോൾ ആഗ്രഹം പാതിവഴിയില്‍ ഓഫാകും. ഇനി ചിലരുണ്ട്. ജിമ്മില്‍ ഇത്രയും ആളുകളുടെ ഒക്കെ മുന്നില്‍ വച്ച് വ്യായാമം ചെയ്യുന്നത് എങ്ങനെയാ എന്ന് ചിന്തിച്ച് ഇത് വേണ്ടെന്ന് വയ്ക്കുന്നവര്‍.
ഭാരം കുറയ്ക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് ഒരിക്കലെങ്കിലും അതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എന്നാല്‍ അതിനേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കുറഞ്ഞ ഭാരം നിലനിര്‍ത്തുക എന്നത്. ഏത് തരം മാര്‍ഗങ്ങളിലൂടെ ഭാരം കുറച്ചവര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരം വീണ്ടും കൂടാനുള്ള
ഇന്ത്യയെങ്ങും ഉപഭോക്താക്കള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവിറി ആപ്ലിക്കേഷനാണ് സൊമാറ്റോ. എന്നാല്‍ സൊമാറ്റോയില്‍ വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണങ്ങളും അത്ര ആരോഗ്യപ്രദമാണെന്ന് പറയാന്‍ സാധിക്കില്ല. വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമൊക്കെയായ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ പലതും ഹോട്ടലുകളില്‍ നിന്നും സൊമാറ്റോ
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരികെ വന്നത് ലാലേട്ടന്റെ പഞ്ച് പോലെ 'പുതിയ കളികൾ കാണാനും പഠിപ്പിക്കാനും' മാത്രമല്ലാതെ, പണ്ടെങ്ങാണ്ട് പാതിവഴിയിൽ ഇട്ടോണ്ട് പോയ വർക്കൗട്ട് മോഹങ്ങൾ ഒന്നൂടെ പൂവണിയിപ്പിക്കാൻ കൂടിയാണെങ്കിലോ...? എങ്കിലിങ്ങ് വന്നേ... ദേ ഈ പറയുന്ന അഞ്ച് കാര്യങ്ങൾ ഒന്നിരുത്തി മനസ്സിലാക്കിയിട്ട് മതി
യോഗ നിത്യവും ശീലിക്കുന്നതു വഴി ശരീരത്തിന്റെ പൂർണ ആരോഗ്യവും മാനസികോൻമേഷവും ഊർജസ്വലതയുമൊക്കെ ഉണ്ടാകും. ശരീരത്തിന്റെ ഓരോ ഭാഗത്തെയും ആയാസരഹിതമാക്കുന്ന യോഗാസനങ്ങളുണ്ട്. ഇത്തരത്തിൽ കണങ്കാലിന്റെ ആരോഗ്യത്തിന് പരിശീലിക്കാവുന്ന ഒരു വാംഅപ് യോഗാസനയാണ് പഗ് ചാലൻ ആസന. യോഗ ചെയ്തു തുടങ്ങുന്നവർക്ക് വളരെ
യോഗ ചെയ്യുന്നതിലൂടെ ശരീരരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. മാമസികോൻമേഷത്തിനും ആരോഗ്യകരമായ ജീവിതശൈലിയ്ക്കും വേണ്ടി ചിലർ യോഗ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലരാകട്ടെ ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും ശാരീരികാരോഗ്യത്തിനായുമൊക്കെ യോഗയിലേക്കു മാറുന്നു. അടിവയറിലെ കൊഴുപ്പ് കുറയ്ക്കാനും കഴുത്തിന്
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി കൃഷ്ണ. പ്രസവശേഷം 30 കിലോയോളം ശരീരഭാരം കുറച്ചതെങ്ങനെയെന്ന് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് പാർവതി തന്റെ യുട്യൂബ് ചാനലിലൂടെ. ഗർഭിണിയായിരുന്ന സമയത്ത് 86 കിലോ ഉണ്ടായിരുന്ന ശരീരഭാരം ഇപ്പോൾ 56 കിലോയാക്കിയെന്നും താരം പറയുന്നു. ഒരു ഓൺലൈൻ
നൃത്തം ശാരീരിക കലാപ്രകടനത്തിലുപരി മാനസീകവും ജീവിതത്തിലും വരുത്തേണ്ട മാറ്റങ്ങളുടെ ഒരു നവയുഗ നടനവിപ്ളവം. കാലോചിതമായി മതാധിഷ്ഠിതമല്ലാതെ നടനം യോഗയുമായി സമരസം ചേർത്ത് രൂപപ്പെടുത്തിയതാണ് നാട്യയോഗമെന്ന് തൃപ്രയാർ നടന സാത്വികയിലെ ഉഷ ഫ്രെഡി. ലോകം മാനവരാശിയുടെ നവോന്മേഷത്തിനായി യോഗയിലൂടെ മുന്നേറുമ്പോൾ
