600 കോടി രൂപയിൽനിന്ന് 200 കോടിയിലേക്ക്; ആകെ വാടി മുതലമട മാംഗോ സിറ്റി
Mail This Article
×
മാമ്പഴക്കാലം എന്നു വെറുതേ പറയാമെന്നേയുള്ളൂ. മാങ്ങയൊക്കെ കഷ്ടിയാണ്. നാട്ടുമാവുകള്‍ ഇല്ലാതായ കാലത്ത് പല നിറത്തിലും രുചിയിലും പേരിലുമുള്ള മാങ്ങകള്‍ വിപണിയില്‍ സജീവമായിരുന്നു. കാലാവസ്ഥാ വ്യതിയാനവും മാവുകളെ ബാധിച്ച രോഗങ്ങളും മൂലം മാങ്ങയുടെ ഉല്‍പാദനം നന്നായി കുറഞ്ഞു. 5 വർഷം മുൻപ് ഉണ്ടായിരുന്നതിന്റെ 30%
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.