പ്രതിവര്‍ഷ നഷ്ടം 2000 കോടിയിലധികം: കുളമ്പുദീനം പിടിതരാത്ത ഭീകരരോഗമാകുന്നത് എന്തുകൊണ്ട്?
Mail This Article
×
പ്രതിവര്‍ഷം ഏകദേശം 2000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കുന്ന അസുഖമാണ് കുളമ്പുരോഗം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരു പോലെയാണ് കേരളത്തില്‍ പലയിടത്തും കുളമ്പുരോഗം പടര്‍ന്നു പിടിച്ചത്. കന്നുകാലികളിലെ പ്രതിരോധ കുത്തിവയ്പ്പിനെ കോവിഡ് രോഗം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.