"കാലം തെറ്റി മഴ, ഓണക്കൃഷിക്ക് നാശം, താളം തെറ്റി ഞാറ്റുവേല: വേണം പ്രാദേശിക കാർഷിക കലണ്ടർ"
Mail This Article
×
കേരളത്തിന്റെ കാർഷിക കലണ്ടർ ഞാറ്റുവേലകളെ ആശ്രയിച്ചാണ് തയാറാക്കിയിരുന്നത്. സൂര്യന്റെ യാത്രയനുസരിച്ചാണ് ഇതു കണക്കാക്കുന്നതെങ്കിലും മഴയുടെ ലഭ്യതയാണ് പ്രധാനം. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ ഈ കലണ്ടറിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. കേരളത്തിലെ കൃഷിയും ഭക്ഷ്യസുരക്ഷയുമായി അന്തിമമായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.