കാൻസർ ചികിത്സ നടക്കുമ്പോൾ പലപ്പോഴും രോഗികൾക്ക് ശാരീരികമായി തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, യോഗ ഇത്തരം ലക്ഷണങ്ങളെ ചെറുക്കാനും ശാരീരിക ക്ഷേമം വീണ്ടെടുക്കാനും സഹായിക്കുമെന്ന്
ജീവിതത്തോടുള്ള സൂക്ഷ്മമായ കാഴ്ചപ്പാടിൽ തന്നെ എനിക്കു വലിയ മാറ്റം സമ്മാനിച്ചതു യോഗയാണ്. ശാരീരികമായ മാറ്റങ്ങൾ മാത്രമല്ല നമ്മുടെ മാനസിക വ്യാപാരങ്ങളെയും അതു നല്ല രീതിയിൽ സ്വാധീനിക്കും. ശരിയായ രീതിയിലുള്ള പഠനമാണു യോഗയ്ക്ക് ഏറ്റവും ആവശ്യം.
ഇന്ന് ജീവിതം സ്ക്രീനുകൾക്കു മുൻപിലാണ്, ടിവി, മൊബൈൽ ഫോൺ, കംപ്യൂട്ടർ ഇവയ്ക്കു മുന്നിലാണ് ഏറിയ സമയവും അതുകൊണ്ടു തന്നെ കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. കണ്ണുകളെ ആരോഗ്യമുള്ളതാക്കാനും സൗഖ്യമേകാനും യോഗ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും, ഫ്ലക്സിബിലിറ്റി മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഫിറ്റ്നസ്
ഒരുപാട് സമയം ഒരേ ഇരുപ്പിലുള്ള ജോലി ഇന്ന് മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ചെന്നൈയിലെ ഇമാസ് ബിം അക്കാദമി സ്ഥാപകയും മുഖ്യ ട്രെയിനറുമായ ഇമയുടെയും പ്രശ്നം ഇതുതന്നെയായിരുന്നു. ഒരേ ഇരുപ്പിലുള്ള ജോലി കാരണം ശരീരഭാരം കൂടി. ഇരുന്നിട്ട് എഴുന്നേൽക്കുന്നതുതന്നെ വളരെ ബുദ്ധിമുട്ടായി. മുട്ടുവേദന, നടുവേദന
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യഗുണങ്ങൾ യോഗയ്ക്കുണ്ട്. സമ്മർദം കുറയ്ക്കുന്നതോടൊപ്പം ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനും നല്ല ഉറക്കം ലഭിക്കാനും യോഗ ചെയ്യുന്നതിലൂടെ സാധിക്കും. തുടക്കക്കാർക്ക് പരിശീലിക്കാവുന്ന 3 വാംഅപ് ആസനങ്ങൾ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ. ശരീരം മുഴുവൻ സ്ട്രെച്ച് ചെയ്യാൻ സഹായിക്കുന്ന താനാസന
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി കങ്കണ റണൗട്ട്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി ഫിറ്റ്നസിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ അടുത്തതായി ചെയ്യാൻ പോകുന്നത് ഒരു ആക്ഷൻ പടമാണെന്നും അതിനായി വീണ്ടും വര്‍ക്ഔട്ടുകൾ ആരംഭിച്ചെന്നും വിഡിയോ പങ്കുവച്ച്
യോഗ ആദ്യമായി ചെയ്തു തുടങ്ങുന്നവർക്ക് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന. നിന്നുകൊണ്ട് ചെയ്യുന്ന ഈ ആസനം ഇടുപ്പിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്. ഈ യോഗാസനം ചെയ്യുമ്പോൾ ശരീരം ഇരുവശങ്ങളിലേക്കും ചരിയുന്നതിനാൽ ഇടതും വലതും ഭാഗങ്ങൾ ഒരുപോലെ ആക്ടീവ് ആകുന്നു. ഇതു
കൈകളുടെയും മസിലുകളുടെയും ശക്തി കൂട്ടുന്ന ബൈസെപ്സ് വ്യായാമവുമായി മോഹൻലാൽ. ലാലിന്റെ ഫിറ്റ്നസ് ഗുരു ഡോ.ജയ്സൺ ബൈസെപ്സ് പരിശീലിപ്പിക്കുന്ന വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ട്രെയ്നർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കഠിനമായിത്തന്നെ താരം ബൈസെപ്സ് ചെയ്യുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല് വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം.
