Download Manorama Online App
മനോരമ ഓൺലൈനും കൊച്ചി രാജഗിരി ആശുപത്രിയും ചേർന്ന് സ്തനാർബുദ ബോധവൽക്കരണ മാസത്തോട് അനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. ഡോ. സണ്ണി മോഡറേറ്ററായ വെബിനാറിൽ ഡോ. ജോസ് പോൾ, ഡോ. ടീന സ്ലീബ, ഡോ. സഞ്ജു സിറിയക്, ഡോ. സുബിൻ എന്നിവർ സ്തനാർബുദത്തെ കുറിച്ച് സംസാരിക്കുകയും വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും
സ്തനാർബുദ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രാരംഭ ദിശയിൽ രോഗം കണ്ടെത്തുക എന്നതാണ്. ഒരാൾ സ്തനങ്ങളിൽ മുഴ കണ്ടെത്തുന്നു എന്ന് വിചാരിക്കുക. ആ മുഴ വിശദമായി വിശകലനം ചെയ്ത് രോഗനിർണയം നടത്തുന്നത് മാമോഗ്രാം വഴിയാണ്. ഇനി മറ്റൊരാൾക്ക് സ്തനങ്ങളിൽ മുഴയൊന്നുമില്ല എന്ന്
കാൻസർ ഭേദപ്പെടുത്തുന്നതിൽ നിർണായക സ്ഥാനം ആണ് കീമോതെറാപ്പിക്ക് ഉള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം പല കാൻസർ രോഗങ്ങൾക്കും പതിവായി കീമോ നൽകാറുണ്ട്. ഉദാ: സ്തനാർബുദം, വൻകുടൽ കാൻസർ തുടങ്ങിയവ. എന്നാൽ കീമോതെറാപ്പി ചെയ്താൽ വരാവുന്ന പാർശ്വഫലങ്ങളെ പറ്റിയുള്ള ചിന്ത പലരെയും അലട്ടുന്നു. എനിക്ക് ഇതൊന്ന് ഒഴിവാക്കി
സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രിയിൽ പിങ്ക് മാസ്ക് കാംപയിനു തുടക്കം കുറിച്ചു. റേഡിയോളജി & ബ്രെസ്റ് ഇമേജിങ് വിഭാഗം ഡോക്ടർ ടീന സ്ലീബ രാജഗിരി ആശുപത്രി എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ CMI ക്ക് പിങ്ക് നിറത്തിലുള്ള മാസ്ക് നൽകി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി
രോഗത്തെ ഭയക്കുകയല്ല, ജാഗ്രതയോടെ സമീപിക്കുകയാണ് വേണ്ടതെന്നു വിദഗ്ധർ. അർബുദരോഗികളിൽ ഏഴിൽ ഒരാൾക്കു സ്തനാർബുദമാണെന്നാണ് കണക്കുകൾ. സ്തനാർബുദത്തെ പ്രതിരോധിക്കാനും ബാധിച്ചാൽ ഫലപ്രദമായ ചികിൽസയിലൂടെ നിയന്ത്രിക്കാനുമാണ് തയാറെടുക്കേണ്ടത്. മനോരമ ഒാൺലൈനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു സംഘടിപ്പിക്കുന്ന