Download Manorama Online App
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ടൈപ്പ് 1 പ്രമേഹബാധിതര്‍ക്കായി കൃത്രിമ പാന്‍ക്രിയാസ് പുറത്തിറക്കി യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് തുടര്‍ച്ചയായി ട്രാക്ക് ചെയ്യുന്ന ഈ
ആരോഗ്യപ്രദമാണെന്നു കരുതി നാം കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന ചില ഭക്ഷണവസ്തുക്കളുണ്ട്. അവയുടെ വിപണനവും പായ്ക്കിങ്ങുമൊക്കെ അത്തരം പ്രതീതി ഉളവാക്കുകയും ചെയ്യും. യഥാർഥത്തില്‍, ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയും കൃത്രിമ നിറങ്ങളും രാസവസ്തുക്കളും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഗുണത്തേക്കാളേറെ
ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക തരംഗദൈർഘ്യത്തിൽപ്പെട്ട ചുവന്ന വെളിച്ചം ഒരു വ്യക്തിയുടെ പിൻ ഭാഗത്ത് 15 മിനിട്ട് അടിച്ചാൽ അത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ജേണൽ ഓഫ് ബയോഫോട്ടോണിക്സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ഇഞ്ചക്ഷനുകളോ മരുന്നുകളോ ആവശ്യമില്ലാത്ത ഈ ചികിത്സ ഭക്ഷണശേഷമുള്ള
പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് മുട്ട. എന്നാൽ മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗസാധ്യത വർധിപ്പിക്കും എന്ന് കരുതുന്നവർ ഏറെയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ആണ് പ്രധാനമായുള്ളത്. വെള്ളക്കരുവിലാകട്ടെ പോഷകങ്ങളും. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതൽ ആയതുകൊണ്ടാണ് ഇത് അനാരോഗ്യകരമാണെന്ന്