ശരീരത്തിനും മനസ്സിനും പുത്തനുണർവേകാനും ഊർജസ്വലത നൽകാനും എല്ലാം സഹായിക്കുന്ന ഒന്നാണ് യോഗ. ദിവസവും യോഗ ശീലമാക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങളും അനവധിയാണ്. ആദ്യം വളരെ ലളിതമായ യോഗാസനങ്ങൾ ചെയ്തു ശീലിച്ച് യോഗയുടെ ഭാഗമാകാം. ജൂൺ 21 രാജ്യാന്തര യോഗാ ദിനമാണ്. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനും പരിശീലനം
കുടവയർ ആഢ്യത്വത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും അറിയാം ഈ കുടവയർ അത്ര നല്ല ലക്ഷണമല്ല എന്ന്. വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം. ഇതോടൊപ്പംതന്നെ വയറിനുള്ളിൽ ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് എന്ന കൊഴുപ്പാണ്
വണ്ണം എങ്ങനെയെങ്കിലും കുറച്ചാൽ മതിയെന്നു പറഞ്ഞ് കഷ്ടപ്പെന്നവർ ഒരുവശത്ത്, എങ്ങനെയെങ്കിലും കുറച്ചുകൂടി തടി കിട്ടിയിരുന്നെങ്കിലെന്ന് ആശിക്കുന്ന കുറച്ചു പേർ മറുവശത്ത്. സ്ലിം ബ്യൂട്ടി എന്നൊക്കെ പറഞ്ഞ് ഒരുപരിധി വരെ രക്ഷപ്പെടാമെങ്കിലും മെലിഞ്ഞിരിക്കുന്നവർക്കു നേരെ പലപ്പോഴും ബോഡിഷെയ്മിങ് ഉണ്ടാകാറുണ്ട്. ‘എന്തെങ്കിലും രോഗം വന്നാൽ അപ്പോഴറിയാം’ എന്നിങ്ങനെ ഭീഷണിപ്പെടുത്താറുമുണ്ട് കളിയാക്കുന്നവർ.
അമിതവണ്ണവും ദേഹത്ത് അമിതമായി കയറിക്കൂടിയ കൊഴുപ്പും കുറയ്ക്കണമെന്ന തോന്നൽ വന്നാൽ പലർക്കും ആദ്യം നോട്ടമെത്തുന്നത് കുറുക്കുവഴികളിലേക്കാണ്. പിന്നെ കുറച്ച് കാലത്തേക്ക് വെറും വയറ്റിൽ പലവക വെള്ളം കുടിക്കലും പലരൂപത്തിൽ ശ്വാസം പിടിക്കലും ചില പ്രത്യേക യന്ത്രഭാഗങ്ങൾ വാങ്ങി പരീക്ഷിക്കലും അങ്ങനെ ആകെ
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. ‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ
Results 1-100 of 766