കേരളത്തിലെ ധവളവിപ്ലവത്തിന് ഷഷ്ഠിപൂർത്തി: മുപ്പതിലേക്ക് ചുവടുവച്ച് സുനന്ദിനി

Mail This Article
×
ഒരു തുടം പാൽ ചുരത്തിയിരുന്ന കേരളത്തിലെ പശുക്കൾ മികച്ച പാലുൽപാദകരായി മാറിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടതേയുള്ളൂ. വീട്ടിലേക്ക് ആവശ്യമായ പാൽ എന്നതിനുപരി പാൽ വിൽപന ഒരു വരുമാനമാർഗമായി കേരളത്തിലെ കർഷകർ കണ്ടെത്തിയത് വിദേശ ജനുസുകളുടെ വരവോടെയാണ്. ഇടുക്കി മാട്ടുപ്പെട്ടിയിലെ ഇൻഡോ–സ്വിസ് പ്രോജക്ടിന്റെ ഭാഗമായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.