വിലയുള്ളപ്പോൾ വിളയില്ല, വിളയുമ്പോൾ വിലയും കിട്ടാനില്ല; സ്വയരക്ഷയ്ക്കു വഴിതേടി കർഷകർ
Mail This Article
×
കർഷകരുടെ എക്കാലത്തെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉൽപന്ന വിലയിലെ ചാഞ്ചാട്ടം. ഏറെ കഷ്ടപ്പെട്ട് ഉൽപാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില എന്നും അന്യമായിരുന്നു. കാലാവസ്ഥയും ഇടനിലക്കാരുടെ ചൂഷണവും കർഷകരെ ശ്വാസംമുട്ടിക്കുന്നു. ന്യായവില അല്ലെങ്കിലും താങ്ങുവില പോലും പലപ്പോഴും ലഭിക്കാറില്ല. നെല്ല് ഒഴികെയുള്ള
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.